സുശാന്ത് സിംഗ് രജ്പുത് കേസ്; ലഹരിമരുന്നു കടത്തു കേസിൽ ഒരാൾ ഗോവയിൽ പിടിയിൽ‌


മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസിൽ ഒരാൾ ഗോവയിൽ പിടിയിലായി.

ഹേ മൽ ഷായാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

രജ്പുതിന്‍റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് എൻസിബി അന്വേഷണം നടത്തിവരികയാണ്.

രജ്പുതിന്‍റെ സുഹൃത്ത് റിയ ചക്രവർത്തി, സഹോദരൻ ഷോവിക് എന്നവരെ എജൻസി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിയയും മറ്റുള്ളവരും ഇപ്പോൾ ജാമ്യത്തിലാണ്.

Related posts

Leave a Comment