ആഫ്രിക്കൻ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി 63 പേർ മരിച്ചു

കേപ് വെർദെ: പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വെർദെ തീരത്ത് അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 63 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. 38 പേരെ രക്ഷപ്പെടുത്തി. നൂറോളം പേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. സെനഗൽ, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. സെനഗലിൽനിന്ന് സ്പാനിഷ് കനേറി ദ്വീപിലേക്ക് യാത്ര ചെയ്ത ബോട്ടാണ് തകർന്നതെന്നാണ് റിപ്പോർട്ട്. 101 കുടിയേറ്റക്കാരുമായി ബോട്ട് ജൂലൈ 10ന് പുറപ്പെട്ടിരുന്നതായി സെനഗൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

ഇന്ത്യക്കാര്‍ക്ക് കാനഡയും യുകെയും മതി ! ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം ഞെട്ടിക്കുന്നത്…

സ്റ്റുഡന്റ് വീസയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം വിദേശത്തേക്ക് പോയത് 6.5 ലക്ഷം ആളുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് മഹാമാരിക്കു മുന്‍പ് ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകളാണ് വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ തിരക്കുകൂട്ടുന്നതെന്ന് ബ്യുറോ ഓഫ് ഇന്‍ഫര്‍മേഷന്‍ (ബിഒഐ) ഡാറ്റ പ്രകാരം ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബിഒഐ. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 6,48,678 പേര്‍ സ്റ്റുഡന്റ് വീസയില്‍ വിദേശത്തേക്ക് പോയതായി ബിഒഐ വ്യക്തമാക്കുന്നു. അതേസമയം, ബിസിനസ്, തൊഴില്‍, മെഡിക്കല്‍, തീര്‍ഥാടനം, തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തുന്നവരുടെ എണ്ണം കോവിഡിന് മുന്‍പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറഞ്ഞതായും ബിഒഐ പറയുന്നു. എന്നാല്‍ വിസിറ്റിംഗ് വീസയില്‍ പോകുന്നവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്. ഈ…

Read More