ഭര്‍ത്താവ് ഐഎസില്‍ ചേര്‍ന്ന കാര്യം ഭാര്യ അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ! പ്രജു പോയത് ഭാര്യയെ വന്‍കടക്കാരിയാക്കിയ ശേഷം; ഇയാള്‍ ഐഎസില്‍ ചേര്‍ന്നതില്‍ അദ്ഭുതമില്ലെന്ന് യുവതി…

ഭര്‍ത്താവ് ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നുവെന്ന വിവരം ഭാര്യ അറിഞ്ഞത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിലൂടെ. എട്ടുവര്‍ഷം മുമ്പാണ് ബാലുശ്ശേരി സ്വദേശിനിയായ ഭാര്യയെ ഉപേക്ഷിച്ച് പ്രജു നാടുവിടുന്നത്. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പുറത്തുവിട്ട കേരളത്തില്‍ നിന്നുള്ള ഐഎസ് ഭീകരരുടെ പട്ടികയില്‍ ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവുമുള്‍പ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു (മുഹമ്മദ് അമീന്‍) ഭാര്യയ്ക്കും വീട്ടുകാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കിയശേഷമാണ് നാടുവിട്ടത്. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സാധ്യതയുള്ള ഇയാള്‍ ഭീകരസംഘടനയിലെത്തിയതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് യുവതി പറയുന്നു. ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ഈ യുവതിയെ വിവാഹം കഴിക്കുന്നതിനു മൂന്നു വര്‍ഷം മുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മതവിശ്വാസമായിരുന്നു ഇയാള്‍ പുലര്‍ത്തിയിരുന്നത്. പതിയെ ഇയാള്‍…

Read More