അങ്ങനെ 15കാരിയുടെ അമ്മയായി ! തന്റെ ജീവിതം തുറന്നു പറഞ്ഞ് അനുമോള്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനുമോള്‍. മിനിസ്‌ക്രീന്‍ അവതാരകയായി കരിയര്‍ തുടങ്ങിയ താരം പിന്നീട് അഭിനയ രംഗത്ത് ശ്രദ്ധേയയാവുകയായിരുന്നു. ഇവന്‍ മേഘരൂപന്‍ ആയിരുന്നു ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാന്‍, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. തന്റെ ബോള്‍ഡ് ഫോട്ടോ ഷൂട്ടുകളും പുതിയ വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയില്‍ കൂടി നടി ആരാധകരുമായി പങ്കെടുക്കാറുണ്ട്. അനുയാത്ര എന്ന പേരിലുള്ള അനുവിന്റെ യൂട്യൂബ് ചാനല്‍ ആരാധകര്‍ക്കിടയില്‍ ഹിറ്റാണ്. തന്റെ വിശേഷങ്ങളും യാത്രയും ഒക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. 36കാരിയായ അനുമോള്‍ പക്ഷേ ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. തനിക്ക് മുമ്പ് സിനിമാബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും വളരെ യാദൃശ്ചികമായിട്ടാണ് താന്‍…

Read More

അമ്മ അപരിചിതന് മെസേജ് അയയ്ക്കുന്നതില്‍ സംശയം ! കൗമാരക്കാരന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു

അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി പതിനേഴുകാരന്‍. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ പരോള്‍ പ്രദേശത്തെ വസായ് ടൗണ്‍ഷിപ്പിലാണു ക്രൂരമായ സംഭവം. സൊനാലി ഗോര്‍ഗ (35) എന്ന യുവതിയാണു കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ ഒളിവിലാണ്. സൊനാലി ഫോണില്‍ നിന്ന് അപരിചിതനായ ഒരാള്‍ക്കു മെസേജ് അയയ്ക്കുന്നതു മകന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ടെന്നു പോലീസ് പറഞ്ഞു. ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മ ഫോണില്‍ മെസേജ് അയയ്ക്കുന്നതു കണ്ടതോടെ മകന്‍ അസ്വസ്ഥനായി. രോഷാകുലനായ മകന്‍ അമ്മയെ കോടാലിയെടുത്തു തുരുതുരെ വെട്ടുകയായിരുന്നു. സംഭവസമയത്തു വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ സൊനാലിയെ പിന്നീട് ഭിവണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

Read More

21 ദിവസം പ്രായമായ കുഞ്ഞിനെ നാലു ലക്ഷം രൂപയ്ക്ക് വിറ്റു ! അമ്മ പിടിയില്‍

വെറും 21 ദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റ അമ്മ അറസ്റ്റില്‍. രൂപാലി മണ്ഡല്‍ എന്ന യുവതിയാണ് തന്റെ പെണ്‍കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്ക് വിറ്റത്. നൊനഗന്‍ഡ സ്വദേശിയായ രൂപാലി കുഞ്ഞിനെ വില്‍ക്കുന്ന കാര്യം അനന്ത്പുര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് വാര്‍ത്തയായത്. രൂപാലിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ രൂപാലി ഒടുവില്‍ കുറ്റം സമ്മതിച്ചു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് മറ്റു രണ്ടുപേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു. മിഡ്‌നാപുര്‍ സ്വദേശിയായ കല്യാണി ഗുഹ എന്ന സ്ത്രീയ്ക്കാണ് രൂപാലി കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. പോലീസ് ഇടപെട്ടതോടെ കുഞ്ഞിനെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ കേന്ദ്രത്തെ ഏല്‍പ്പിച്ചു.

Read More

എംഡിഎംഎയുമായി പിടിയിലായ മകനെക്കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ ! ഇതുകണ്ട് മകന്‍ ചോദിച്ചത് ഈ ഒരൊറ്റക്കാര്യം

എംഡിഎംഎയുമായി പിടിയിലായ മകനെ കണ്ട് വേദനയോടെ പൊട്ടിക്കരഞ്ഞ് അമ്മ. കഴിഞ്ഞ ദിവസം 23 ഗ്രാം എംഡിഎംഎയുമായി കുണ്ടറയില്‍ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. നിരവധി ലഹരികടത്ത് കേസുകളിലെ പ്രതിയായ പെരുമ്പുഴ പെരിഞ്ഞേലില്‍ ജയന്തി കോളനിയില്‍ മധു ഭവനില്‍ വര്‍ഗീസ് നെല്‍സണ്‍ (23, ജാങ്കോ), വെള്ളിമണ്‍ വെസ്റ്റ് അശ്വിന്‍ നിവാസില്‍ അശ്വിന്‍കുമാര്‍ (23) എന്നിവരാണ് പിടിയിലായത്. ഇതിലൊരാളുടെ അമ്മയാണ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞത്. അമ്മയുടെ കരച്ചില്‍ കണ്ടതും നിങ്ങളെന്തിനാണ് കരയുന്നതെന്നാണ് യുവാവ് ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാള്‍ യാതൊരു പേടിയുമില്ലാതെ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ പെരുമ്പുഴ റേഡിയോ മുക്ക് ജംഗ്ഷന് സമീപം മുല്ലശേരിക്കാവിന് അടുത്തുള്ള രഹസ്യസങ്കേതത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എറണാകുളത്ത് നിന്നാണ് എത്തിച്ചത്. വര്‍ഗീസ് നെല്‍സണ്‍ ആറ് എന്‍.ഡി.പി.എസ് കേസുകളിലും…

Read More

ഒരേ സമയം രണ്ടുപേരുമായി ശാരീരികബന്ധം ! എതിര്‍ത്ത അമ്മയെ കൊന്നുതള്ളി ബിരുദ വിദ്യാര്‍ഥിനിയായ മകള്‍; കൃത്യം നടത്തിയത് കാമുകന്റെ സഹായത്തോടെ

ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ കൊലപ്പെടുത്തി ബിരുദവിദ്യാര്‍ഥിനി. കാമുകനൊപ്പം ചേര്‍ന്നാണ് അവര്‍ ഈ കൃത്യം നിര്‍വഹിച്ചത്. കൊലപാതകത്തിനു ശേഷം മൃതദേഹം റെയില്‍പാളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ഥിയായ മകള്‍ കീര്‍ത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവര്‍ ചേര്‍ന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെയും കീര്‍ത്തിയുടെ കാമുകന്‍ ബാല്‍ റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ റെയില്‍ പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. ബാല്‍റെഡ്ഡി എന്ന യുവാവുമായി പ്രണയത്തില്‍ ആയിരുന്നു കീര്‍ത്തി. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കീര്‍ത്തി ഇതോടൊപ്പം സുഹൃത്ത് ശശിയുമായും ബന്ധം സൂക്ഷിച്ചു. പലപ്പോളും ഇരുവരും ലൈംഗിക ബന്ധത്തിലും ഏല്‍പ്പെട്ടിരുന്നു. ഇതറിഞ്ഞ…

Read More

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ തന്റെ കാമുകനെ കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ച് അമ്മ ! അമ്പരന്ന് നാട്ടുകാര്‍…

പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യാന്‍ കാമുകന് ഒത്താശ ചെയ്ത് അമ്മയുടെ ക്രൂരത. സംഭവത്തില്‍ അമ്മ സെലീന ബീട്ഡ്രീസ്യെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വേഗാസിലാണ് സംഭവം. കാമുകനായ സെര്‍ജിയോ എഡുവാര്‍ഡോ ഗിമെനെസ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. ഇയാള്‍ ഉടന്‍ പിടിയിലാകും എന്നും പോലീസ് പറഞ്ഞു. മകളുടെ ദേഹത്തു പ്രേതബാധയുണ്ട് എന്നു കാമുകന്‍ അമ്മയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം പ്രേതബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു. കുട്ടിക്ക് എട്ടുവയസായിരുന്നപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചു വരികയായിരുന്നു. ഇപ്പോള്‍ കുട്ടിക്ക് 17 വയസുണ്ട്. ഇയാള്‍ മദ്യത്തിന് അടിമയാണ്. പീഡനത്തില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഗര്‍ഭചിദ്രത്തിനു വിധേയയാക്കി. തന്നെ ഉറങ്ങാന്‍ പോലും ഇയാള്‍ സമ്മതിക്കാറില്ലായിരുന്നു എന്നു പെണ്‍കുട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read More

വെള്ളത്തിനായി അമ്മ താണ്ടിയിരുന്നത് കിലോമീറ്ററുകള്‍ ! സ്വന്തമായി കിണര്‍ കുഴിച്ച് അമ്മയുടെ കഷ്ടപ്പാട് മാറ്റി 14കാരന്‍

ലോകത്ത് കുടിവെള്ളത്തിനോളം പ്രാധാന്യമുള്ള വസ്തുക്കള്‍ കുറവാണ്. ഇന്ന് ലോകമെമ്പാടും നിരവധി ആളുകളാണ് ശുദ്ധജല ദൗര്‍ലഭ്യം മൂലം ദുരിതമനുഭവിക്കുന്നത്. മഹാരാഷ്ട്രയിലെ വിദൂരഗ്രാമമായ പല്‍ഗാറില്‍ ശുദ്ധജല ലഭ്യത വളരെ കുറവാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള വെള്ളം എത്തിക്കാന്‍. കുടി വെള്ളത്തിനായുള്ള അമ്മയുടെ കഷ്ടപ്പാട് പ്രണവ് രമേശ് എന്ന 14 കാരനെ എത്തിച്ചത് വലിയൊരു ആശയത്തിലേക്കായിരുന്നു. ഈ കഷ്ടപ്പാടിന് ഒരു അറുതി വരണമെങ്കില്‍ സ്വന്തമായി ഒരു കിണര്‍ കുത്തണമെന്ന ചിന്ത ആ ബാലന്റെ മനസ്സില്‍ ഊട്ടിയുറക്കപ്പെട്ടു. കടുത്ത വേനലിനെ അവഗണിച്ചായിരുന്നു പ്രണവിന്റെ കിണര്‍ നിര്‍മാണം. മണ്‍വെട്ടിയും മണ്‍കോരിയും ഏണിയുമായിരുന്നു പണിയായുധങ്ങള്‍. ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. നാളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കിണറ്റിലെ ഉറവയില്‍ നിന്നും ശുദ്ധ ജലം കുതിച്ചൊഴുക്കുന്ന കാഴ്ച അവന്റെ കണ്ണു നിറച്ചു. പരിശ്രമം വിജയിച്ചപ്പോള്‍ ‘ഇനി അമ്മയ്ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതില്ല’ എന്ന് ചിരിച്ചുകൊണ്ട്…

Read More

നട്ടു വളര്‍ത്തി കുഞ്ഞിനെപ്പോലെ പരിപാലിച്ച ആല്‍മരത്തിന്റെ കല്യാണം നടത്തി സ്ത്രീ ! ഭര്‍ത്താവിനോടുള്ള വാഗ്ദാനം നിറവേറ്റാനായെന്ന് രേഖാ ദേവി…

നമ്മുടെ പ്രകൃതിയില്‍ മരങ്ങള്‍ക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ…പല രാജ്യങ്ങളും നേരിടുന്ന ഒരു വിപത്താണ് വന നശീകരണം. എന്നാല്‍ മരങ്ങളെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിക്കുന്നവരും ഈ സമൂഹത്തിലുണ്ട്. പശ്ചിമ ബംഗാളില്‍ ഒരു കുഞ്ഞിനെപ്പോലെ ആല്‍മരത്തെ വളര്‍ത്തി വിവാഹം കഴിപ്പിച്ച സംഭവം ഇതിന് ഉദാഹരണമാണ്. പുര്‍ബ ബര്‍ധമാനിലെ മെമാരിയിലാണ് ആല്‍മരത്തിന് വിവാഹ ചടങ്ങ് നടന്നത്. സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളര്‍ത്തിയത്. കാലക്രമേണ, ആല്‍മരം വളരുകയും അതിന്റെ ശാഖകള്‍ വികസിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്റെ ‘മകന്‍’ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന് സ്ത്രീക്ക് തോന്നി, അതിനാല്‍ അവള്‍ വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു. രേഖാദേവി പറയുന്നതനുസരിച്ച്, ആല്‍മരം തൈയായിരുന്ന കാലം മുതല്‍ സ്വന്തം മകനായി കണ്ടാണ് അവര്‍ വളര്‍ത്തിയത്. വിവാഹിതരായ രണ്ട് പെണ്‍മക്കള്‍ ഉണ്ടായിരുന്നിട്ടും, പ്രിയപ്പെട്ട മരത്തിന് ഒരു വിവാഹം നടത്താന്‍ അവര്‍ക്കു അതിയായ ആഗ്രഹമുണ്ടായി. ഒരു ദിവസം,…

Read More

സ്വയം പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റി ! കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ചത് മരിച്ചെന്നു കരുതിയാണെന്ന് മാതാവ്…

പ്രസവിച്ചയുടന്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച ശേഷം പോലീസുകാര്‍ രക്ഷപ്പെടുത്തിയ നവജാതശിശുവിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ഓക്‌സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതല്‍ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. എന്നാല്‍ പൂര്‍ണ ആരോഗ്യത്തില്‍ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവില്‍ പറയാന്‍ കഴിയില്ല. അതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ഉടന്‍ മാറ്റില്ലെന്നും അധികൃതര്‍ പറഞ്ഞു. മാസം തികയാതെ ജനിച്ചതിനാലും ഭാരക്കുറവ് ഉള്ളതിനാലും കുട്ടിയുടെ ശാരീരിക അവസ്ഥ നിരീക്ഷിച്ചു വരികയാണ്. രക്തസ്രാവമോ മറ്റു പരുക്കുകളോ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ പോലീസ് ചോദ്യം ചെയ്തു. കുഞ്ഞ് മരിച്ചുവെന്നു കരുതിയാണു ബക്കറ്റില്‍…

Read More

എനിക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് വാപ്പ ഉമ്മയെ കൊല്ലുന്നത് ! ജീവിതകഥ വിവരിച്ച് ബിഗ്‌ബോസ് താരം; കണ്ണു നിറഞ്ഞ് സഹമത്സരാര്‍ഥികള്‍…

മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ്‌ബോസ്. ബിഗ്‌ബോസ് അഞ്ചാം സീസണ് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. പുതിയ സീസണിലെ ഒരു സെഗ്‌നമെന്റാണ് ‘എന്റെ കഥ’. ഇതില്‍ മത്സരാര്‍ത്ഥികള്‍ അവരുടെ ജീവിത കഥ തുറന്നുപറയും. ഇതില്‍ ആദ്യത്തെ ജീവിതം പറഞ്ഞത് യൂട്യൂബറായ ജുനൈസ് വിപി ആയിരുന്നു. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ സംഭവിച്ച കാര്യത്തെ കുറിച്ചായിരുന്നു ജുനൈസ് സംസാരിച്ചത്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോഴായിരുന്നു ഉമ്മ വിട്ടുപോയത്. ഉപ്പ ഉമ്മയെ കൊല്ലുകയായിരുന്നുവെന്നും തന്റെ ഉമ്മ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്നും ഒരു സാധുവായിരുന്ന ഉമ്മ വളരെ ചെറുപ്പത്തിലാണ് കൊല്ലപ്പെട്ടതെന്നും ജുനൈസ് പറഞ്ഞു. അഞ്ചുമക്കളില്‍ ഇളയ ആളായിരുന്നു താന്‍. ഉമ്മയുടെ സഹോദരനായിരുന്നു തന്നെ വളര്‍ത്തിയതെന്നും ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ഉമ്മയില്ലെന്ന് അറിഞ്ഞതെന്നും ചേട്ടന് ജോലിയൊക്കെ ആയപ്പോള്‍…

Read More