ഇനി ഒന്നും അവശേഷിക്കുന്നില്ല: വിരമിക്കൽ സൂചന നൽകി മെസി

ന്യൂഡൽഹി:  ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വിരമിക്കൽ സൂചന നൽകി. തന്‍റെ കരിയറിൽ ഇനിയൊന്നും നേടാനായില്ല, കരിയറിന്‍റെ അവസാനത്തിലാണ് താൻ. ഫുട്ബോൾ ജീവിതം അവസാനിപ്പിക്കുന്നതിൽ സന്തുഷ്ടനാണെന്നും താരം പറഞ്ഞു. അർബാനപ്ലേ പോഡ്കാസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് മെസി ഹൃദയം തുറന്നത്. താൻ സ്വപ്നം കണ്ടതെല്ലാം ദേശീയ ടീമിലൂടെ നേടി. കരിയറിൽ വ്യക്തിപരമായ എല്ലാ നേട്ടങ്ങളും ലഭിച്ചു. കരിയറിന്‍റെ തുടക്കത്തിൽ ഇതെല്ലാം തനിക്ക് വന്നുചേരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു പരാതിയുമില്ല. ഇനിയും കൂടുതലൊന്നും ചോദിക്കുകയുമില്ല. തങ്ങൾ കോപ്പ അമേരിക്കയും ലോകകപ്പും നേടി, ഇനി ഒന്നും അവശേഷിക്കുന്നില്ല- മെസി കൂട്ടിച്ചേർത്തു.

Read More

സ്വത്തിലും മുമ്പൻ മെസി; പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്

ഫോബ്‌സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്‍റീന ക്യാപ്റ്റനായ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി. 3,268 കോടി രൂപയുടെ ആസ്തിയാണ് ലോകകപ്പിന് മുൻപ് മെസിക്ക് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ വരുമാനം 1,062 കോടി രൂപയാണെന്നു കണക്കാക്കുന്നു. ലോകത്ത് നാലു സ്ഥലങ്ങളിൽ മെസിക്ക് ആഡംബര വീടുകളുണ്ട്. ഏകദേശം 234 കോടി രൂപയാണ് മെസിയുടെ ആഡംബര വീടുകളുടെ വില. സ്പെയിനിനടുത്തുള്ള ഐബിസ ദ്വീപിലാണ് ഏറ്റവും വിലയേറിയ വീട്. ഇതിന് ഏകദേശം 97 കോടി രൂപ വില വരും. അവധിക്കാലത്ത് മെസി ഇവിടെയാണ് ചെലവഴിക്കുന്നത്. ക്യാമ്പ് നൗ സ്റ്റേഡിയത്തിൽനിന്ന് 12 കിലോമീറ്റർ അകലെ ഏകദേശം 56 കോടി രൂപ വിലയുള്ള ബംഗ്ലാവും മെസിക്കുണ്ട്. ഭാര്യ അന്‍റോണെല്ല റൊക്കൂസോയും അവരുടെ മൂന്ന് കുട്ടികളും ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഈ ബംഗ്ലാവിൽ ഒരു ചെറിയ…

Read More

മെസ്സി ജനിച്ചത് അസമില്‍ ! വൈറലായതിനു പിന്നാലെ ട്വീറ്റ് മുക്കി കോണ്‍ഗ്രസ് എംപി…

ഫുട്‌ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി അസം സ്വദേശിയെന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എംപി. അസമിലെ ബാര്‍പേട്ട ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എംപി അബ്ദുള്‍ ഖലീഹ് ആണ് ട്വീറ്റിലൂടെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘ലോകകപ്പ് നേടിയതിന് നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. മെസ്സീ, നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ എന്ന് കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് മെസ്സിയുടെ അസം ബന്ധം എന്താണെന്ന ഒരാളുടെ ചോദ്യത്തിനാണ്, മെസ്സി ജനിച്ചത് അസമിലാണെന്നായിരുന്നു കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഹ് മറുപടി നല്‍കിയത്. എന്നാല്‍ അമളി പിണഞ്ഞത് മനസ്സിലാക്കിയ കോണ്‍ഗ്രസ് എംപി പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതെ സര്‍, മെസ്സി എന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്നാണ് ഒരാളുടെ പ്രതികരണം. ലോകകപ്പു നേടിയ…

Read More

മിന്നിച്ചേക്കണേ…മെക്‌സിക്കന്‍ തിരമാലകളില്‍ ‘ജീവന്‍ തേടി’ മെസിപ്പട; തോറ്റാൽ പിന്നെ പായ മടക്കി വന്നവേഗത്തേക്കൾ  വേഗത്തിൽ പോകാം

സ്വന്തം ലേഖകന്‍ ദോഹ: ആര്‍ത്തിരമ്പുന്ന മെക്‌സിക്കന്‍ തിരമാലകളില്‍ ജീവന്‍ തേടി മെസിപ്പട ഇന്ന് അര്‍ധരാത്രി ഇറങ്ങുന്നു. ശരിക്കും പറഞ്ഞാല്‍ ഇന്നാണ് അവരുടെ ‘ ലോകകപ്പ് ഫൈനല്‍’. തോറ്റാൽ പിന്നെ പായ മടക്കിവെയ്ക്കാം. അവസാനമല്‍സരവും കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാം. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ പോയതിനേക്കാള്‍ വേഗത്തില്‍ മടങ്ങി വരാം. സമനില ലഭിച്ചാല്‍ മറ്റു ടീമുകളുടെ ‘ സമനില’ തെറ്റുന്നതുവരെ കാത്തിരിക്കാം. ലോകമെമ്പാടുമുള്ള അര്‍ജന്‌റീനന്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്. തങ്ങള്‍ ഉയര്‍ത്തിയ കട്ടൗട്ടുകളും ബാനറുകളും കൊടികളും കണ്ടു കൊതി തീരും മുന്‍പ് അഴിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ് അവര്‍. അതിനു പുറമേ മറ്റുടീമുകളുടെ ആരാധകരുടെ മുഖത്തുനോക്കാന്‍ കഴിയാത്ത അവസ്ഥയും മുന്നിലുണ്ട്. തല്‍കാലം മെസിഗോളടിച്ചില്ലെങ്കിലും കളി ജയിച്ചാല്‍ മതിയെന്ന അവസ്ഥയിലായിട്ടുണ്ട് പലരും. അത്രശുഭകരമല്ല അര്‍ജന്‌റീനന്‍ ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകളും. കഴിഞ്ഞ സിവസങ്ങളില്‍ മെസി മറ്റ് താരങ്ങള്‍ക്കൊപ്പം പരിശീനത്തിന് എത്താത്തത് വാര്‍ത്തയായിട്ടുണ്ട്. വയസ്സന്‍പട എന്ന…

Read More

മെസി എവിടേക്ക്…! ബാഴ്സയുമായുള്ള കരാർ അവസാനിച്ചു

  ബാഴ്സലോണ: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ഇനി ബാഴ്സലോണയുടെ ചുവപ്പും കടുംനീലയും കലർന്ന കുപ്പായത്തിൽ കാണാൻ കഴിയുമോ? കറ്റാലൻമാർക്കുവേണ്ടി ലോകം കീഴടക്കാൻ ഇനി മെസിയുണ്ടാവുമോ? ഇന്നലെ അർധരാത്രി (ജൂൺ 30) മുതൽ ഫുട്ബോൾ ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. അതെ, അർജന്‍റീന ലെജൻഡ് ഇന്നു മുതൽ ഫ്രീ ഏജന്‍റ്. ലയണൽ ആൻഡ്രസ് മെസിയുമായുള്ള സ്പാനിഷ് വമ്പൻ ബാഴ്സയുടെ കരാർ ഇന്നലെ അർധരാത്രിയോടെ അവസാനിച്ചു. മെസിയെ ഇനി ആർക്കുവേണമെങ്കിലും സ്വന്തമാക്കാം. മെസി, മാഞ്ചസ്റ്റർ സിറ്റിയിലേക്കു പോകുമെന്ന അഭ്യൂഹം ഇന്നലെ മുതൽ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. പിഎസ്ജിയും സജീവമായി കളത്തിലുണ്ടെന്നാണ് കേട്ടുകേൾവി. എന്നാൽ മെസിയുമായി കരാർ ഒപ്പിടാൻ കറ്റാലൻമാർ ശ്രമിച്ചുവരികയാണെന്ന വാർത്തകൾക്കാണ് കൂടുതൽ വിശ്വാസ്യത. വരും ദിവസങ്ങളിൽ തന്നെ മെസി ബാഴ്സലോണയുമായി കരാർ നീട്ടുമെന്നാണ് സൂചന. കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ കളിക്കാൻ അർജന്‍റീന ടീമിനൊപ്പം ഇപ്പോൾ ബ്രസീലിലുള്ള മെസി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മെസിയുടെ…

Read More

കത്തിലൂടെ വളർന്ന ഇഷ്ടം! രണ്ട് കുട്ടികൾ ഉണ്ടായ ശേഷം ഔദ്യോഗിക വിവാഹം; സന്തോഷകരമായ ജീവിതത്തിനിടയിലും പിൻതുടർന്ന് ഗോസിപ്പുകൾ

കൂട്ടുകാരൻ ലൂക്കാസിനൊപ്പം സമയം ചെലവഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലെത്തിയ പെൺകുട്ടിയിൽ എന്തോ ഒരു ആകർഷകത്വമുണ്ടെന്നു മെസി തിരിച്ചറിഞ്ഞു. മറ്റൊരു പെൺകുട്ടിയോടും തോന്നാത്ത ഒരിഷ്ടം അവളോടു തോന്നി. എന്നാൽ, പൊതുവേ നാണക്കാരനായതിനാൽ മെസി ആദ്യമൊന്നും തന്‍റെ പ്രണയം അവളോടു തുറന്നു പറഞ്ഞില്ല. എങ്കിൽപ്പോലും ഇരുവർക്കും സൗഹൃദത്തിന് അപ്പുറമുള്ള എന്തോ ഒന്നു തങ്ങൾക്ക് ഇടയിലുണ്ടെന്ന ശക്തമായ ബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും പരസ്പരം കത്തെഴുതുന്നതിൽ മുടക്കം വരുത്തിയില്ല. കത്തുകളിലൂടെയാണ് ഇരുവരും പരസ്പരം കൂടുതൽ അറിഞ്ഞതും അടുത്തതും. വെളിപ്പെടുത്തൽഅങ്ങനെയിരിക്കെ മെസിയുടെ ഫുട്ബോൾ ഭാവിക്കു ബാഴ്സലോണയാണ് കൂടുതൽ ഉചിതമെന്നു പറഞ്ഞ് മെസിയുടെ അച്ഛൻ കുടുംബത്തെയും കൂട്ടി ബാഴ്സലോണയിലേക്കു പോയി. ഇതോടെ പരസ്പരം കാണാനുള്ള ഇടവേള കുറഞ്ഞെങ്കിലും കത്തെഴുത്തിൽ മുടക്കമുണ്ടായില്ല. ഏറെ നാൾ തങ്ങളുടെ ബന്ധം രഹസ്യമാക്കി വച്ചിരുന്ന മെസിയും ആന്‍റൊനെല്ലയും 2009ൽ തങ്ങൾ തമ്മിൽ പ്രണയത്തിലാണെന്നു വെളിപ്പെടുത്തി.2010ൽ ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും…

Read More

ഒന്ന് അടങ്ങ് മത്തേയോ…മെസിയുടെ ഗോള്‍ഡന്‍ ഷൂവിനായി പിടിവലി കൂടി മക്കള്‍;വീഡിയോ വൈറലാകുന്നു

ലയണല്‍ മെസി യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ഏറ്റുവാങ്ങിയ വേദിയില്‍ താരമായത് മെസിയുടെ രണ്ടാമത്തെ മകന്‍ മത്തേയോ മെസി. ആറാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മെസി സ്വീകരിച്ച വേദിയിലായിരുന്നു രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്. ലാ ലിഗയില്‍ കഴിഞ്ഞ സീസണില്‍ 36 ഗോളുകള്‍ അടിച്ചു കൂട്ടിയതാണ് മെസിയെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.തുടര്‍ച്ചയായ മൂന്നാം വട്ടമാണ് മെസി ഈ പുരസ്‌കാരം നേടുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങാനായി മെസി എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം. പുരസ്‌കാരം നല്‍കുന്നതിന് മുമ്പായി അവതാരകര്‍ മെസിയുടെ മക്കളെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. പിന്നാലെ, ഗോള്‍ഡന്‍ ഷൂ ചേട്ടന്‍ തിയാഗോയുടെ കൈയ്യില്‍ ഏല്‍പ്പിച്ചു. എന്നാല്‍ അനിയന്‍ മത്തേയോവിന് അത് ഒട്ടും ഇഷ്ടമായില്ല.മെസിയുടെ അരികില്‍നിന്നു തിയോഗോയുടെ അടുത്ത് പാഞ്ഞെത്തിയ മത്തെയോ ഷൂവില്‍ പിടിമുറുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ പുരസ്‌കാരത്തിനായി പിടിവലിയായി. ഒടുവില്‍ മത്തെയോ തന്നെ ജയിച്ചു. ചേട്ടന്റെ കൈയില്‍നിന്നു പുരസ്‌കാരം പിടിച്ചുവാങ്ങി…

Read More

സ്പാനിഷ് ലീഗിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് മെസിയുടെ പേരു നല്‍കാന്‍ ഒരുങ്ങുന്നു ! മെസി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് ലാലിഗാ പ്രസിഡന്റ്

സൂപ്പര്‍താരം ലയണല്‍ മെസിയെ ആദരിക്കാനൊരുങ്ങി സ്പാനിഷ് ലാലിഗ. ലാലിഗയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനു മെസിയുടെ പേരു നല്‍കാനാണ് ഇപ്പോള്‍ അലോചിക്കുന്നത്. ലാലിഗ പ്രസിഡന്റ് ഓസ്‌കാര്‍ ടെബാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മെസി ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിനു ശേഷമായിരിക്കും ഇതു നടപ്പിലാക്കുന്നത്. മാധ്യമങ്ങള്‍ ഇക്കാര്യം ടബേസിനോടു ചോദിച്ചപ്പോള്‍ പരിഗണിക്കാവുന്ന കാര്യമാണിതെന്ന് ടബേസ് വ്യക്തമാക്കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണു മെസിയെന്നും താരത്തിന്റെ കരിയര്‍ അവസാനിച്ചതിനു ശേഷം മികച്ച കളിക്കാരനുള്ള പുരസ്‌കാരം മെസിയുടെ പേരില്‍ നല്‍കാവുന്നതാണെന്നും ടെബാസ് പറഞ്ഞു. ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം അത്‌ലറ്റിക്കോ ബില്‍ബാവോയുടെ ഇതിഹാസ താരം ടെല്‍മോ സാറായുടെ പേരില്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ ഉയര്‍ന്നു വന്ന മെസി സീനിയര്‍ കരിയറില്‍ ഇതു വരെ മറ്റൊരു ടീമിനു വേണ്ടി പന്തു തട്ടിയിട്ടില്ല. ഒന്‍പതു ലാലിഗ കിരീടങ്ങള്‍ കരിയറില്‍ സ്വന്തമാക്കിയിട്ടുള്ള മെസിയാണ് സ്പാനിഷ്…

Read More

മെസിയുടെ നന്മ! വിവാഹത്തിന് ബാക്കിയായ ഭക്ഷണം ദരിദ്രര്‍ക്ക് നല്കാന്‍ ഫുഡ് ബാങ്കിനെ ഏല്പിച്ച് സൂപ്പര്‍താരം, വന്നവഴി മറക്കാത്ത ഫുട്‌ബോള്‍ ഇതിഹാസത്തെ സ്തുതിച്ച് ലോകം

ലയണല്‍ മെസി ഫുട്‌ബോള്‍ മൈതാനത്ത് മാന്ത്രികനാണ്. എന്നാല്‍ കാരുണ്യത്തിലും താന്‍ വലിയവനാണ് സൂപ്പര്‍താരം ഒരിക്കല്‍ക്കൂടി തെളിയിച്ചു. തന്റെ വിവാഹത്തിനൊരുക്കിയ ഭക്ഷണങ്ങള്‍ ബാക്കിയായപ്പോള്‍ ചേരിയിലെ പാവപ്പെട്ടവരുടെ വിശപ്പകറ്റുന്ന സംഘടനയ്ക്ക് എത്തിച്ചുകൊടുത്തു മെസി. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്‍കുന്ന വിധത്തിലാണ് വിവാഹ സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മെസി നിര്‍ദേശം നല്‍കിയതെന്നും താരത്തിന്റെ താല്‍പര്യം പോലെ അവയെല്ലാം തങ്ങള്‍ ഏറ്റെടുത്തതായും റൊസാരിയോ ഫുഡ് ബാങ്ക് ഡയറക്ടര്‍ പാബ്ലോ അല്‍ഗ്രെയ്ന്‍ പറഞ്ഞു. അര്‍ജന്റീനയില്‍ ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട മെസി -ആന്റോനെല്ല വിവാഹത്തെ തുടര്‍ന്ന് ധാരാളം ഭക്ഷണ പാനീയങ്ങള്‍ ബാക്കിയായിട്ടുണ്ടെന്നും ഇത് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അല്‍ഗ്രെയ്ന്‍ പറഞ്ഞു. ഭക്ഷണം നേരെ ഞങ്ങളുടെ സ്‌റ്റോറുകളിലേക്ക് എത്തുകയും ഞങ്ങള്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അത് എത്രയുണ്ടെന്ന് അറിവായിട്ടില്ല. സോഫ്റ്റ് ഡ്രിങ്കുകളും സ്‌നാക്ക്‌സുകളും മാത്രമേ സ്വീകരിക്കൂ എന്ന് സംഘാടകരെ നേരത്തെ തന്നെ…

Read More