ആവി കൊണ്ടാൽ മൈഗ്രേൻ മാറുമോ? ചില മൈഗ്രേൻ കാര്യങ്ങൾ….

മൈഗ്രേൻ ചികിത്സയിലെ രണ്ടാമത്തെ വഴിയെക്കുറിച്ചു പറയാം. ഭക്ഷണ ശൈലിയിലൂടെ മൈഗ്രേനെ പടിക്കുപുറത്തു നിർത്തുക എന്നതാണു രണ്ടാമത്തെ ഘടകം. പ്രകൃതിവഴി മൈഗ്രേൻ തടയാനായി പ്രകൃതിപരമായ സവിശേഷചികിത്സാ രീതികളുണ്ട്. 1. ധാരാളം വെള്ളം കുടിക്കുക. നിർജലീകരണം മൈഗ്രേനുണ്ടാക്കും.2. നെയ്യ് സേവിക്കുക. ബട്ടറും പ്രയോജനം ചെയ്യും. മസാജ് 3. സവിശേഷ എണ്ണകളുപയോഗിച്ചുള്ള മസാജ്. മസാജിലൂടെ നാഡികളുടെ മുറുക്കം കുറയുന്പോൾ തലവേദന വിട്ടുപോകും. മസാജ് ചെയ്യുന്പോൾ ആ ഭാഗത്തേക്ക് രക്തയോട്ടം വർധിക്കുന്നു. കഴുത്തിലെ പേശികളുടെ വരിഞ്ഞുമുറുക്കം പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നു. അവ അയയ്ക്കാനുള്ള മസാജുകൾ ഏറെ പ്രയോജനം ചെയ്യും. പ്രധാനമായി മൂന്നുതരം മസാജുകളാണുള്ളത്: ഫ്രോണ്ടൽ മസാജ്, ടെന്പറൽ മസാജ്, മാൻഡിബിൾ മസാജ്. ആവി 4. ആവി കൊള്ളുക. നാസാഗഹ്വരങ്ങളിലെ വീക്കവും കഫക്കെട്ടും മൂലമുണ്ടാകുന്ന തലവേദനയ്ക്ക് ആവികൊളളുന്നത് ഏറെ പ്രയോജനം ചെയ്യും. പ്രത്യേകതരം എണ്ണകളുപയോഗിച്ചുള്ള ആവിയും നല്ലതാണ്. 5. ചന്ദനപ്പൊടി വെള്ളം കൂട്ടി പേസ്റ്റ്…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ജീവനുള്ള വിഷ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തിനൊപ്പം തള്ളി

മട്ടന്നൂർ: ജീവനുള്ള വിഷ പാമ്പിനെ പ്ലാസ്റ്റിക് കവറിലാക്കി മാലിന്യത്തിനൊപ്പം തള്ളി. മട്ടന്നൂർ മാർക്കറ്റ് പരിസരത്ത് നിന്നെടുത്ത മാലിന്യത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ നഗരസഭ ശുചീകരണ തൊഴിലാളികൾ മാലിന്യം എടുക്കാനെത്തിയപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ ജീവനോടെ പാമ്പിനെ കണ്ടത്. മാസങ്ങൾക്ക് മുമ്പ് ഇതുപോലെ മട്ടന്നൂരിൽ സംഭവമുണ്ടായിരുന്നു. വിഷപാമ്പിനെ ചാക്കിലാക്കി കോളജ് റോഡിലെ മാലിന്യത്തിൽ തള്ളുകയായിരുന്നു.

Read More

യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയാൽ..! അഴിക്കോട്ടെ ‘കുളിസീൻ’ കാമറമാനെ പിടികൂടി; നസീറിന്റെ തന്ത്രം ഇങ്ങനെ…

അഴീക്കോട്: യുവതിയുടെ കുളിസീൻ മൊബൈൽ കാമറയിൽ പകർത്തിയ വിരുതനെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. അഴീക്കോട്ടെ നസീറിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. യുവതി കുളിക്കാൻ ഇറങ്ങുന്ന സമയംവരെ വീടിനടുത്ത് പതുങ്ങിയിരുന്ന് നിരീക്ഷിച്ചശേഷം കുളിമുറിയുടെ അടുത്തെത്തുകയായിരുന്നു. യുവതി കുളിക്കാനായി കുളിമുറിയിൽ കയറിയാൽ യുവാവ് പതുക്കെ കുളിമുറിയുടെ പുറകിലെ ജനലിനരുകിൽ എത്തും. തുടർന്ന് ജനലിലൂടെ കുളിസീൻ മൊബൈലിൽ പകർത്തുകയാണു പതിവ്. കഴിഞ്ഞ ദിവസം കുളിസീൻ മൊബൈലിൽ ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യുവാവിനെ കണ്ട് ബഹളംവച്ച യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്ന് വിരുതനെ കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റുചെയ്തു. ഇതിനു മുന്പും പലതവണ യുവതിയുടെ കുളി മൊബൈലിൽ പകർത്തിയതായി ചോദ്യംചെയ്യലിൽ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇയാളുടെ മൊബൈൽഫോണും പോലീസ് പിടിച്ചെടുത്തു. നിരവധി അശ്ലീല വീഡിയോകളും മറ്റും…

Read More

തൃച്ചംബരത്തെ കവർച്ച! നിന്നെ പിടിക്കും കള്ളാ…

തളിപ്പറമ്പ്: തൃച്ചംബരത്തെ കവർച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ഇന്നലെ പുലർച്ചെയാണ് തൃച്ചംബരത്തെ പെട്രോള്‍ പമ്പിലും സമീപത്തുള്ള ചിപ്‌സ് കടയിലും തട്ടുകടയിലും കവര്‍ച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തളിപ്പറമ്പ് പോ‌ലീസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തൃച്ചംബരം എം.എന്‍. രാജീവന്‍റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന്‍റെ ഗ്ലാസ് ഇഷ്ടിക കൊണ്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പമ്പിന് സമീപത്തുള്ള തലോറ സ്വദേശി ശ്രീജിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഷീബാസ് ചിപ്‌സ് കടയിലും കവര്‍ച്ച ശ്രമം നടന്നു. കടയുടെ പിറകുവശത്തെ ജനല്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. അകത്ത് സാധനങ്ങളും ഷെല്‍ഫും വലിച്ചിട്ട നിലയിലാണ്. സിസിടിവിയില്‍ ഷര്‍ട്ട് ധരിക്കാത്ത ഒരാളുടെ ദൃശ്യം പതിഞ്ഞിരുന്നു. പെട്രോള്‍ പമ്പിനടുത്തുള്ള തട്ടുകടയിലാണ് മറ്റൊരു കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 1500…

Read More

സ്വൽപ്പം വിചിത്രം ! താവക്കര റോഡിൽ ഓടയിലെ സ്ലാബുകൾ കുത്തനെ ഉയർത്തിവച്ച നിലയിൽ

കണ്ണൂർ: താവക്കര റോഡിൽ ഓടയിലെ സ്ലാബുകൾ കുത്തനെ ഉയർത്തിവച്ച നിലയിൽ. താവക്കര റെയിൽവേ അണ്ടർ ബ്രിഡ്ജ് റോഡിലാണ് ഈ വിചിത്രമായ കാഴ്ച. ഓടകൾ സുരക്ഷിതമായി മൂടക്കത്തക്കവിധത്തിലാണ് റോഡ് നിരപ്പിൽ സ്ലാബുകൾ പാകാറുള്ളത്. എന്നാൽ, ഇവിടെ വ്യത്യസ്തമായ രീതിയിൽ ഓടകൾക്കു മുകളിലായി കോൺക്രീറ്റ് സ്ലാബുകൾ തലങ്ങും വിലങ്ങുമായി റോഡിനരികിലെ മതിലിനോട് ചാരിവച്ച നിലയിലാണ്. കണ്ണൂർ പുതിയ ബസ്‌സ്റ്റാൻഡിലേക്കുള്ള തിരക്കുപിടിച്ച റോഡിലാണ് അപകടക്കെണി. റോഡ് നിരപ്പിൽ സ്ലാബുകൾ പാകാത്തതു കാരണം നടപ്പാത ഇല്ലാത്ത അവസ്ഥയാണ്. ഇതു കാരണം ഇതുവഴി പോകുന്ന കാൽനടയാത്രികർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ട്. ഇത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണിയാകുന്നു. ബസ്‌സ്റ്റാൻഡിലേക്ക് ചീറിപാഞ്ഞു വരുന്ന ബസുകളും മറ്റ് വാഹനങ്ങളും ഇതുവഴിയുള്ള കാൽനടക്കാർക്ക് ഭീഷണിയാണ്. ഓടകൾ തുറന്നിട്ടിരിക്കുന്നത് കാരണം മാലിന്യങ്ങളും കൊണ്ട് തള്ളുകയാണ്. ഇതുകാരണം പ്രദേശത്ത് തെരുവ് നായ ശല്ല്യവും കൂടിയതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു.

Read More

പ്രദേശവാസികളുടെ എതിര്‍പ്പ് ഫലം കണ്ടു! കാപ്പാട് ബീച്ചില്‍ പ്രവേശനഫീസ് നിരക്ക് കുറച്ചു

കൊയിലാണ്ടി: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്. ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്‍റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തീരുമാനങ്ങൾ ഇന്നുമുതല്‍ നടപ്പാക്കും. ബീച്ചിലെ പ്രവേശന ഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ സാംബശിവറാവുവിന്‍റെ ചേന്പറിൽ വെച്ച് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. കേരളത്തിലെ ഒന്നാമത്തെ കടലോര വിനോദ സഞ്ചാര കേന്ദ്രമാക്കി കാപ്പാട് ബീച്ചിനെ മാറ്റുന്നതിന് രണ്ടര കോടി ചെലവാക്കി സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്‍റെ നേതൃത്വത്തിൽ ആവിഷ്കരിച്ച വിവിധ പദ്ധതികൾ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി.ശിവാനന്ദൻ, ചേമഞ്ചേരി…

Read More

കൊല്ലത്ത്‌ ദമ്പതികളെ അടിച്ചുവീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്! ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മ; കാരണം…

കൊല്ലം: യുവ ദന്പതികളെ അടിച്ചുവീഴ്ത്തി മാലകവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ മാതാവ് നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെതുടർന്ന് മാതാവ് നജിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി പോലീസ് തുടങ്ങി. ക്വട്ടേഷൻ സംഘം കവർന്ന താലിമാല കണ്ടെത്തായായില്ലെന്ന് എഴുകോൺ എസ്ഐ പറഞ്ഞു. മരുമകൻ ജോലിക്ക് പോകാതെ ആഡംബര ജീവിതം നയിക്കുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നതിനാലാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പോലീസിനോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 23 നാണ് സംഭവം. മകൾ അഖിന ഭർത്താവ് ജോബിനൊപ്പം ബൈക്കിൽ പോകവേയാണ് മാല മൂന്നംഗ സംഘം പൊട്ടിച്ചെടുത്തത്. ഈ സംഭവത്തിലെ പ്രതികളായ ഷെബിൻഷാ, വികാസ്, ഷെബിൻ എന്നിവരെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതിലാണ് ക്വട്ടേഷൻ കഥ പോലീസിന് വ്യക്തമായത്. പ്രതികളെ അറസ്റ്റ് ചെയ്തതോടെ നജി ഒളിവിൽ…

Read More

കയർ കൊണ്ടൊരുക്കിയ തപാല്‍ കവർ, വിലയായി നിശ്ചയിച്ചിരിക്കുന്നത് 50 രൂപ; പ്രത്യേകതകള്‍ ഇങ്ങനെ…

ആലപ്പുഴ: പരമ്പരാഗത കയർ ഉല്പന്നങ്ങളുടെ കേന്ദ്രമായ ആലപ്പുഴയില്‍ 35 ശതമാനത്തോളം കയറും അനുബന്ധ വസ്തുക്കളും കൊണ്ടു നവീന സാങ്കേതികയില്‍ നിര്‍മിച്ച പേപ്പറില്‍ ഒരുക്കിയ തപാല്‍ സ്‌പെഷല്‍ കവറുമായി പോസ്റ്റല്‍ വകുപ്പ്. 150 രൂപയാണ് കൈകൊണ്ടു നിര്‍മിച്ച സ്‌പെഷല്‍ കവറിനന്‍റെ വിലയായി തപാല്‍ വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. കലവൂരിലെ സെന്‍ട്രല്‍ കൊയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (സിസിആര്‍ഐ) കവറിനാവശ്യമായ പേപ്പര്‍ നിര്‍മിച്ചു നല്കിയത്. കയര്‍ മാറ്റുകള്‍ നിര്‍മിക്കുമ്പോഴുണ്ടാകുന്ന പൊടിവേസ്റ്റുകളും വേസ്റ്റ് പേപ്പറുകളും കോട്ടണ്‍ വേസ്റ്റുമടക്കം ഉപയോഗിച്ചാണ് കയറിലുപയോഗിക്കന്ന ഔറമിന്‍ എന്ന ചായക്കൂട്ടും ചേര്‍ത്ത് പേപ്പര്‍ നിര്‍മിച്ചത്. ഏകദേശം എ-3 സൈസിലുള്ള 180 ജിഎസ്എം കട്ടിയുള്ള പേപ്പര്‍ ആണ് നിര്‍മിച്ചത്. 350 ഷീറ്റോളം നല്കി. നൂറിനടുത്ത് കവറുകളാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. വിസ്മയമായ തപാല്‍ സ്‌പെഷല്‍ കവറിന്‍റെ പ്രകാശനം വേമ്പനാട് കായല്‍ ബ്രാഞ്ച് പോസ്റ്റോഫീസില്‍ പോസ്റ്റല്‍ സര്‍വീസസ് ബോര്‍ഡ് സെക്രട്ടറിയും ചെയര്‍മാനുമായ (ന്യൂഡല്‍ഹി )…

Read More

ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ള അത്രയും കുട്ടികളെ വേണം ! നിക് ജോനാസിനെ ആദ്യമായി കണ്ടപ്പോള്‍ തോന്നിയ കാര്യം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര…

പ്രിയങ്കചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇരുവരുടെയും പ്രണയകഥ നിറഞ്ഞ് നില്‍ക്കുകയാണ്. ഭര്‍ത്താവിനൊപ്പം ലണ്ടനില്‍ കഴിയുകയാണ് നിലവില്‍ പ്രിയങ്ക. ഇതിനിടെ നിക്കിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. ആദ്യമായി നിക്കിനെ കണ്ടുമുട്ടിയ നിമിഷത്തില്‍ അദ്ദേഹത്തിന്റെ ധൈര്യം കണ്ട് ഞാന്‍ ഞെട്ടി പോയി. അദ്ദേഹം എന്റെ കൈയില്‍ പിടിച്ച് വട്ടം കറക്കി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പോലും മനസിലായില്ല. അദ്ദേഹം ധൈര്യവും ആത്മവിശ്വാസവുമുള്ള ആളാണ്. ഒരു നിയന്ത്രണത്തിലായിരിക്കണമെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ നിക്ക് ചുറ്റും നില്‍ക്കുമ്പോള്‍ ശാന്തവും സുരക്ഷിതവുമാണെന്ന് അനുഭവപ്പെട്ടു. അങ്ങനെ ഞാന്‍ അതിലേക്ക് എത്തി. ഞങ്ങളുടെ പ്രണയം അത്രയും ചെറിയൊരു സമയത്തിലാണ് ഉണ്ടാവുന്നത്. ഒരു തിരമാല കയറി ഇറങ്ങി പോയത് പോലെയാണ്. കാരണം ഞാന്‍ അദ്ദേഹത്തെ…

Read More

കരാറുകാരന്‍റെ‍യും അധികൃതരുടെയും ‘അനാസ്ഥയുടെ വെള്ളത്തിൽ’ 62 കുടുംബങ്ങൾ! കടമ്പകള്‍ അനവധി

മങ്കൊമ്പ് : കരാറുകാരന്‍റെയും അധികൃതരുടെയും അനാസ്ഥയെത്തുടർന്ന് കോളനി നിവാസികൾക്കുള്ള റോഡ് നിർമാണം അപൂർണമായി തുടരുന്നതായി ആക്ഷേപം. ചമ്പക്കുളം ഗ്രാമപഞ്ചായത്തു അഞ്ചാം വാർഡ് പരിധിയിൽ വരുന്ന ഒന്നാംകര സെറ്റിൽമെന്‍റ് കോളനിയിലേക്കുള്ള റോഡിന്‍റെ പണികളാണ് പൂർത്തിയാകാതെ കിടക്കുന്നത്. എസി കനാലിനു തെക്കേ കരയിലെ കോളനിയിൽ 62 കുടുംബങ്ങളാണ് താമസിക്കുന്നത്. എസി കനാലിനു സമാന്തരമായി കിടക്കുന്ന റോഡ് മൂന്നു റീച്ചുകളിലായി കോൺക്രീറ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന 300 മീറ്ററോളം വരുന്ന പ്രദേശം മാത്രമാണ് ഇപ്പോഴും ഗതാഗത തടസം നേരിടുന്നത്. ഒന്നാമത്തെ വീടുമുതൽ 15 വരെയും, പിന്നീട് 51 ാമത്തെ വീടിനു മുൻവശം മുതൽ കിഴക്കേയറ്റം വരെയുമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി റോഡ് നിർമിച്ചത്. കടന്പകൾ അനവധി ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുൻപായി അവശേഷിക്കുന്ന പ്രദേശത്ത് കരാറുകാരന്‍റെ നേതൃത്വത്തിൽ ക്വാറി അവശിഷ്ടങ്ങളും മറ്റും ഇറക്കിയിരുന്നു. ഇരുചക്ര വാഹനങ്ങളും, ഓട്ടോറിക്ഷകളുമെല്ലാം കടന്നുപോയിരുന്ന റോഡിൽ…

Read More