മരുഭൂമിയും മാളികകളും ഒത്തുചേരുന്ന ജെയ്സാൽമർ

ഇന്ത്യയുടെ സുവർണ നഗരമാണ് രാജസ്ഥാനിലെ ജെയ്സാൽമർ. വിശിഷ്ടമായ കോട്ടകളും മരുഭൂമിയും എല്ലാം ഒത്തുചേരുന്ന നഗരം. ഇവിടുള്ള പുരാതന കെട്ടിടങ്ങൾ എല്ലാം തന്നെ നിർമിച്ചിരിക്കുന്നത് സവിശേഷമായ മഞ്ഞക്കല്ലുകൾ കൊണ്ടാണ്. ഇതിൽ സൂര്യപ്രകാശം പതിക്കുന്പോൾ ജെയ്സാൽമറിന് സ്വർണപ്രഭകൈവരും. നിരവധി ബോളിവുഡ് സിനിമകൾ ജെയ്സാൽമറിന്‍റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനു ശേഷമാണ് ഇവിടേക്ക് സന്ദർശകർ കൂടുതലായും എത്തിത്തുടങ്ങിയത്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ജെയ്സാൽമർ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ജെയ്സാൽമറിലെ കാഴ്ചകൾ പരിചയപ്പെടാം. ജെയ്സാൽമർ കോട്ട ജെയ്സാൽമർ നഗരത്തിൽ കുന്നിന്‍റെ മുകളിലാണ് ജെയ്സാൽമർ കോട്ട സ്ഥിതിചെയ്യുന്നത്. “സുവർണ കോട്ട’ എന്നും ഇത് അറിയപ്പെടുന്നു. സൂര്യകിരണങ്ങൾ പതിക്കുന്ന സമയത്ത് കോട്ട സ്വർണ നിറമായി മാറും. 1156ൽ രാജാ ജവാൽ ജയ്സാൽ ആണ് കോട്ട നിർമിച്ചത്. 250 അടി പൊക്കവും 1500 അടി നീളവുമുണ്ട് ഈ കോട്ടയ്ക്ക്. 90ലധികം ചെറുകോട്ടകൾ ജെയ്സാൽമർ കോട്ടയ്ക്കകത്തുണ്ട്. മനോഹരമായ…

Read More