അഞ്ജലിയുടെ ഫോണില്‍ നിര്‍ണായക വിവരങ്ങൾ ! പീഡനദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് സൂചന…

കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന്‍റെ ഫോണില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നു സൂചന. ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇവരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന് ആസ്പദമായ സംഭവം നടന്ന ദിവസം ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പോലീസിനു മുന്നില്‍ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം അറിയിച്ചിട്ടുണ്ട്. ഈ ഫോണില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ജലിക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ നടപടികള്‍ക്കായി പോക്‌സോ കോടതിയില്‍ എത്തിയ ശേഷമാണ് അഞ്ജലി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായത്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ റോയ് വയലാട്ടും സൈജു തങ്കച്ചനും റിമാന്‍ഡിലാണ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരേ പോക്‌സോ കേസ് നല്‍കിയിട്ടുള്ളത്. നമ്പര്‍…

Read More