സത്യം പറഞ്ഞാല്‍ ഞാന്‍ സെക്‌സ് പ്രതീക്ഷിച്ചാണ് പോയത്…എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു ! തുറന്നു പറച്ചിലുമായി മണികണ്ഠന്‍

എസ് ശങ്കര്‍ സംവിധാനം ചെയ്ത ‘ബോയ്‌സ്’ കുറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ്. സിദ്ധാര്‍ത്ഥ്, ജനീലിയ, ഭരത്, നകുല്‍ എസ് തമാന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. മണികണ്ഠന്‍ എന്ന നടന്റെ അഭിനയ ജീവിതം തുടങ്ങുന്നതും ആ ചിത്രത്തിലൂടെയായിരുന്നു. മറ്റുള്ളവര്‍ സിനിമാ മേഖലയില്‍ വിജയങ്ങള്‍ കൊയ്തപ്പോള്‍ മണികണ്ഠന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബോയ്‌സ് റീലീസായതിന് പിന്നാലെ മറ്റുചില ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ആദ്യം മുതല്‍ തന്നെ തിരിച്ചടികളാണെന്ന് വെളിപ്പെടുത്തുകയാണ് താരം. നടി ഷക്കീലക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. മദ്യത്തിനും പുകവലിയ്ക്കും മറ്റു ചിലതിനും അടിപ്പെട്ട ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം. പിന്നീട് ആത്മീയതുടെ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കിട്ടുന്നുവെന്നും മണികണ്ഠന്‍ പറയുന്നു. മണികണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ…ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണ്. പഠിപ്പില്‍ പിന്നോട്ട്…

Read More