എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല ! നന്ദി പറയാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി; തുറന്നു പറച്ചിലുമായി സുധീര്‍ സുകുമാരന്‍…

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സുധീര്‍ സുകുമാരന്‍. സിഐഡി മൂസ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ സുധീര്‍ സിനിമയിലെത്തിയതിനുശേഷം ഇടയ്ക്ക് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഏറെനാളായി കാന്‍സര്‍ ബാധിതനായിരുന്ന താരം അടുത്തിടെയാണ് രോഗമുക്തനായത്. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് സുധീര്‍. എന്നാല്‍ ഇപ്പോള്‍ സുധീറിന്റെ ഒരു വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. ദുരന്ത കാലത്ത് തന്നെ സഹായിച്ച പ്രമുഖനടനെ കുറിച്ചായിരുന്നു ആ വാക്കുകള്‍. സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ… അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ്പ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ…

Read More