നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ  നർത്തകനായ കാമുകനെ തിരിച്ചറിഞ്ഞു; പെൺകുട്ടിയുടെ മൊഴി എതിരാണെങ്കിൽ ബലാത്സംഗത്തിന് കേസ്

കൊച്ചി: പനമ്പിള്ളിനഗറിലെ ഫ്ലാറ്റില്‍നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് ഇവരെ റിമാന്‍ഡ് ചെയ്യും. ഇന്നലെ എറണാകുളം സൗത്ത് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവര്‍ ആശുപത്രി വിടുന്ന മുറയ്ക്ക് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നല്‍കിയ മൊഴി. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തിരുന്ന യുവതി അങ്ങനെയാണ് തൃശൂര്‍ സ്വദേശിയായ നര്‍ത്തകനുമായി പരിചയപ്പെട്ടത്. ഇയാളില്‍നിന്ന് ഗര്‍ഭിണിയായി എന്നും എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നുമാണ് യുവതി മൊഴി നല്‍കിയത്. അതേസമയം യുവതിയുടെ ആണ്‍ സുഹൃത്തിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.…

Read More

കുട്ടികരയുമെന്ന് കരുതി വായും മൂക്കും പൊത്തിപ്പിടിച്ചു; വായിൽ തുണിതിരുകിയശേഷം താഴെക്ക് വലിച്ചെറിഞ്ഞു; കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ  പ്രതിയായ അമ്മയുടെ മൊഴിയെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. ഇതിനിടെ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അർധരാത്രി തന്നെ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. പ്രസവം നടന്നതിന്‍റെ പരിഭ്രാന്തിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഞ്ഞ് കരഞ്ഞാൽ പുറത്തറിയുമെന്നതിനാൽ കുഞ്ഞിന്‍റെ വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നീട് വായിൽ തുണി തിരുകി. ഈ സാഹചര്യത്തിൽ തന്നെ കുഞ്ഞ് മരിച്ചെന്നാണ് നിഗമനം. തുടർന്ന് രാവിലെ എട്ടോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തി കാരണം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ ഫ്ലാറ്റിൽനിന്ന് താഴേക്കിടുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.

Read More

ന­വ­ജാ­ത­ശി­ശു­വിനെ റോഡിലേക്ക് എറിഞ്ഞത് ഇരുപത്തിമൂന്നുകാരി; പുലർച്ചെ ബാത്ത്റൂമിൽ പ്രസവിച്ചു; യുവതി പീഡനത്തിന് ഇരയായി; മകളുടെ ഗർഭവിവരം അറിയാതെ അമ്മയും അച്ഛനും

കൊച്ചി: പ­ന­മ്പി­ള്ളി ന­ഗ­റില്‍ നടുറോഡിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സം­ഭ­വ­ത്തില്‍ ഫ്ലാ­റ്റി­ലെ താ­മ­സ­ക്കാ­രി­യാ­യ 23 വ­യ­സു­കാ­രി­ പോലീസ് പിടിയിൽ. സംഭവത്തെക്കുറിച്ച് കൊ­ച്ചി സി­റ്റി പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ എ­സ്.ശ്യാം­സു­ന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. ഇ­ന്ന് രാ­വി­ലെ അ­ഞ്ചോ­ടെ­യാ­ണ് പ്ര­സ­വം ന­ട­ന്ന­ത്. പെ­ട്ടെ­ന്നുണ്ടാ­യ പ­രി­ഭ്രാ­ന്തി­യിലും വി­ഷ­മ­ത്തിലും മൂ­ന്ന് മ­ണി­ക്കൂ­റി­ന് ശേ­ഷം കു­ഞ്ഞി­നെ ബാല്‍­ക്ക­ണി­യി­ലൂ­ടെ പു­റ­ത്തേ­ക്ക് എ­റി­യു­ക­യാ­യി­രുന്നു. ഇ­വര്‍ കു­റ്റം സ­മ്മ­തി­ച്ചിട്ടുണ്ട്.  പീ­ഡ­ന­ത്തി­ന് ഇ­ര­യാ­യെ­ന്നാ­ണ് ഇ­വര്‍ മൊ­ഴി നല്‍­കി­യത്. ഈ സാ­ഹ­ച­ര്യ­ത്തില്‍ ഇ­വ­രു­ടെ പേ­രു­വി­വ­ര­ങ്ങള്‍ പു­റ­ത്തു­വി­ടാ­നാ­കി­ല്ലെന്നും അദ്ദേഹം പറഞ്ഞു. കു­ട്ടി ജ­നി­ച്ച­പ്പോ­ഴെ മ­രി­ച്ചതാണോ അതോ കൊ­ല­പാ­ത­കമാണോ എ­ന്ന് പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­ന് ശേഷ­മേ ബോ­ധ്യ­മാ­കൂ. ക­സ്­റ്റ­ഡി­യി­ലു­ള്ള യു­വ­തിയും മാ­താ­പി­താ­ക്ക­ളു­മാ­ണ് ഫ്ലാ­റ്റില്‍ താ­മ­സി­ച്ചി­രു­ന്നത്. എ­ന്നാല്‍ മ­കള്‍ ഗര്‍­ഭി­ണി­യാ­ണെ­ന്ന് മാ­താ­പി­താ­ക്കള്‍­ക്ക് അ­റി­യില്ലാ­യി­രു­ന്നു. വൈ­ദ്യ­സ­ഹാ­യം ല­ഭ്യ­മാ­ക്കാന്‍ യു­വ­തി­യെ ആ­ശു­പ­ത്രി­ലേ­ക്ക് കൊണ്ടു­പോ­യിട്ടുണ്ട്.. ഇ­വര്‍­ക്കെ­തി­രേ കൊ­ല­പാ­ത­ക­ക്കു­റ്റം ചുമ­ത്തി കേ­സെ­ടു­ക്കും. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Read More

കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് എറിഞ്ഞ് കൊന്നത് ആൺകുഞ്ഞിനെ; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്; 21 കുടംബങ്ങൾ താമസിക്കുന്ന ഇവിടെ ഗർഭിണികൾ ഇല്ലെന്ന് ആശാ പ്രവർത്തകർ

കൊച്ചി: എറണാകുളം പനമ്പള്ളിനഗറില്‍ നവജാത ശിശുവിനെ ഫ്ലാറ്റില്‍നിന്ന് എറിഞ്ഞു കൊന്നു. ഇന്ന് രാവിലെ 8.20ന് ഇതുവഴി പോയ ഷിപ്പ്‌‌‌യാര്‍ഡ് ഉദ്യോഗസ്ഥനാണ് നടുറോഡില്‍ ആണ്‍കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. നടുറോഡില്‍ കുഞ്ഞിനെയും പൊതിഞ്ഞ് എറിഞ്ഞ കൊറിയര്‍ കവറുമാണ് ഇദ്ദേഹം കണ്ടത്. തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സമീപത്തെ അടഞ്ഞു കിടക്കുന്ന ഫ്ലാറ്റില്‍നിന്ന് രാവിലെ 7.37 ഓടെ താഴേക്ക് എറിഞ്ഞുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞ് കിടന്നിരുന്ന ഭാഗത്ത് ചോരപ്പാടുകളുണ്ട്. പൊക്കിള്‍ക്കൊടിയുടെ ഭാഗങ്ങളും കാണാം. അതുകൊണ്ടുതന്നെ കുഞ്ഞ് ജനിച്ചിട്ട് അധികസമയം ആയിട്ടില്ലെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസങ്ങളില്‍ ഇവിടെ വന്നുപോയവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. സമീപത്തെ ഫ്ലാറ്റുകളിലെ ആളുകളെയും പോലീസ് ചോദ്യം ചെയ്തുവരുകയാണ്. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പോലീസ് പല സംഘങ്ങളായി തിരിഞ്ഞാണ്…

Read More