പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ വൈകിയതിനെത്തുടര്‍ന്ന് തര്‍ക്കം ! നിര്‍മാതാവിനെ കൊന്നു കവറില്‍ കയറ്റി…

ചെന്നൈ വിരുഗമ്പാക്കത്ത് സിനിമാ നിര്‍മാതാവിനെ കൊന്നു കവറില്‍ കയറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്‌കരന്‍ (65) കൊല്ലപ്പെട്ട കേസില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശന്‍ (50) ആണ്് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ചയാണ് ഭാസ്‌കരന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. കൊലപാതകത്തിനു ശേഷം വീടുപൂട്ടി മുങ്ങിയ ഗണേശനെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. മേഖലയിലെ പ്രധാന പെണ്‍വാണിഭ സംഘാംഗമാണ് ഇയാള്‍. കഴിഞ്ഞ ഏഴു വര്‍ഷമായി ഗണേശനുമായി ഭാസ്‌കരനു ബന്ധമുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതിനെച്ചൊല്ലി ഭാസ്‌കരനും ഗണേശനും തമ്മില്‍ വലിയ വാക്കുതര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് പ്രകോപിതനായ ഗണേശന്‍ ഇരുമ്പുവടി കൊണ്ട് ഭാസ്‌കരന്റെ തലയില്‍ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കവറിലാക്കി അര്‍ധരാത്രിയില്‍ റോഡില്‍ തള്ളുകയുമായിരുന്നു. പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണു…

Read More