സി.വി. ജേക്കബ്! മനുഷ്യത്വത്തിന്‍റെ ആര്‍ദ്രരൂപം; നാടിന്‍റെ ഉയർച്ചക്ക് വ്യവസായത്തെ മാറ്റിയ വ്യക്തി

കോലഞ്ചേരി: ഒരു നാടിന്‍റെ മുഴുവന്‍ ഉയര്‍ച്ചയ്ക്ക് കാരണമാകുന്ന രീതിയില്‍ വ്യവസായത്തെ ജനകീയമാക്കിയ വ്യക്തിയാണ് അന്തരിച്ച പ്രമുഖ വ്യവസായി സി.വി. ജേക്കബ്. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അദേഹത്തെ ആ നാടിന്‍റെ സ്വന്തമാക്കി. സ്‌നേഹ ബഹുമാനത്തോടെ ആ നാട് അദ്ദേഹത്തെ ‘ചാക്കൂട്ടി ചേട്ടാ’ എന്ന് വിളിച്ചു. ഏലം വ്യാപാരത്തിൽ തുടക്കം പതിനേഴാം വയസില്‍ ഏലം വ്യാപാരത്തോടെയായിരുന്നു സി.വി. ജേക്കബിന്‍റെ വ്യവസായ ജീവിതത്തിന്‍റെ ആരംഭം. 1952ല്‍ വര്‍ക്കി സണ്‍ എൻജിനീയേഴ്‌സില്‍ പങ്കാളിയായ ജേക്കബ് നിര്‍മാണ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചു. ആനയിറങ്കല്‍, അപ്പര്‍ കല്ലാര്‍ മുതല്‍ മൂലമറ്റം വരെയുള്ള ഭൂഗര്‍ഭ ടണലുകളുടെ നിര്‍മാണത്തിലും പമ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയില്‍ ഉള്‍വഴി ബന്ധിപ്പിക്കുന്ന ടണലിന്‍റെ നിര്‍മാണത്തിലും നിര്‍ണായക പങ്ക് വഹിച്ചു. സിന്തൈറ്റ് 1972ല്‍ സിന്തൈറ്റ് ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ് സ്ഥാപിച്ചു. തുടര്‍ന്ന് പച്ചക്കുരുമുളക് സംസ്‌കരിക്കുന്നതിനും മറ്റ് സുഗന്ധ ദ്രവ്യങ്ങളുടെ ഡിസ്റ്റിലേഷനു വേണ്ടി ഹെര്‍ബല്‍ ഐസോലേറ്റ് കമ്പനിയും…

Read More

പെൺകുട്ടികൾ സൂക്ഷിക്കുക! സൈബർ ചതിക്കുഴികൾ പെരുകുന്നു; നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; സമൂഹമാധ്യമത്തിൽ സജീവമെങ്കിൽ സൂക്ഷിക്കുക

കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ സംഘം സജീവം. പെണ്‍കുട്ടികളുടെ സൈബര്‍ ലോകത്തെ ഇടപെടലുകള്‍ സസൂക്ഷമം നിരീക്ഷിച്ചാണ് സൈബര്‍ സംഘം ഇവരെ കെണിയിലാക്കി തട്ടിപ്പ് നടത്തുന്നത്. സമൂഹമാധ്യമത്തിൽ സജീവമെങ്കിൽ സൂക്ഷിക്കുക ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെയാണ് ഇവര്‍ ഇരകളാകുന്നതെന്ന് പോലീസ് പറയുന്നു. സമൂഹമാധ്യമത്തില്‍ സജീവമായ പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളില്‍ അംഗമാക്കാന്‍ ക്ഷണിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. സൗഹൃദം സ്ഥാപിച്ച് ഫോട്ടോ അയച്ചു നല്‍കാന്‍ പിന്നീട് പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി പ്രമുഖ നടീനടന്മാരുടെ സോഷ്യല്‍ മീഡിയകളിലെ ഫാന്‍ പേജുകളില്‍ അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഒരു കൗമാരക്കാരന്‍…

Read More

എന്തുകൊണ്ട്‌ സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തത്? കലൂര്‍ ഡെന്നീസ് പറയുന്നു…

എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും എന്നോട് ചോദിക്കുമായിരുന്നു. ഞാനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്‍മ എന്ന സിനിമയാണ്. മോഹന്‍ലാലുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്‍റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്‍റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണ്. -കലൂര്‍ ഡെന്നീസ്

Read More

തിരുവനന്തപുരം കോട്ടയമാക്കി! കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് സംവിധായകന്‍…

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന ചിത്രം. എന്നാല്‍ കോട്ടയം കുഞ്ഞച്ചന്‍ മുഴുവന്‍ ചിത്രീകരിച്ചത് തിരുവനന്തപുരത്തായിരുന്നു. സംവിധായകന്‍ സുരേഷ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കല്‍ ഞാനും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും ഒരു കഥയുമായി ബന്ധപ്പെട്ട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരുന്നെങ്കില്‍ കഥയില്‍ ഒരു ട്വിസ്റ്റ് കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പിന്നീട് മുട്ടത്ത് വര്‍ക്കിയെ കണ്ടു സംസാരിച്ചു. അദ്ദേഹത്തിന്‍റെ സമ്മതം കിട്ടിയതോടെ സിനിമയുമായി മുന്നോട്ടു പോയി. അക്കാലത്ത് മമ്മൂട്ടി ഒട്ടേറെ നല്ല സിനിമകള്‍ ചെയ്തിരുന്നെങ്കിലും കോമഡി ടച്ചുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ അത്ര വിജയമായിരുന്നില്ല. എന്നാലും ഈ സിനിമയിലെ കഥാപാത്രം മമ്മൂട്ടിക്കു കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടി, തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്, നിര്‍മാതാവ് അരോമ മണി എന്നിവര്‍ക്കെല്ലാം ഈ കഥയോടു വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അതല്ല പ്രശ്‌നമായത്. അക്കാലത്ത് സിനിമകളെല്ലാം…

Read More

രാജമൗലി ചിത്രത്തിൽ ഹോളിവുഡ് താരം; ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു

ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറില്‍ ഹോളിവുഡ് സാന്നിധ്യം. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂനിയര്‍ എന്‍ടിആറിന്‍റെ നായികയായി ഹോളിവുഡ് തിയറ്റര്‍ ആര്‍ടിസ്റ്റും നടിയുമായ ഒലിവിയ മോറിസും എത്തുമെന്നാണ് വിവരം. ഒലിവിയയുടെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ഭാഗമാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതിന്‍റെ പ്രത്യേക പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒലിവിയ അഭിനയിക്കുന്ന ആദ്യ ഇന്ത്യന്‍ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ഇത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തു വിട്ടത്. 2021 ഒക്ടോബര്‍ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡി വി വി ധനയ്യ ആണ് ചിത്രം നിര്‍മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.

Read More

ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഇവിടെ സ്പേസില്ല! മുമ്പു നടിമാര്‍ക്കിടയില്‍ മത്സരം കുറവായിരുന്നു; കാരണം… ശാന്തി കൃഷ്ണ പറയുന്നു…

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഇഷ്ടനായികയായിരുന്നു ശാന്തി കൃഷ്ണ. നീണ്ട ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ശാന്തി കൃഷ്ണ സിനിമയിലേക്ക് തന്‍റെ മൂന്നാം തിരിച്ചു വരവ് നടത്തിയത്. തിരിച്ചു വരവില്‍ ചിത്രത്തിലെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചതോടെ ശാന്തി കൃഷ്ണയ്ക്കു സിനിമയില്‍ തിരക്കായി. ഇപ്പോഴിതാ, അഭിനയ രംഗത്തെ പഴയ കാലത്തെയും ഇപ്പോഴത്തെയും മത്സരത്തെക്കുറിച്ച് തുറന്നുപറയുകയാണ് ശാന്തി കൃഷ്ണ. ഇവിടെ മലയാളത്തില്‍ ഇപ്പോള്‍ സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ ചിന്തിക്കുമ്പോള്‍ മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത് എന്നീ നടിമാരുടെ പേരുകള്‍ മാത്രമാണ് സംവിധായകരുടെ മുന്നില്‍ വരുന്നത്. ഞങ്ങളെപ്പോലെയുള്ളവര്‍ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. മുമ്പു നടിമാര്‍ക്കിടയില്‍ മത്സരം കുറവായിരുന്നു. കാരണം ഓരോരുത്തര്‍ക്കും ഓരോ ഏരിയ ഉണ്ടായിരുന്നു. ഞാന്‍ സജീവമായി നിലനിന്നിരുന്ന കാലത്ത് എനിക്കൊപ്പം ഉണ്ടായിരുന്ന നടിയായിരുന്നു അംബിക, ജലജ, ഗീത…

Read More

നാലു കെട്ടിയ തായ്മന്നൻ…! ചോർന്ന സെൽഫികൾ വിനയായില്ല; അംഗരക്ഷകയെ രാജ്യത്തിന്‍റെ രണ്ടാമത്തെ രാജ്ഞിയായി അവരോധിച്ചു തായ് രാജാവ്

തന്‍റെ അംഗരക്ഷകയെ രാജ്യത്തിന്‍റെ രണ്ടാമത്തെ രാജ്ഞിയായി അവരോധിച്ചു തായ് രാജാവ് ചരിത്രംകുറിച്ചു! അറുപത്തെട്ടുകാരനായ വാജിരാലോംഗ്കോണ്‍ രാജാവ് കഴിഞ്ഞ 26നാണ് സിനിയറ്റിനെ രാജ്ഞിയായി വാഴിച്ചത്. സിനിയറ്റിന് അതു ജന്മദിന സമ്മാനമായി. അന്നാണ് അവൾക്കു 36 തികഞ്ഞത്. അന്നേദിവസം ഇളം നീല വസ്ത്രങ്ങളണിഞ്ഞ് ഇരുവരും ബാങ്കോക്കിൽ നടന്ന ബുദ്ധമത ആഘോഷത്തിലും പങ്കുകൊണ്ടു. ഇരുവരും ചേർന്നു നദികളിൽ മത്സ്യങ്ങളെ നിക്ഷേപിച്ചു. ആകാശങ്ങളിലേക്കു പ്രാവുകളെ പറത്തി. ദന്പതികളുടെ രാജകീയ ആഘോഷം കൊട്ടാരം ചെലവിൽ പൊടിപൊടിച്ചു. തിരിച്ചുവരവ് ആരെയും അതിശയിപ്പിക്കുന്ന സിനിയറ്റിന്‍റെ തിരിച്ചുവരവിനാണ് ബാങ്കോക്കിലെ രാജകീയസൗധം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ ജൂലൈയിൽ രാജാവിന്‍റെ അറുപത്തേഴാം പിറന്നാളിനാണ് സിനിയറ്റിനു രാജകീയസഹകാരിയെന്ന ബഹുമതി സമ്മാനിക്കപ്പെട്ടത്. തായ് രാജവംശത്തിന്‍റെ കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജകീയ സഹകാരി നിയമിക്കപ്പെടുന്നത്. സിനിയറ്റിനെ രാജകീയ സഹകാരിയായി നിയോഗിച്ചു മൂന്നു മാസം തികയും മുന്പ് കഴിഞ്ഞ ഒക്ടോബറിൽ ആ നിയമനം റദ്ദാക്കി…

Read More

സുമോ ഗുസ്തി, സുഖമായ കരച്ചിൽ, കരയിപ്പിച്ചേ പിന്മാറൂ!! 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ‘ക്രൈയിംഗ് സുമോ’ എന്ന ഈ ആചാരം

കൊച്ചു കുഞ്ഞുങ്ങൾ കരഞ്ഞാൽ കണ്ടുനിൽക്കുന്നവർക്കു വല്ലാത്തൊരു സങ്കടമാണ്. മാതാപിതാക്കൾക്കാണെങ്കിൽ പറയുകയും വേണ്ട. പേടിച്ചാണു കരയുന്നതെങ്കിലോ? എങ്ങനെയും കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനും പേടി അകറ്റാനും ശ്രമിക്കും. എന്നാൽ, ജപ്പാനിൽ ടോക്കിയോയിൽ ചെന്നാൽ ഇതിൽ അല്പം തിരുത്തൽ വരുത്തണം. അവിടെ കുഞ്ഞുങ്ങളെ കരയിക്കുന്ന ആചാരമുണ്ട്. കുഞ്ഞുങ്ങൾ കരയുന്നതിനു വേണ്ടി കാത്തിരിക്കുന്ന മാതാപിതാക്കൾ! വെറുതെ കരഞ്ഞാൽ പോരാ, പേടിച്ചുവിറച്ചു കരയണം. ഇങ്ങനെ കരഞ്ഞില്ലെങ്കിലാണ് മാതാപിതാക്കൾക്കു ടെൻഷൻ. സുമോ ഗുസ്തിക്കാർ ടോക്കിയോയിലെ മിക്ക ക്ഷേത്രങ്ങളിലും ഈ ആചാരം അരങ്ങേറുന്നുണ്ട്. കുഞ്ഞിനെ കരയിക്കുന്ന ചടങ്ങിൽ പ്രധാന റോൾ സുമോ ഗുസ്തിക്കാരുടേതാണ്. സുമോ ഗുസ്തിക്കാർ തന്നെ വേണം ആചാരത്തിന്‍റെ ഭാഗമായി കുഞ്ഞുങ്ങളെ കരയിപ്പിക്കേണ്ടത്. ആറു മാസം മുതൽ ഒന്നര വയസ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ഇങ്ങനെ കരയിപ്പിക്കുന്നത്. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ‘ക്രൈയിംഗ് സുമോ’ എന്ന ഈ ആചാരം. സുമോ ഗുസ്തിക്കാര്‍ കുഞ്ഞുങ്ങളെ കരയിപ്പിക്കുന്നതോടെ ഭാവിയില്‍ അവർ…

Read More

കുടുംബവിളക്ക് സീരിയലില്‍ നിന്ന് താന്‍ പിന്മാറിയതല്ല പുറത്താക്കിയതെന്ന് പാര്‍വതി ! താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍…

മലയാളികളുടെ ഇഷ്ടസീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. എന്നാല്‍ പരമ്പരയിലെ താരങ്ങള്‍ ഇടക്ക് വെച്ച് പിന്മാറുകയും പുതിയ താരങ്ങള്‍ കഥാപാത്രമായി വരികയും ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് പലപ്പോഴും അത്ര ദഹിക്കാറില്ല. തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി വന്ന് ആരാദകരുടെ പ്രിയങ്കരിയായി മാറിയ മീര വാസുദേവ് ആണ് ഈ സീരീയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമാ സീരീയല്‍ രംഗത്തെ നിരവധി പ്രശസ്ത നടീനടന്‍മാരാണ് ണ് ഈ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം കുടുംബവിളക്ക് സീരിയലില്‍ സീത എന്ന കഥാ പാത്രം തുടക്കത്തില്‍ അവതരിപ്പിച്ചത് നടി പാര്‍വതി വിജയ് ആയിരുന്നു. എന്നാല്‍ രഹസ്യ വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു താരം. മൂന്നു മാസത്തെ പ്രണയത്തിന് ശേഷമാമയിരുന്നു പാര്‍വ്വതി വിജയ് സീരിയല്‍ താരം അരുണിനെ വിവാഹം കഴിച്ചത് പരമ്പരയിലെ സിദ്ധാര്‍ത്ഥന്റെയും സുമിത്രയുടെയും…

Read More

ഇനി ഇങ്ങനെ പറയരുത്..! കുട്ടികളുണ്ടാകാത്തതിന് പരിഹസിച്ചു; യുവതി ഭര്‍തൃമാതാവിനെ കൊന്ന് കണ്ണ് ചൂഴ്ന്നെടുത്തു

പട്ന: കുഞ്ഞുണ്ടാകാത്തതിന് സ്ഥിരമായി കുറ്റപ്പെടുത്തിയ അമ്മായിഅമ്മയെ മരുമകള്‍ കുത്തിക്കൊലപ്പെടുത്തി. തലയ്ക്ക് കുത്തിയ ശേഷം യുവതി അമ്മായിഅമ്മയുടെ കണ്ണും ചൂഴ്ന്നെടുത്തു. ഇതിന് ശേഷം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത്തിമൂന്നുകാരിയായ ലളിത ദേവിയാണ് അമ്മായിഅമ്മ ധര്‍മശിലാ ദേവിയെ കുത്തിക്കൊലപ്പെടുത്തിയത്. ഒന്നിലധികം തവണയാണ് ലളിതാ ദേവി അമ്മയെ കുത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ശരീരത്തില്‍ തീപടര്‍ന്ന നിലയില്‍ കണ്ട ലളിതാ ദേവിയെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ലളിതാ ദേവി പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ നിന്ന് പുക വരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലളിതാദേവിയേയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ധര്‍മശിലാ ദേവിയേയും കണ്ടത്. അക്രമിക്കാനുപയോഗിച്ച ആയുധവും സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ സാരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി…

Read More