കാലങ്ങള്‍ പഴക്കമുള്ള ക്ഷേത്ര ആചാരത്തിന്റെ സംരക്ഷകയായി മുസ്ലിം യുവതി ! തെലങ്കാനയില്‍ നിന്നുള്ള കാഴ്ച…

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതസൗഹാര്‍ദ്ദമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഇത്തരത്തിലുള്ള ഒരു മതസൗഹാര്‍ദ്ദത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തെലങ്കാനയിലെ ഒസിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് വ്യത്യസ്ത ചിത്രം പുറത്ത് വന്നത്. ക്ഷേത്രത്തിലെ കാലങ്ങള്‍ പഴക്കമുള്ള ‘കൊടെ മൊക്കു’എന്ന ആചാരം ഒരു മുസ്ലീം സ്ത്രീ നിര്‍വ്വഹിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാന്‍ നേര്‍ച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്ര പരിസരത്തിനുള്ളില്‍ തന്നെ നടക്കുന്ന ഈ ആചാരം മന്ദാനി സ്വദേശിയായ അപ്സാര്‍ എന്ന മുസ്ലീം സ്ത്രീയാണ് നിര്‍വ്വഹിച്ചത്. ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച അപ്സാര്‍, ശ്രീ രാജ രാജ സ്വാമിയുടെ ദര്‍ശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തര്‍ക്ക് കാണുന്ന തരത്തില്‍ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു. മറ്റ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്റെ…

Read More

ജീവനക്കാരിയുടെ ബാത്ത്‌റൂം ദൃശ്യം പകര്‍ത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടമയുടെ ശ്രമം ! ഇയാളുടെ ലാപ്‌ടോപ്പും മൊബൈലും പരിശോധിച്ച പോലീസ് കണ്ടത് മറ്റൊരു ലോകം…

കോട്ടാറില്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരിയുടെ നഗ്നദൃശ്യം പകര്‍ത്താനുള്ള ശ്രമത്തില്‍ പിടിയിലായത് കമ്പനി ഉടമ. ടോയ്‌ലറ്റില്‍ ഒളികാമറ വച്ച കമ്പനി ഉടമയായ നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം ഇങ്ങനെ…രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്വെയര്‍ കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവ ദിവസം ഒരു യുവതി ടോയ്‌ലറ്റില്‍ പോയപ്പോള്‍ ഒളികാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതി കാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.…

Read More

സൂക്ഷിച്ചില്ലേല്‍ നല്ല ഒന്നാന്തരം പണികിട്ടും ! നിങ്ങളറിയാതെ ചിലപ്പോള്‍ നിങ്ങളുടെ പേരില്‍ വാട്‌സ് ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ പോയേക്കാം…

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ മാല്‍വെയര്‍. വാട്‌സ്ആപ്പിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളറിയാതെ മെസേജുകള്‍ അയയ്ക്കുന്ന മാല്‍വെയറിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു സുരക്ഷാ ഗവേഷകനാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത് ‘ആന്‍ഡ്രോയിഡ് വേം’ എന്നറിയപ്പെടുന്നു, ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു മെസേജായി പ്രവേശിക്കുകയും അതിനെക്കുറിച്ച് ഒന്നും അറിയാതെ തന്നെ അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിനെ ബാധിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും അവരുടെ സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് പ്രവേശനം നേടുന്നതിനും ഇതിനു കഴിയും. മാത്രവുമല്ല, അവരുടെ അക്കൗണ്ട് പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നതിനും സൈബര്‍ കുറ്റവാളികളെ പോലെ വാട്ട്സ്ആപ്പ് ഉപയോഗിക്കാനും ഈ മാല്‍വെയറിനു കഴിയും. ഉപയോക്താക്കളുടെ അറിവില്ലാതെ ആന്‍ഡ്രോയിഡ് വേം ഉപയോക്താക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകളെ ബാധിക്കുന്നുവെന്ന് സുരക്ഷാ ഗവേഷകന്‍ ലൂക്കാസ് സ്റ്റെഫാന്‍കോയാണ് കണ്ടെത്തിയത്. മാല്‍വെയര്‍ നിങ്ങളുടെ ഫോണിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു…

Read More

കണ്ണൂർ പോലീസ് വനിതാ സെല്ലിന് മുന്നിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങി; പോലീസുകാർക്ക്‌ പരിഭ്രാന്തി

കണ്ണൂർ: കണ്ണൂർ പോലീസ് വനിതാ സെല്ലിന് മുന്നിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പോലീസുകാർക്കിടയിൽ പരിഭ്രാന്തി പരത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായിട്ടാണ് വനിതാ സെല്ല് സ്റ്റേഷൻ കെട്ടിടത്തിന്‍റെ മൂന്ന് ഭാഗത്തായി അഞ്ചോളം കാക്കകൾ ചത്തൊടുങ്ങിയത്. ഇക്കാര്യം വനിതാ പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്റ്റേഷൻ പരിസരത്ത് കൂടുതൽ കാക്കകൾ ചത്തതായി മനസിലായത്. ‌ ഇതിൽ അസ്വാഭികത മനസിലാക്കിയ വനിതാ സെൽ സിഐ ആരോഗ്യവകുപ്പിനെ വിവരമറിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചത്ത കാക്കളുടെ സാന്പിളുകൾ ശേഖരിച്ചു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ചത്ത കാക്കകളുട ശേഖരിച്ച സാന്പിളുകളുടെ ഫലം ഇന്ന് ലഭിക്കുമെന്ന് വനിതാ സെൽ സിഐ പറഞ്ഞു. പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ് അധികൃതർ.

Read More

മിനി ലോറിയിൽ തുടങ്ങിയ അന്വേഷണം ചെങ്കൽ ലോറിയിൽ അവസാനിച്ചു! യുവാവിനെ ഇടിച്ചിട്ട അജ്ഞാത വാഹനം പിണറായി പോലീസ് പൊക്കി

കൂത്തുപറമ്പ്: യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തിയത് ദിവസങ്ങൾ നീണ്ട സമർഥമായ പോലീസ് അന്വേഷണത്തിനൊടുവിൽ. ദൃക്സാക്ഷികളായി ആരും ഇല്ലാതിരുന്ന സംഭവത്തിൽ പോലീസിന് സഹായകരമായത് സിസിടിവി കാമറ ദൃശ്യങ്ങൾ. ഈ മാസം 25 ന് രാത്രി 7.35 ന് മമ്പറം ഇന്ദിരാഗാന്ധി പാർക്കിന് സമീപം വെച്ചായിരുന്നു പടിഞ്ഞിറ്റാംമുറിയിലെ ബി.കെ.സന്തോഷിനെ (46) ഏതോ വാഹനം ഇടിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും ഭക്ഷണങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു സന്തോഷ്. അതുവഴി വന്ന ബൈക്ക് യാത്രികനായ യുവാവും നാട്ടുകാരും ചേർന്ന് ഇയാളെ മമ്പറം അൽഖസ്ന മെഡിക്കൽ സെന്‍ററിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും എത്തിച്ചു. വാഹനത്തിന്‍റെ ടയറുകൾ കയറിയിറങ്ങി കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. സംഭവം നടന്ന ഉടൻ പിണറായി എസ്ഐ കെ.വി.ഉമേഷിന്‍റെ നേതൃത്വത്തിൽ യുവാവിനെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി…

Read More

കേരളത്തിന് ദേശീയപാത വികസനം, കൊച്ചി മെട്രോ രണ്ടാംഘട്ട വിപുലീകരണം! കേരളത്തിന് വൻ പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ കേരളം ഉൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വന്പൻ പ്രഖ്യാപനങ്ങൾ. കേരളത്തിന് ദേശീയപാത വികസനം, കൊച്ചി മെട്രോ രണ്ടാംഘട്ട വിപുലീകരണം ഉൾപ്പെടെ വൻ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. സ്വകാര്യ, വാണിജ്യവാഹനങ്ങളുടെ ഉപയോഗത്തിന് പരിധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾ 20 വർഷവും വാണിജ്യ വാഹനങ്ങൾ 15 വർഷവും ഉപയോഗിക്കാം. പ്രധാന പ്രഖ്യാപനങ്ങൾ: * കേരളത്തിന്‍റെ ദേശീയപാതയ്ക്ക് 65,000കോടി* 1,100 കിലോമീറ്റർ ദേശീയ പാത വികസനം* തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾക്ക് വന്പൻ പ്രഖ്യാപനങ്ങൾ* കേരളത്തിനു പുറമേ, ആസാമിനും പശ്ചിമ ബംഗാളിനും തമിഴ്നാടിനും സഹായം * 95,000കോടി ബംഗാളിന്* 1.03ലക്ഷം കോടി തമിഴ്നാടിന്* 600 കോടിയുടെ മുംബൈ-കന്യാകുമാരി പാത* ചെന്നൈ മെട്രോയ്ക്ക് 65,000കോടി* കൊച്ചി മെട്രോയ്ക്ക് 1967 കോടി * കൊച്ചി മെട്രോ 11.5 കിലോമീറ്റർ നീട്ടും* കൂടുതൽ വാക്സീനുകൾ…

Read More

കോവിഡ് വ്യാപനം! വയനാട് അനുഭവിക്കുന്നതു ഇളവുകൾ ദുരുപയോഗം ചെയ്തതിന്‍റെ ഫലം

കൽപ്പറ്റ: സംസ്ഥാനത്തെപല ജില്ലകളെയും അപേക്ഷിച്ചു വയനാട്ടിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനു കാരണം നേരത്തേ നിയന്ത്രണങ്ങളിൽ സർക്കാർ വരുത്തിയ ഇളവുകളുടെ ദുരുപയോഗം. മുഖാവരണം ശരിയായി ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ജനജീവിതമാണ് ജില്ലയിൽ കൊറോണ വൈറസ് വ്യാപനം ത്വരിതപ്പെടുത്തിയതെന്നു ആരോഗ്യപ്രവർത്തകർ പറയുന്നു. ജില്ലയിൽ നിലവിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നൂറിനു പതിനാറാണ്. നിയന്ത്രണങ്ങൾ കർശനമായിരുന്നപ്പോൾ ഇതു 8.5 ആയിരുന്നു. ജില്ലയിലെ സ്ഥിര താമസക്കാരും വിനോദസഞ്ചാരികളടക്കം സന്ദർശകരും ഉത്തരവാദബോധത്തോടെ പെരുമാറുന്നില്ലെങ്കിൽ കോവിഡിനെ പിടിച്ചുകെട്ടുക എളുപ്പമാകില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക പറഞ്ഞു. ജില്ലയിൽ ഇതിനകം കാൽ ലക്ഷത്തോളം ആളുകളിലാണ് കോവിഡ് ബാധയുണ്ടായത്. ഇതിൽ 140 പേർ മരിച്ചു. മറ്റു രോഗങ്ങൾ അലട്ടിയിരുന്ന 60-70 പ്രായക്കാരാണ് മരിച്ചവരിൽ കൂടുതലും . കഴിഞ്ഞയാഴ്ച ദിവസം ശരാശരി 250 കോവിഡ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയ വിരലിൽ…

Read More

രാഹുലില്‍ പ്രതീക്ഷ! മലബാറില്‍ കോണ്‍ഗ്രസിന്‍റെ ക്ഷീണം മാറ്റാനുറച്ച് നേതാക്കള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: മലബാറില്‍ കോണ്‍ഗ്രസിന്‍റെ ക്ഷീണം മാറ്റാനുറച്ച് നേതാക്കള്‍. എതുവിധേനയും മലബാറില്‍ നേട്ടമുണ്ടാക്കേണ്ടത് ഭരണം പിടിക്കാന്‍ അത്യാവശ്യമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ രാഹുലും പ്രിയങ്കയും തന്നെ പ്രചാരണം കൊഴുപ്പിക്കാന്‍ എത്തും. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മലബാറില്‍ തീര്‍ത്ത ഓളം ഇത്തവണയും ഉണ്ടാക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മലബാറിലെ സീറ്റുകളില്‍ സ്ഥാനാര്‍ഥിയാകാന്‍ കൊതിക്കുന്നവര്‍ രാഹുല്‍ ഇഫക്ടിനായി കാത്തിരിക്കുകയാണ്. വയനാടിന്‍റെ എംപിയായ രാഹുല്‍ ഗാന്ധി നിയമസഭാതെരഞ്ഞെടുപ്പില്‍ മലബാറില്‍ സ്റ്റാര്‍ കാംപെയ്‌നറാകും. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്ന് 23 സീറ്റുകളാണ് 2016 ല്‍ യുഡിഎഫ് നേടിയത്. ഇതില്‍ 17 സീറ്റും മുസ്ലീം ലീഗാണ് നേടിയത്. പേരാവൂര്‍, ഇരിക്കൂര്‍, ബത്തേരി, വണ്ടൂര്‍, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു കോണ്‍ഗ്രസിന്‍റെ ജയം. കോഴിക്കോടും കാസര്‍ഗോഡും ഒറ്റ സീറ്റും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണത്തിന് ചുക്കാന്‍…

Read More

കൊറോണ ബാധയില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ മരുന്ന് ? അഞ്ചു മരുന്നുകള്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍;വിവരം ഇങ്ങനെ…

കൊറോണ വൈറസ് ബാധിക്കുന്നതില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായി പഠനം. ശ്വാസകോശത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്. യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തില്‍ പടരുന്നത് 90% തടയാന്‍ ഈ മരുന്നുകള്‍ക്കായി. ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വൈറസ് ബാധിച്ച് ഒരു മണിക്കൂറിനു ശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തില്‍തന്നെ ശ്വാസകോശത്തെയും ബാധിക്കാന്‍ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എല്‍ക് മുല്‍ബെര്‍ഗെര്‍ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. പരീക്ഷിച്ച മരുന്നുകള്‍ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

കേരള യാത്രയില്‍ ടിക്കെറ്റടുത്ത് നേതാക്കള്‍! സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞവര്‍ക്കും ചുമതല ; ശോഭാസുരേന്ദ്രനും യാത്രയുടെ ഭാഗമാവും

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രയില്‍ വിഭാഗീയത മാറ്റിനിര്‍ത്തി ഒറ്റക്കെട്ടായി പങ്കെടുക്കാനൊരുങ്ങി നേതാക്കള്‍. സംസ്ഥാന നേതൃത്വവുമായി മുതിര്‍ന്ന നേതാക്കള്‍ക്കുള്ള അഭിപ്രായ വ്യത്യാസത്തിന് അയയവു വന്നില്ലെങ്കിലും കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദേശപ്രകാരം നടത്തുന്ന യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. യാത്രയിലെ അസാന്നിധ്യം സീറ്റ് നിര്‍ണയത്തിലുള്‍പ്പെടെ പ്രതിഫലിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് നേതാക്കളെല്ലാം രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. കൂടാതെ നിര്‍ണായകമായ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന യാത്രയില്‍ സഹകരിക്കാതിരിക്കുന്ന നേതാക്കള്‍ക്കെതിരേ ദേശീയ നേതൃത്വം നടപടി സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാസുരേന്ദ്രനുള്‍പ്പെടെയുള്ള ചില നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് മുന്നില്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു. വിട്ടു നിന്നവര്‍ക്കെല്ലാം കേന്ദ്രം താക്കീതും നല്‍കിയിരുന്നു. കേരളയാത്രയുടെ ചുമതല ജനറല്‍ സെക്രട്ടറി എം.ടി.രമേശിനാണുള്ളത്. പല കാര്യങ്ങളിലും സംസ്ഥാന…

Read More