കൊച്ചി: ഐപിഎൽ കോഴ വിവാദത്തെ തുടർന്ന് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചു. നേരത്തെ ശ്രീശാന്തിനെ വിലക്കിക്കൊണ്ടുള്ള നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ശ്രീശാന്തിന് ക്രിക്കറ്റ് കളി തുടരാനും കോടതി അനുമതി നൽകിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് ബിസിസിഐ ഡിവിഷൻ ബെഞ്ചിന് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് വിധി റദ്ദാക്കപ്പെട്ടത്. വിധി ശ്രീശാന്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Related posts
സ്ത്രീയോട് അപമര്യാദ കാട്ടിയെന്ന പരാതി; അവരെ ദൈവം രക്ഷിക്കട്ടെയെന്ന് സി.വി. ആനന്ദബോസ്
കോൽക്കത്ത: രാജ്ഭവനിൽ ഒരു സ്ത്രീയോട് താൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മലയാളിയായ പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ്....‘എന്റെ മുഖത്ത് നോക്കി താങ്കൾ പറഞ്ഞ മോശം വാക്കുകൾക്ക് ഒരു വണ്ടി ആൾക്കാർ ആണ് സാക്ഷി’; ഡ്രൈവർ യദുവിൽ നിന്ന് നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി റോഷ്ന ആൻ റോയ്
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ വെളിപ്പെടുത്തലുമായി നടി റോഷ്ന ആൻ റോയ്. സഹോദരനോടൊപ്പം റോഷ്ന...നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; ആദ്യ സര്‍വീസിന്റെ ടിക്കറ്റ് മുഴുവന്‍ വിറ്റുതീര്‍ന്നു
തിരുവനന്തപുരം: ഞായര്‍ മുതല്‍ സര്‍വീസ് നടത്തുന്ന നവകേരള ബസ് ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. കോഴിക്കോട്-ബംഗളുരു റൂട്ടില്ലാണ് ബസ് സർവീസ് നടത്തുന്നത്....