ഇത്‌ കാർല! തന്റെ ഭര്‍ത്താക്കന്മാരുടെ കൂട്ടുപിടിച്ച് ഇവള്‍ ചെയ്തുകൂട്ടിയത് ആരും ചെയ്യാത്ത കാര്യങ്ങള്‍; ഇരകളായവരില്‍ സ്വന്തം സഹോദരിയും

കടുത്ത കുറ്റവാളികൾ പോലും ചെയ്യാൻ മടിക്കുന്ന ക്രൂരതകൾക്കു കൂട്ടു നിന്നവൾ എന്ന പേരിലാണ് ലോകത്തിന്‍റെ ക്രിമിനൽ ചരിത്രത്തിൽ കനേഡിയൻ സ്വദേശിനി കാർല എന്ന യുവതി ഇടംപിടിച്ചത്. സ്വന്തം സഹോദരി അടക്കം കാർലയുടെ ഇരകളായി മാറി എന്നതാണ് അവിശ്വസനീയമായ യാഥാർഥ്യം. അതും തന്‍റെ ഭർത്താക്കന്മാരുടെ കൂട്ടുപിടിച്ചായിരുന്നു ഇവളുടെ ചെയ്തികളെല്ലാം. ‌നിരവധി പെൺകുട്ടികൾ ഇവളുടെയും ഭർത്താക്കന്മാരുടെയും ക്രൂരതകൾക്ക് ഇരകളായി മാറി. ചിലരെ ഇവർ ചേർന്നു കൊലപ്പെടുത്തി. ചോരപ്പാടുകൾ നിറഞ്ഞ ഒരു യക്ഷിക്കഥപോലെയായിരുന്നു ഇവളുടെ ജീവിതം. സഹോദരിയോടും സ്വന്തം സഹോദരിയെ മാനഭംഗപ്പെടുത്താനും തുടർന്ന് അവരെ കൊലപ്പെടുത്താനും ഭർത്താവിനെ സഹായിച്ചു എന്ന ക്രൂരതയാണ് കാർല ലിയാൻ ഹോമോൽക്കയുടെ പേരിലുള്ള ഏറ്റവും വലിയ കുറ്റം. കനേഡിയൻ സീരിയൽ കില്ലറും ലൈംഗിക അതിക്രമങ്ങളുടെ അമരക്കാരിയുമായിരുന്നു ഇവൾ. 1970 മേയ് നാലിനായിരുന്നു ജനനം. സ്വന്തം സഹോദരിയോടു മാത്രമല്ല, മറ്റു പല പെൺകുട്ടികളോടുമുള്ള ഇവളുടെ ഇടപെടലുകളും സമാന രീതിയിൽത്തന്നെ…

Read More

അതിഥികളായി വന്ന കാമുകനും കൂട്ടുകാരനും.! സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ച വീട്ടുകാരെ കാത്തിരുന്നതു വലിയ ദുരന്തമായിരുന്നു…

സൗഹൃദം ഭാവിച്ചു ദേശ്പാണ്ഡെ കുടുംബത്തിലെത്തിയ നേഹയുടെ കാമുകൻ രാഹുലും കൂട്ടുകാരൻ മനോജും കൈയിൽ തോക്കും കത്തിയും കരുതിയിരുന്നു. സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ച വീട്ടുകാരെ കാത്തിരുന്നതു പക്ഷേ, വലിയ ദുരന്തമായിരുന്നു. വീട്ടിലുണ്ടായിരുന്ന മൂന്നു സ്ത്രീകളെയും പ്രതികൾ വെടിവച്ചു വീഴ്ത്തി. മിനിറ്റുകൾക്കുള്ളിൽ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടു. തുടർന്നു സംഘം വീട് അരിച്ചുപെറുക്കി പരിശോധന തുടങ്ങി. ഒന്നര ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും അവർ കൈക്കലാക്കി. വീട്ടിൽനിന്നു ലഭിച്ച രണ്ട് എടിഎം കാർഡുകളും അവർ സ്വന്തമാക്കി. എന്നാൽ, ഈ കൊടുംക്രൂരത നടത്തിയ സംഘത്തിനു വധശിക്ഷയാണു കോടതി സമ്മാനിച്ചത്. മരണം ഉറപ്പാക്കി മൂന്നു പ്രതികൾക്കും വധശിക്ഷ വിധിച്ച ജില്ലാ കോടതിയുടെ ഉത്തരവിൽ കൊല്ലപ്പെട്ട മേഘ ദേശ്പാണ്ഡെയുടെ ഭർത്താവ് നിരഞ്ജയ് സംതൃപ്തി രേഖപ്പെടുത്തി. ജുഡീഷ്യറിയിൽ എനിക്കു പൂർണ വിശ്വാസമുണ്ടായിരുന്നു, പോലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചിരുന്നു. – വിധി വന്നയുടൻ അദ്ദേഹം…

Read More

നേഹ എന്ന സുന്ദരി! ചില കാര്യങ്ങള്‍ ഇത് അവർതന്നെ ചെയ്തതാണോയെന്നു സംശയം തോന്നും; നേഹ സുന്ദരിയുടെ കാര്യവും ഇങ്ങനെ തന്നെ…

ചില കുറ്റകൃത്യങ്ങളെക്കുറിച്ചു കേൾക്കുന്പോൾ ഇത് അവർ തന്നെ ചെയ്തതാണോയെന്നു നമുക്ക് സംശയം തോന്നും. അവിശ്വസനീയതോടെ മാത്രമേ അതു വായിക്കാനും കേൾക്കാനും കഴിയൂ. നേഹ വെർമ എന്ന യുവതിയുടെടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ താമസിച്ചുവന്ന നേഹ വെർമ ഒരു ബ്യൂട്ടീഷ്യൻ ആയിരുന്നു. നല്ല സൗന്ദര്യബോധമുള്ളവൾ. എല്ലാവർക്കും മുന്നിൽ സുന്ദരി ചമഞ്ഞുനടന്നു. എന്നാൽ, മൂന്നു പേരെ തട്ടിയിട്ടാണ് ഈ നടപ്പെന്നു തിരിച്ചറിഞ്ഞ നിമിഷം നാട്ടുകാർ ഞെട്ടി, ബന്ധുക്കൾ ഞെട്ടി, കൂട്ടുകാർ ഞെട്ടി. ബ്യൂട്ടിപാർലർ പ്രവർത്തനത്തിന്‍റെ മറവിൽ കവർച്ചയായിരുന്നു മുഖ്യ തൊഴിൽ. 2011 ജൂൺ 19നാണ് നേഹ വെർമയും രണ്ടു സഹായികളുംകൂടി മൂന്നുപേരെ കൊലപ്പെടുത്തിയത്. അന്നു നേഹയുടെ പ്രായം വെറും 21 മാത്രം. മൂന്ന് ഇരകൾ ദേശ്പാണ്ഡെ കുടുംബത്തിലെ അംഗങ്ങളായ അഷ്‌ലേ‌‌ഷ് ദേശ്പാണ്ഡെ (21), അമ്മ മേഘ (42), മുത്തശി രോഹിണി ഫഡ്‌കെ (70)എന്നിവരെയാണ് നേഹയും സംഘവും…

Read More

വെഡ്ഡിംഗ് കണ്‍സെപ്റ്റ് ഫോട്ടോഷൂട്ടിലെ നായിക ! ഒരേ സമയം അഭിനന്ദനത്തിനും വിമര്‍ശനത്തിനും വിധേയമായ ഫോട്ടോഷൂട്ടിലെ നായിക സൂസന്റെ ജീവിതം കണ്ണുനിറയ്ക്കുന്നത്…

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു വ്യത്യസ്ഥമായ ഫോട്ടോഷൂട്ട്. ഡോക്ടര്‍ മനുവും സൂസനും എത്തിയ ഫോട്ടോഷൂട്ട് ഇക്കാലത്തെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന വെഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ക്കുള്ള മറുപടിയായിട്ടാണ് മലയാളികള്‍ ഏറ്റെടുക്കുന്നത്. അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരന്‍ എന്ന തലക്കെട്ടോടെയാണ് ഇവരുടെ ഫോട്ടോ ഷൂട്ട് വൈറലായത.് എന്നാല്‍ ഇത് യഥാര്‍ഥ വെഡിങ് ഫോട്ടോ ഷൂട്ട് അല്ലെന്ന് ചിലരെങ്കിലും വൈകിയാണ് തിരിച്ചറിഞ്ഞത്. അതോടെ നിരവധി ആളുകള്‍ വിമര്‍ശനവുമായും രംഗത്തെത്തി. എന്നിരുന്നാലും അഭിനന്ദിക്കുന്നവര്‍ തന്നെയാണ് കൂടുതല്‍. ഇത് ഫോട്ടോഷൂട്ട് കണ്‍സെപ്റ്റ് ആണെന്ന് മനു ഗോപിനാഥ് തന്നെ വ്യക്തമാക്കുകയും ചെയ്തു. അതോടൊപ്പം തനിക്കൊപ്പം ഫോട്ടോഷൂട്ടില്‍ എത്തിയ സൂസന്റെ ജീവിതവും മനു പങ്കുവെക്കുന്നു. സൗന്ദര്യത്തിന്റെ തട്ടില്‍ മാത്രം പലരും തൂക്കുന്ന വെഡിംഗ് ഫോട്ടോ ഷോട്ടുകളുടെ പൊളിച്ചെഴുത്താണ് മനു ഈ ചിത്രങ്ങളിലൂടെ നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി ആണ് സൂസന്‍. ടിക്ടോക് വഴിയാണ് സൂസനും മനുവും സുഹൃത്തുക്കള്‍…

Read More