വ്‌ളോഗറിന്റെ മരണത്തില്‍ ദുരൂഹത ! കാറിലെത്തിയത് യുവാക്കളില്‍ നിന്ന് കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎ;അസമയത്ത് പലരും വന്നുപോയിരുന്നതായി സമീപവാസികള്‍…

കൊച്ചി പോണേക്കരയിലെ ഫ്‌ളാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂര്‍ സ്വദേശിനിയും വ്‌ളോഗറുമായ നേഹയെ(27) മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് തിരയുകയാണ്. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്ന ഇവര്‍ ആറു മാസം മുന്‍പാണു കൊച്ചിയില്‍ എത്തിയതെന്നാണു വിവരം. മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇയാള്‍ നാട്ടില്‍ പോയതിനു പിന്നാലെ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ഇതാണ് യുവതിയെ ജീവന്‍ ഒടുക്കുന്നതിലേക്ക് നയിച്ചതെന്ന സംശയമാണ് ചില സുഹൃത്തുക്കള്‍ പ്രകടിപ്പിക്കുന്നത്. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ഇതിനിടെ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പോലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന…

Read More