പീഡന കേസ്! വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ; പരാതിക്കാരിക്ക് ഒപ്പം വിജയ് ബാബു എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കൊച്ചി: പീഡന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍.

ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം വിജയ് ബാബു എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.

ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പോലീസെടുത്തു. അഞ്ച് സ്ഥലങ്ങളില്‍ വച്ച് പീഡനം നടന്നുവെന്നാണ് പരാതിക്കാരി പറയുന്നത്.

അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനായി വിജയ് ബാബു ഹൈക്കോടതിയെ സമീപിക്കും. പരാതി ഉയര്‍ന്നതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നിരിക്കുകയാണ്.

വിജയ് ബാബുവിന്‍റെ ഫ്ളാറ്റിൽ പരിശോധന; നിർണായക തെളിവ് ലഭിച്ചെന്ന് പോലീസ്

കൊച്ചി: പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി.

നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നൽകി.

പീഡന ആരോപണം ഉയർന്നതിന് പിന്നാലെ നടൻ വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി. 

വിജയ് ബാബു നിലവില്‍ ദുബായിലാണെന്നാണ് സൂചന. അതേസമയം, നടന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

കോഴിക്കോട് സ്വദേശിനിയായ നടിയെ പീഡിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തതിനും രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

Related posts

Leave a Comment