ഖത്തറില്‍ അനാശാസ്യം നടത്തിയതിന് നാടുകടത്തിയപ്പോള്‍ ബഹ്‌റിനിലേക്ക് പറന്നു; ഷമീന കൂട്ടുകാരിയായപ്പോള്‍ ബിസിനസ് വേറെ ലെവലിലെത്തി; നസീമയെ ഉപയോഗിച്ച് എഞ്ചിനീയറെ കുടുക്കാനൊരുങ്ങിയപ്പോള്‍ നസീമ കുടുങ്ങിയതിങ്ങനെ…

കൊടുങ്ങല്ലൂര്‍:തലശ്ശേരിക്കാരനായ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി നസീമയെക്കുറിച്ച് പുറത്തു വരുന്നത് അമ്പരപ്പിക്കുന്ന കഥകള്‍. യുവാവിനെ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും യുവതിയ്‌ക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം ബ്ലാക് മെയില്‍ ചെയ്യുകയും ചെയ്തതിനാണ് വൈത്തിരി മേപ്പാടി പള്ളിത്തൊടി നസീമ (റാണി നസീമ-30), ഇവരുടെ മൂന്നാം ഭര്‍ത്താവും കേസിലെ മൂന്നാംപ്രതിയുമായ ചാവക്കാട് ബ്ലാങ്ങാട് തറപറമ്പില്‍ അക്ബര്‍ഷാ (33) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഭര്‍ത്താവിന്റെ സഹായത്തോടെ നസീമ തന്നെയാണ് എല്ലാം ആസൂത്രണം ചെയ്തത്. സംഭവശേഷം രണ്ടായിപ്പിരിഞ്ഞ സംഘം തൃശ്ശൂരും വയനാട്ടിലുമായി ഒളിവില്‍ കഴിയുകയായിരുന്നു. കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൂഡല്ലൂരില്‍വച്ചാണ് ദമ്പതിമാരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട യുവതിയടക്കം നാലുപേരെ തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഷമീനയും നസീമയും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. ഖത്തറിലും ബഹ്‌റൈനിലും ഒരുമിച്ച് ജോലി ചെയ്തിട്ടുമുണ്ട്. എന്‍ജിനീയര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതും…

Read More