അമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖം മനസ്സിലാക്കാന്‍ പറ്റാത്ത വിധമായി മാറിയിരുന്നു ! ജയില്‍ ജീവിതം വിവരിച്ച് ശാലു മേനോന്‍…

നൃത്തരംഗത്തും മലയാള സിനിമ-സീരിയല്‍ രംഗത്തും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ശാലു മേനോന്‍

ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ നൃത്താധ്യാപികയുടെ റോളിലാണ് തിളങ്ങുന്നത്.

നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്‌കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്.

അതേ സമയം മലയാള സിനിമാ-സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞു.

സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്‌ക്രീനില്‍ ആയിരുന്നു താരം ശ്രദ്ധേയയായത്. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും സജീവമാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.

അതേ സമയം ശാലു മേനോന്‍ മുമ്പ് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. 49 ദിവത്തെ തന്റെ ജയില്‍ ജീവിതത്തെ കുറിച്ച് ആണ് നടി തുറന്നു പറഞ്ഞത്.

സിനിമയില്‍ മാത്രമായിരുന്നു ജയില്‍ കണ്ടത്. അവിടെ ചെന്നപ്പോള്‍ തനിക്ക് പ്രത്യേക പരിഗണനയൊന്നും തന്നിട്ടില്ല. തന്റെ ജാതകത്തില്‍ ജയലില്‍ പോകണം എന്നുണ്ടായിരുന്നു.

പല മാനസിക അവസ്ഥ ഉള്ളവരെ അടുത്ത് അറിയാന്‍ പറ്റി. ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി.

അവിടെ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു അഴിക്കകത്ത് ആണല്ലോ. പ്രത്യേക പരിഗണന ഒന്നുമില്ല. പായ വിരിച്ച് നിലത്ത് കിടക്കണം.

ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. അത് മാത്രമയിരുന്നു തനിക്ക് കിട്ടിയ പരിഗണന.

മറ്റേത് ഒരു സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ട്. ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ല കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ തന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു.

കൊതുകൊക്കെ കടിച്ച്. ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു. എല്ലാവരേയും വിശ്വസിക്കുന്ന ആളായിരുന്നു താന്‍.

അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം പഠിച്ചു. പല മാനസിക അവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി. ആ സമയം താന്‍ കുറച്ച് ബോള്‍ഡായി.

ഓരോരുത്തര്‍ക്കും ഓരോ മോശം സമയം വരുമല്ലോ. ജോത്സ്യത്തില്‍ വിശ്വസിക്കുന്നുണ്ട് തന്റെ ജാതകത്തില്‍ ജയില്‍വാസം ഉണ്ടായിരുന്നു.

താന്‍ തെറ്റ് ചെയ്തിട്ടില്ല ആരോപണങ്ങളാണ് വന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഭയപ്പെടണ്ടല്ലോ. ഡാന്‍സ് സ്‌കൂളും കാര്യങ്ങളുമായിരുന്നു ടെന്‍ഷന്‍.

ഏഴെട്ട് ഡാന്‍സ് സ്‌കൂളുണ്ട് സ്‌കൂളുകള്‍ അടിച്ചു പൊട്ടിച്ചെന്നും മറ്റും റൂമറുകള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും സംഭവിച്ചില്ല എന്നും ശാലു പറയുന്നു.

Related posts

Leave a Comment