കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആവോളം ആസ്വദിക്കാം, വെറും 18 രൂപയ്ക്ക്! കുറഞ്ഞ ചെലവില്‍ നടത്താന്‍ അനുയോജ്യമായ അടിപൊളി യാത്രയെക്കുറിച്ച് യാത്രാപ്രേമിയായ യുവാവിന്റെ കുറിപ്പ്

യാത്രകളെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ഇനി ആരെങ്കിലും ഇഷ്ട സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകള്‍ മാറ്റി വയ്ക്കുന്നുണ്ടെങ്കില്‍, അത്, പോക്കറ്റ് കാലിയാകുമോ എന്ന ഭയത്താലാവും. കാരണം, ആധുനിക കാലത്ത് പട്ടിണി കിടക്കാന്‍ പോലും നൂറുകണക്കിന് രൂപ വേണമെന്നാണല്ലോ പറയുന്നത്. അതേസമയം ചെലവു ചുരുക്കി എങ്ങനെ അടിപൊളി യാത്രാനുഭവം സ്വന്തമാക്കാം എന്നതിനെക്കുറിച്ച് ഇന്ന് പലരും പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അത്തരത്തില്‍ തങ്ങള്‍ നടത്തിയിട്ടുള്ള പല യാത്രാനുഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ അറിവിലേയ്ക്കായി ആളുകള്‍ പങ്കുവയ്ക്കാറുമുണ്ട്. സമാനമായ രീതിയില്‍ വെറും പതിനെട്ട് രൂപയ്ക്ക് കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആവോളം ആസ്വദിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് ഫാസില്‍ സെബാന്‍ എന്ന യാത്രാ പ്രേമിയായ ഒരു യുവാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്, 18 രൂപ കൊണ്ട് രണ്ടര മണിക്കൂര്‍ ബോട്ട് യാത്ര നടത്തിയതിനെക്കുറിച്ചുള്ള വിവരണം ഫാസില്‍ പങ്കുവച്ചിരിക്കുന്നത്. ഫാസിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… വെറും 18 രൂപക്ക് രണ്ടര മണിക്കൂര്‍ ബോട്ട്…

Read More

സാമ്രാജ്യം ഹിന്ദിയില്‍ ചെയ്യണമെന്ന ആവശ്യവുമായി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വന്നു ! അഡ്വാന്‍സ് നല്‍കുകയും ചെയ്തു; സിനിമ നടക്കാതെ പോയത് തന്റെ പിടിപ്പുകേടു കൊണ്ടു മാത്രമെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍…

മലയാള സിനിമയിലെ വമ്പന്‍ഹിറ്റുകളിലൊന്നാണ് മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം. മലയാള സിനിമയിലെ എക്കാലത്തെയും ഡോണ്‍ മൂവികളില്‍ മുന്‍നിരയിലാണ് സാമ്രാജ്യത്തിന്റെ സ്ഥാനം. ഈ സിനിമ ബോളിവുഡിന്റെ വരെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ജോമോനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും വെച്ച് സിനിമ ചെയ്യണമെന്നും ബിഗ്ബി ആവശ്യപ്പെട്ടിരുന്നു. നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹന്‍ വഴിയാണ് അമിതാഭ് ബച്ചന്‍ ജോമോനെ ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് ജോമോന്‍ കൂടിക്കാഴ്ച നടത്തിയത്. സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ”ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ കാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗരറ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക്…

Read More

അടുത്ത വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച്

തിരുവനന്തപുരം: അടുത്ത അധ്യായന വർഷം മുതൽ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച നടത്താൻ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷമാണ് ഹയർ സെക്കന്‍ററി പരീക്ഷകൾ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്. അടുത്ത അധ്യായന വർഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർഗോഡ് വേദിയാകും. ഡിസംബർ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.

Read More

അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്‌സാ; കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ചികിത്സാ കാര്‍ഡ് വിതരണത്തിന് തുടക്കമായി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ചികിത്സാ കാര്‍ഡ് വിതരണത്തിന്ന് തുടക്കമായി. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ചികിത്സാ കാര്‍ഡ് നല്‍കിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസകും സംബന്ധിച്ചു.സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്‍റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് കെ.കെ. ശൈലജ പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

Read More

ഇന്നസെന്‍റ് വന്നു, എല്ലാം ശരിയാകും; ചാലക്കുടി പിടിക്കാൻ വീണ്ടും ഇന്നസെന്‍റിന് അവസരം നൽകി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ വീണ്ടും ഇന്നസെന്‍റിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനം. ചൊവ്വാഴ്ച ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്. നേരത്തെ, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഒരിക്കൽ കൂടി മത്സരിക്കാൻ താനില്ലെന്ന് ഇന്നസെന്‍റ് വ്യക്തമാക്കിയിരുന്നു.

Read More

കുപ്രചാരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ല; കെ.സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശ്രീധരൻപിള്ള

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരൻപിള്ള. ബിജെപി പരിവർത്തൻ യാത്ര തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ മേഖലാ യാത്രയുടെ ക്യാപ്റ്റനാണ് സുരേന്ദ്രൻ. കുപ്രചാരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ലെന്നും ബിജെപിയെ തോല്‍പിക്കല്‍ മാത്രമാണ് അത്തരം പൊള്ളയായ പ്രചരണങ്ങൾക്കൊണ്ട് മറ്റുള്ളവർ ലക്ഷ്യമിടുന്നതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപി സ്ഥാനാർഥികളാരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചാരണം ചിലർ നടത്തുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു

Read More

ഇന്ത്യക്കു പ്രത്യേക പരിഗണന നൽകില്ലെന്നു ട്രംപ്

വാഷിംഗ്ടൺ/ന്യൂഡൽഹി: വ്യാപാരത്തിൽ ഇന്ത്യക്കുള്ള പ്രത്യേക പരിഗണന അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. അമേരിക്കൻ സാധനങ്ങൾ പലതിനും ഇന്ത്യ വിലക്ക് തുടരുന്നതും ഉയർന്ന ചുങ്കം ഈടാക്കുന്നതുമാണു കാരണം. യുഎസ് നടപടി ഇന്ത്യയെ സാരമായി ബാധിക്കുകയില്ലെന്ന് ഇന്ത്യൻ വാണിജ്യ സെക്രട്ടറി അനൂപ് വാധവാൻ പറഞ്ഞു. 2017ൽ ഇന്ത്യ അമേരിക്കയിലേക്ക് 4520 കോടി ഡോളറി(3,16,400 കോടി രൂപ)നുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇതിൽ 558 കോടി ഡോളറി(39,060 കോടി രൂപ)നുള്ള സാധനങ്ങളാണു പ്രത്യേക പരിഗണന ലഭിച്ചവ. ഇവയ്ക്കു മൊത്തം 19 കോടി ഡോളറി(1,330 കോടി രൂപ)നുള്ള ചുങ്കം ഇളവ് ലഭിച്ചു. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രഫറൻസ് (ജിഎസ്പി) എന്നറിയപ്പെടുന്ന പരിഗണനയാണ് ഇന്ത്യക്കു ലഭിച്ചിരുന്നത്. വികസ്വര രാജ്യം എന്നതായിരുന്നു പരിഗണനയ്ക്കു കാരണം. ഈ പരിഗണന ഏറ്റവും കൂടുതൽ ലഭിക്കുന്നതും ഇന്ത്യക്കാണ്. വാഹനഭാഗങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ തുടങ്ങി 2000 ഇനം സാധനങ്ങൾക്കാണ്…

Read More

മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിലേക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ത്യയിലേക്ക്. ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയിൽ മാഞ്ചെസ്റ്റർ സിറ്റി നിക്ഷേപത്തിന് ഒരുങ്ങുന്നതായി സൂചന. മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമസ്ഥരും മുംബൈ സിറ്റിയുടെ ഉടമസ്ഥരായ ബോളിവുഡ് താരം രണ്‍ബീർ കപൂർ, ബിമൽ പരേഖ് എന്നിവരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഏഷ്യയിൽ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് സിറ്റിയുടെ ഈ നീക്കം.

Read More

കാസ്ട്രോയ്ക്കും ജോബിക്കും വിലക്ക്

മുംബൈ: ഐലീഗ് ഫുട്ബോളിലെ മലയാളി ക്ലബ്ബായ ഗോകുലം എഫ്സിക്കും പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിനും തിരിച്ചടി. കളിക്കിടെ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഗോകുലത്തിന്‍റെ ബ്രസീൽ താരം ഗില്ലെർമെ കാസ്ട്രോയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു വർഷത്തേക്ക് വിലക്കി. ഈസ്റ്റ് ബംഗാളിന്‍റെ മലയാളി താരം ജോബി ജസ്റ്റിന് ആറു മത്സരങ്ങളിൽ നിന്ന് വിലക്ക് ലഭിച്ചു. ഒരു വർഷം വിലക്കിനൊപ്പം കാസ്ട്രോയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയുമുണ്ട്. ഐലീഗിലോ ഇന്ത്യയിലോ ഒരു വർഷം ഫുട്ബോൾ കളിക്കാൻ കാസ്ട്രോയ്ക്ക് കഴിയില്ല. ഷില്ലോംഗ് ലജോംഗിനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച കാസ്ട്രോ റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും മുഖത്ത് തുപ്പിയെന്നും തെളിഞ്ഞതിനാലാണ് വിലക്ക്. ജോബി ജസ്റ്റിന് വിലക്കിനൊപ്പം ഒരു ലക്ഷം രൂപ പിഴയുമുണ്ട്. ഐസ്വാളിനെതിരായ മത്സരത്തിൽ അവരുടെ പ്രതിരോധ താരം കരീം നൂറെയ്ന്‍റെ മുഖത്ത് തുപ്പിയതിനാണ് നടപടി. നൂറെയ്ന് ആറു…

Read More

വീര വിരാട് ; ഇന്ത്യക്ക് എട്ട് റണ്‍സ് ജയം

നാഗ്പുർ: അത്യന്തം ആവേശംനിറഞ്ഞ പോരാട്ടത്തിൽ ഇന്ത്യക്കു വിജയാഹ്ലാദം. രണ്ടാം ഏകദിന ക്രിക്കറ്റിൽ അവസാന ഓവർവരെ ഇഞ്ചോടിഞ്ച് പോരാടിയ ഓസ്ട്രേലിയയെ ഇന്ത്യ എട്ട് റണ്‍സിനു കീഴടക്കി. ഇതോടെ അഞ്ച് മത്സര പരന്പരയിൽ ഇന്ത്യ 2-0നു മുന്നിലെത്തി. 40-ാം ഏകദിന സെഞ്ചുറിയിലൂടെ ഇന്ത്യൻ ഇന്നിംഗ്സിന്‍റെ നട്ടെല്ലായ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: ഇന്ത്യ 48.2 ഓവറിൽ 250. ഓസ്ട്രേലിയ 49.3 ഓവറിൽ 242. വിജയ് സൂപ്പർ അവസാന ഓവറിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 11 റണ്‍സ്. 49-ാം ഓവറിന്‍റെ അവസാന പന്തിൽ മുഹമ്മദ് ഷാമിയെ നഥാൻ ലിയോണ്‍ ബൗണ്ടറി കടത്തിയതോടെയായിരുന്നു അത്. 11 റണ്‍സ് പ്രതിരോധിക്കാനുള്ള ചുമതല കോഹ്‌ലി ഏൽപ്പിച്ചത് വിജയ് ശങ്കറിനെ. വിജയുടെ ആദ്യ പന്തിൽ സ്റ്റോയിനിസ് വിക്കറ്റിനു മുന്നിൽ കുടങ്ങി. 65 പന്തിൽനിന്ന് 52 റണ്‍സ് എടുത്ത് നിന്നിരുന്ന സ്റ്റോയിനിസ് പുറത്തായത്…

Read More