ആക്രാന്തത്തോടെ ഷവര്‍മയും മയോണൈസും വലിച്ചുകയറ്റി ! പിന്നെ ആശുപത്രിയില്‍ പൊടിച്ചത് 70,000 രൂപ; വെളിപ്പെടുത്തലുമായി അല്‍ഫോണ്‍സ് പുത്രന്‍…

സാമൂഹിക പ്രശ്‌നങ്ങളില്‍ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ ഒരു മടിയും കാട്ടാത്ത ആളാണ് സിനിമാ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. കോട്ടയത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുവയിലെ ഒരു ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ആശുപത്രിവാസത്തേക്കുറിച്ചാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ്. അന്ന് നടന്‍ ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നുവെന്നും ഷവര്‍മയും മയോണൈസും കഴിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായെന്നും അല്‍ഫോണ്‍സ് പറഞ്ഞു. അന്ന് ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോട് കടുത്ത ദേഷ്യം തോന്നിയെന്നും ചികിത്സയ്ക്കായി 70,000 രൂപയാണ് ചെലവായതെന്നും അല്‍ഫോണ്‍സ് പറയുന്നു. അല്‍ഫോണ്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നിങ്ങള്‍ വിഡിയോ ചെയ്യൂ. പതിനഞ്ച് വര്‍ഷം മുമ്പ് ആലുവയിലെ ഒരു കടയില്‍ നിന്നും ഞാനൊരു ഷവര്‍മ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ…

Read More