ഒളിച്ചോടി കള്ളനോട്ടടി നടത്തിയ പ്രവീണയുടെയും അംജാദിന്റെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി സൂചന, അംജദിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് രഹസ്യ സന്ദേശം

ഓര്‍ക്കാട്ടേരിയില്‍ മൊബൈല്‍ ഷോപ്പുടമയായ 23കാരനൊപ്പം ഒളിച്ചോടിയ 31കാരി പ്രവീണയുടെയും കാമുകന്റെയും എന്ന പേരില്‍ ലൈംഗിക വീഡിയോ സോഷ്യല്‍മീഡിയയിലും ഇന്റര്‍നെറ്റിലും പ്രചരിക്കുന്നു. കഴിഞ്ഞമാസമാണ് ഇരുവരെയും കാണാതാകുന്നത്. ഒരാഴ്ച്ച മുമ്പ് കോഴിക്കോട്ടെ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവര്‍ താമസിച്ച വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളും അത് അടിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തിയത്.

ചില പോണ്‍ സൈറ്റുകളിലാണ് പ്രവീണയുടെയും അംജാദിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആദ്യം അപ്‌ലോഡ് ചെയ്തതെന്നാണ് സൂചന. ഈ ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന. അതേസമയം, അംജാദിന് തീവ്രവാദ ബന്ധമുള്ളതായ അജ്ഞാത സന്ദേശം പോലീസിന് ലഭിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച് വിശദ അന്വേഷണത്തിന് പോലീസ് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

അംജാദും പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത് നിഗൂഡതകളുടെ ചെപ്പു തുറക്കുന്ന തെളിവുകളാണ്. രണ്ടാഴ്ച്ച മുമ്പാണ് മൊബൈല്‍ ഷോപ്പ് ജീവനക്കാരിയെ കാണാതാകുന്നത്. പിന്നീട് ഇവരെ ഒരു വാടകവീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രവീണയുടെ ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണില്‍ നിന്ന് അംജാദുമൊത്തുള്ള രഹസ്യ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ അശ്ലീല ഫോട്ടോകളും ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോണാകട്ടെ ഉപയോഗിക്കാത്തതുമായിരുന്നു.

ഇവര്‍ താമസിച്ചിരുന്ന റൂമില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍, നിരവധി അശ്ലീല പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിലയേറിയ മദ്യവും രഹസ്യമായി സൂക്ഷിച്ചിരുന്നു. പകല്‍ വാടകവീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഇവര്‍ രാത്രികളിലായിരുന്നു കറക്കം മുഴുവന്‍.
കോഴിക്കോട് നഗരത്തിലൂടെ കറങ്ങിയിരുന്ന ഇവര്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിലെ ജോലിക്കാരെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മലയാളത്തിലെ ഒരു വാര്‍ത്ത ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.

Related posts