പുറത്ത് നിന്നാരെങ്കിലും കല്ലെറിഞ്ഞതായിരിക്കും! മെട്രോ നിർമാണാവശിഷ്ടം വീണ് കാറിന്‍റെ ചില്ല് തകർന്നു

തൃപ്പൂണിത്തുറ: നിർമാണം നടക്കുന്ന മെട്രോയുടെ തൂണിന്‍റെ മുകളിൽനിന്നും നിർമാണാവശിഷ്ടങ്ങൾ വീണ് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ചില്ല് തകർന്നു. എറണാകുളം ടി.ഡി. റോഡിലെ വിനായക് ഫാർമ ഉടമ കെ.എൻ. മുരളീധരന്‍റെ (62) കാറിന്‍റെ ചില്ലാണ് തകർന്നത്. ഇന്നലെ രാത്രി 7.30ഓടെ പുത്തൻകുരിശിലുള്ള വീട്ടിലേക്ക് പോകുകയായിരുന്ന മുരളീധരന്‍റെ കാറിനു മുകളിലേക്ക് പുതിയ പേട്ട പനങ്കുറ്റി പാലത്തിന്‍റെ ഇറക്കത്തിൽ വച്ചാണ് കല്ല് പോലെയുള്ള വസ്തു വീണത്. ഗതാഗതക്കുരുക്കുണ്ടായിരുന്നതു കൊണ്ട് കാർ അവിടെനിന്നും നീക്കി മെട്രോ അധികൃതരെ വിവരമറിയിച്ചപ്പോൾ സെക്യൂരിറ്റി ഓഫീസർ പറഞ്ഞത് പുറത്ത് നിന്നാരെങ്കിലും കല്ലെറിഞ്ഞതായിരിക്കുമെന്നാണ്. എന്നാൽ മുരളീധരന്‍റെ കാറിലേയ്ക്ക് മുകളിൽനിന്നും എന്തോ വന്ന് വീണത് കണ്ടതായി പിന്നാലെ വന്ന യാത്രക്കാർ പറഞ്ഞു. അപകടം നടന്നയുടനെ അവിടെയുണ്ടായിരുന്ന ജോലിക്കാരെല്ലാം മാറിക്കളഞ്ഞു. കാർ ഉടമ തൃപ്പൂണിത്തുറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം റെയിൽ നിർമാണം നടക്കുന്ന ഭാഗത്തു നിന്നും വെൽഡിംഗിന്‍റെ തീപ്പൊരികൾ വീണ്…

Read More

പണവും പ്രശസ്തിയും കൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനായില്ല ! കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ശ്വേത ബസു…

ഒരു സമയത്ത് സിനിമാലോകത്ത് നിറഞ്ഞു നിന്ന നടിയാണ് ശ്വേത ബസു പ്രസാദ്. തെലുങ്ക്, തമിഴ്,ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2002 മുതലാണ് താരം അഭിനയത്തില്‍ സജീവമാകുന്നത്. താരം സമൂഹ മാധ്യമങ്ങളിലും പത്ര പ്രവര്‍ത്തനത്തിലും ആണ് ബിരുദം പൂര്‍ത്തിയാക്കിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസിനായി താരം എഴുതുകയും ചെയ്തിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത പിന്നീട് ബോളിവുഡിലേക്ക് മാറിയിരുന്നു. അമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ 2002ലെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം താരം നേടി. മക്ഡീയില്‍ ചെയത ഇരട്ട വേഷത്തിനായിരുന്നു അത്. 2002ല്‍ ആണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇഖ്ബാല്‍ എന്ന മികച്ച ചിത്രത്തിന് ശേഷം താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ആ ഇടവേളയിലാണ് താരം ജേണലിസം, മാസ് മീഡിയ എന്നിവയില്‍ ബിരുദത്തിന് പഠിച്ചത്. അതിനു ശേഷം താരം ചെയ്തത് ഇന്ത്യന്‍ ക്ലാസിക്കല്‍…

Read More

ആദ്യത്തെ ശ്രമം പരാജയപ്പെട്ടങ്കിലും..! തിമിംഗലത്തിൽ നിന്ന് രക്ഷപ്പെടാൻ പെൻഗ്വിന്‍റെ പൂഴിക്കടകൻ; വീഡിയോ വൈറലാകുന്നു

ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഏതു മാർഗവും സ്വീകരിക്കുക എന്നതാണ് തത്വം. ശ്രത്രുവിന്‍റെ ശത്രു മിത്രമെന്നാണ് ചൊല്ല്. അത്തരമൊരു സംഭവമാണ് അന്‍റാർട്ടിയിൽ നിന്നു വരുന്നത്. അന്‍റാർട്ടിക്കയിലെ ഗെർലാച്ചെ കടലിടുക്കിലാണ് രസകരമായ സംഭവം അരങ്ങേറിയത് തിമിംഗലത്തിന്‍റെ വായിൽ നിന്ന് രക്ഷപ്പെടുന്ന പെൻഗ്വിൻ പക്ഷിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രാണരക്ഷാർത്ഥം പെൻഗ്വിൻ കടലിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ ബോട്ടിലേക്ക് ചാടി കയറുകയായിരുന്നു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടങ്കിലും പിന്നീട് നടത്തിയ ശ്രമത്തിൽ ബോട്ടിലെ ഒരു സഞ്ചാരിയുടെ സഹായത്തോടെ പെൻഗ്വിൻ ബോട്ടിൽ കയറി. ട്രാവൽ ബ്ലോഗർ മാറ്റ് കാർസ്റ്റണും ഭാര്യ അന്നയുമാണ് വീഡിയോ പങ്കുവച്ചത്. സഞ്ചാരികൾക്ക് നടുവിൽ സുരക്ഷിതനായി നിൽക്കുന്ന പെൻഗ്വിനും വീഡിയോയിലുണ്ട്. ഒരു വർഷം മുന്പ് അപ്ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.    

Read More

മണ്ണും ചാരി നിന്നവൻ…! ഓസ്ട്രേലിയായിലെ വിചിത്രമായ തട്ടിക്കൊണ്ടുപോകൽ; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചൂണ്ടയിടുക എന്നത് ചിലർക്ക് വിനോദമാണ്. ചൂണ്ട‍യിൽ മീൻ കൊത്തുക എന്നത് ശ്രമകരമാണ്. ചിലപ്പോൾ മണിക്കൂറുകൾ ചെലവഴിച്ചാൽ മാത്രമേ ഒരു മീൻ എങ്കിലും കിട്ടുകയുള്ളൂ. അങ്ങനെ കിട്ടിയ മീൻ വഴിയെ പോയവർ തട്ടിക്കൊണ്ടുപോയാലോ? അതും വലിയ മീനാണെങ്കിലോ? എപ്പോൾ അടിയുണ്ടായെന്ന് ചോദിച്ചാൽ മതി. പക്ഷെ ഇങ്ങനെ തട്ടിക്കൊണ്ടു പോയത് തങ്ങളെക്കാൾ വലിയ ശക്തിശാലിയാണെങ്കിലോ? മിണ്ടാതെ കണ്ടുകൊണ്ടു നിൽക്കേണ്ടി വരും. അത്തരമൊരു അവസ്ഥയിലാണ് ജിയോഫ് ട്രട്വിൻ, നാറ്റ് ബാൺസ് എന്നീ സുഹൃത്തുക്കൾ. പടിഞ്ഞാറൻ ഓസ്ട്രേലിയയിലാണ് സംഭവം. ചൂണ്ടയിടവെ ഇവരുടെ ചൂണ്ടയിൽ സ്രാവ് കുരുങ്ങുകയായിരുന്നു. അതിനെ ബോട്ടിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരിക്കെയാണ് നമ്മുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഏകദേശം രണ്ടര മീറ്റർ നീളമുള്ള ഒരു മുതല! മുതല ചൂണ്ടയിൽ കുരുങ്ങിയ സ്രാവിനെ കടിച്ചെടുത്തു. ഇരുവരും ചേർന്ന് സ്രാവിനെ ബോട്ടിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ സ്രാവിനേയും വായിലൊതുക്കി മുതല വെള്ളത്തിനടിയിലേക്ക് പോയി. മണ്ണും ചാരി നിന്നവൻ പെണ്ണുമായി…

Read More

മിമിക്രിക്കാരേ സൂക്ഷിച്ചോ..! എട്ടു മാസം പ്രായമേയുള്ളു, പക്ഷേ കയ്യിലിരുപ്പു കൊണ്ട് വൈറൽ താരമാണ് വീറ്റസ് എന്ന കടുവക്കുട്ടി

എട്ടു മാസം പ്രായമേയുള്ളു. പക്ഷേ, കയ്യിലിരുപ്പു കൊണ്ട് വൈറൽ താരമാണ്. സൈബീരിയയിലെ ബർണോർ മൃഗശാലയിലെ വീറ്റസ് എന്ന കടുവക്കുട്ടിയാണ് ആൾ. വികൃതിക്കാരനൊന്നുമല്ല കേട്ടോ.കിളികളുടെ ശബ്ദത്തിൽ വളരെ ഭംഗിയായി പാട്ടുപാടും ഇതാണ് വീറ്റസിന്‍റെ ഹോബി. പിന്നെ ഈ മിമിക്രിക്കാരന് ആരാധരുണ്ടായില്ലങ്കിലല്ലെ അത്ഭുതമുള്ളു. സ്വന്തം ശബ്ദമൊക്കെ മാറ്റി കിളികളുടെ ശബ്ദത്തിലങ്ങനെ പാട്ടുപാടി ആസ്വദിച്ചിരിക്കുന്ന വീറ്റസിന്‍റെ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിലെല്ലാം തരംഗമായിക്കഴിഞ്ഞു. ഈ പാട്ടിനു പിന്നിലൊരു കാര്യമുണ്ട്. അമ്മക്കടുവ ബഗീരയുടെ ശ്രദ്ധ തന്നിലേക്ക് ആകർഷിക്കാനുള്ള വിദ്യയാണ് ഈ പാട്ടുപാടൽ. അമ്മക്കടുവ മറ്റു മക്കൾക്കൊപ്പം ഇടപഴകുന്ന സമയത്ത് വീറ്റസ് ഏതെങ്കിലും മൂലയിലേക്ക് മാറിയിരുന്ന് മിമിക്രി തുടങ്ങും. ബഗീര മറ്റു മക്കളുടെ അടുത്തുനിന്ന് മാറി അരികിലേക്കെത്തുന്നതുവരെ ഇത് തുടരും. ജനിച്ച് അധിക നാൾ കഴിയുന്നതിനു മുന്പ് കടുവക്കുട്ടിയുടെ ഈ കഴിവ് ശ്രദ്ധയിൽപ്പെട്ടിരുന്നതായി മൃഗശാല അധികൃതരും പറയുന്നു. ഈ സവിശേഷതകൊണ്ടാണ് വ്യത്യസ്ത ശബ്ദങ്ങളിൽ പാടുന്ന…

Read More

ത്രികോണാകൃതിയിൽ താടിയെല്ല് മാറ്റി യുവാവ്; ഉപയോഗിച്ചത് സിംപിൾ ടെക്നിക്; ഇപ്പോ ടെക്‌നിക് പിടികിട്ടി…

ശരീരത്തിൽ രൂപമാറ്റം വരുത്തുന്നത് വിദേശ രാജ്യങ്ങളിൽ ഇന്ന് സാധാരണ കാര്യമാണ്. സർജറി നടത്തിയും ഇൻജക്ഷൻ എടുത്തുമാണ് ശരീരത്തിൽ രൂപമാറ്റം വരുത്തുക. അതിനായിട്ട് ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്. ശരീരം വിരൂപമാക്കുന്നതിനായിട്ടാണ് ഈ ലക്ഷങ്ങൾ ചെലവഴിക്കുന്നത് എന്നതാണ് ഏറെ രസകരം. അത്തരത്തിൽ താടിയെല്ലിന് മാറ്റം വരുത്തിയ മോഡലിന്‍റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇറ്റാലിയൻ മോഡൽ ലൂക്കാ മാർഷെസിയാണ് താടിയെല്ലിന് മാറ്റം വരുത്തിയത്. ശസ്ത്രക്രീയ നടത്തിയല്ല ഈ മാറ്റമെന്നതാണ് ഏറെ വിചിത്രം. പ്ലാസ്റ്റിക് രൂപത്തിലുള്ള വസ്തു വായിലിട്ടാണ് ഈ രൂപമാറ്റം വരുത്തിയത്. താടിയെന്ന് വളച്ച് മുഖത്തിന്‍റെ ഷേപ്പ് മാറ്റിയെടുക്കാൻ ഏകദേശം രണ്ടുമാസത്തോളമെടുത്തു. ഇപ്പോൾ ത്രികോണാകൃതിയിലാണ് താടിയെല്ല്. തന്‍റെ പഴയ ചിത്രവും പുതിയ ചിത്രവും വീഡിയോയാക്കി ലൂക്ക ടിക്ക് ടോക്കിൽ പങ്കുവച്ചിട്ടുണ്ട്. 20 ലക്ഷത്തോളം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. ഇപ്പോൾ ലൂക്കാ മാർഷെസിയെ കണ്ടാൽ കാർട്ടൂൺ കഥാപാത്രത്തെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്‍റ്.

Read More

മദ്യപാനം ആരോഗ്യത്തിന് ഹാനികരം; ചിലർക്ക് അത് മനസിലാക്കാൻ കുറച്ചുകാലമെടുക്കും! സാമന്ത എന്ന യുവതിയുടെ ജീവിതാനുഭവം ചര്‍ച്ചയാകുന്നു

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ചിലർക്ക് അത് മനസിലാക്കാൻ കുറച്ചുകാലമെടുക്കുമെന്ന് മാത്രം. ആരോഗ്യവും സന്പത്തും നഷ്ടപ്പെട്ട് ആർക്കും വേണ്ടാത്ത കാലത്തായിരിക്കും ആ ബോധം വയ്ക്കുന്നത്. അടുത്തയിടെ ജയസൂര്യ നായകനായി പുറത്തിറങ്ങിയ വെള്ളം എന്ന സിനിമയും ചർച്ച ചെയ്യുന്നത് മദ്യപാനത്തെക്കുറിച്ചാണ്. മദ്യപാനിയായ മുരളിയുടെ ജീവിതമാണ് സിനിമയിൽ കാണിക്കുന്നത്. മദ്യപാനിയായ മുരളിയുടെ പുതിയ ജീവിതത്തോടെയാണ് ചിത്രം അവസാനിക്കുന്നത്. അത്തരത്തിൽ മദ്യപാനം നിർത്തിയ ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർഷങ്ങളായി മദ്യത്തിന് അടിമയായിരുന്നു നാൽപ്പതുകാരിയായ സാമന്ത എന്ന യുവതി. ലോക്ക് ഡൗൺ കാലത്ത് മദ്യപാനം കൂടി. ദിവസം അഞ്ച് കുപ്പിവരെ അകത്താക്കിയിരുന്നു കക്ഷി. ഇതോടെ സാമന്ത‍യക്ക് ക്ഷീണവും കൂടി. ഒടുവിൽ 2020 ഓഗസ്റ്റിൽ സാമന്ത ഒരു തീരുമാനമെടുത്തു- മദ്യപാനം പൂർണമായും നിർത്തുക. മാസങ്ങൾക്കൊണ്ട് സാമന്തയിൽ മാറ്റം കണ്ടുതുടങ്ങി. ക്ഷീണമെല്ലാം മാറി. സൗന്ദര്യം വർദ്ധിച്ചു. സാമന്തയുടെ ബാങ്ക് ബാലൻസ്…

Read More

താല്പര്യമില്ല..! തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടില്ല; ഞാൻ ആരോടും പറഞ്ഞിട്ടുമില്ല; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

കൊച്ചി: സജീവ രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും സ്ഥാനാർഥിയാകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നടൻ മമ്മൂട്ടി. പുതിയ ചിത്രം ദ് പ്രീസ്റ്റിന്‍റെ റിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്. ഞാൻ രാഷ്ട്രീയത്തിൽ വരുന്നുവെന്ന വാർത്തകൾ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. സജീവ രാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാൻ. എന്‍റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്ത് കൊണ്ടിരിക്കുന്നത്. അത് സിനിമയാണ്. ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയകാൻ ആരും ആവശ്യപ്പെട്ടിട്ടുമില്ല, ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. തൽക്കാലം അതിനോട് താല്പര്യമില്ല- മമ്മൂ‌‌ട്ടി പറഞ്ഞു.

Read More

പാർട്ടിതീരുമാനമാണ്..! റാന്നി കേരള കോൺഗ്രസിനു വിട്ടുകൊടുത്ത തീരുമാനം! സിപിഎം അണികളിൽ മുറുമുറുപ്പ് തുടരുന്നു

പത്തനംതിട്ട: റാന്നി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക ഘടകങ്ങളിലുയരുന്ന എതിര്‍പ്പുകള്‍ മറികടക്കാനാകുമെന്ന് സിപിഎം. ഇന്നലെ ചേര്‍ന്ന കോട്ടാങ്ങല്‍, വായ്പൂര് കമ്മിറ്റികളില്‍ സ്ഥാനാര്‍ഥി നിര്‍ണയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രതിഷേധം ഉയര്‍ന്നു. അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തു. പാർട്ടിതീരുമാനമാണ്… 25 വര്‍ഷമായി സിപിഎം പ്രതിനിധാനം ചെയ്ത മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കുന്നത് ഗുണപരമല്ലെന്ന അഭിപ്രായമാണ് ലോക്കല്‍ കമ്മിറ്റികളിലുയര്‍ന്നത്. ജില്ലാ കമ്മിറ്റിയിലും സീറ്റ് മാറ്റം തര്‍ക്കത്തിനിടയാക്കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ ്തീരുമാനം അംഗീകരിക്കണമെന്ന നിര്‍ദേശമാണ് രാജു ഏബ്രഹാം എംഎല്‍എയും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കളും റിപ്പോര്‍ട്ടിംഗ് സമയത്തു വ്യക്തമാക്കുന്നത്. പാര്‍ട്ടിയിലെ ഇപ്പോഴത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രംഗപ്രവേശം ചെയ്യുന്നതോടെ ഇല്ലാതാകുമെന്ന വിശ്വാസത്തിലാണ ്‌സിപിഎം നേതാക്കള്‍. എൻ.എം. രാജുവിനു സാധ്യത ഇതിനിടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി നിര്‍ണയം എങ്ങുമെത്തിയിട്ടില്ല. ജില്ലാ പ്രസിഡന്‍റ് എന്‍.എം. രാജു…

Read More

കൊല്ലത്ത് മുസ്ലീംലീഗ്‌ എവിടെ മത്സരിക്കും? പുനലൂരിലും ചടയമംഗലത്തും എതിർപ്പുമായി കോൺഗ്രസ്

രാജീവ് .ഡി പരിമണം കൊല്ലം : ജില്ലയിൽ മുസ്ലിം ലീഗിന് നൽകുന്ന സീറ്റിന്‍റെ കാര്യത്തിൽ തീരുമാനമായില്ല. ഇന്നോ നാളെയോ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. ചടയമംഗലം സീറ്റ് ആണ് ആദ്യം നൽകാനിരുന്നത്.കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്ന് പുനലൂരിലേക്ക് മാറ്റി. പുനലൂരിൽ മുസ്ലിം ലീഗിന് സീറ്റ് നൽകിയാൽ മുൻ എംഎൽഎ അടക്കമുള്ള നേതാക്കൾ പാർട്ടി സ്ഥാനമാനങ്ങളിൽ നിന്ന് രാജിവയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരിക്കുകയാണ്. ചവറയിലും കുന്നത്തൂരിലും പരസ്യപ്രചാരണം അതേസമയം യുഡിഎഫിലെ ഘടകക്ഷിയായ ആർഎസ്പിക്ക് ലഭിച്ച മൂന്ന് സീറ്റുകളിലും പ്രചാരണം തുടങ്ങി. ചവറയിലും കുന്നത്തൂരിലും പരസ്യപ്രചാരണവും തുടങ്ങി. ചവറയിൽ ഷിബുബേബിജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥന തുടങ്ങി. ഇരവിപുരത്ത് ബാബുദിവാകരനും പ്രമുഖരെ കണ്ട് വോട്ട് അഭ്യർഥിച്ചു തുടങ്ങിയിട്ടുണ്ട്. എൽഡിഎഫിൽ ചവറയിലെ സ്ഥാനാർഥി ഡോ.സുജിത്തും കുന്നത്തൂരിലെ സ്ഥാനാർഥി കോവൂർ കുഞ്ഞുമോനും പ്രചാരണം തുടങ്ങി. പ്രഖ്യാപനം വരട്ടെ സിപിഎം സ്ഥാനാർഥികളായി…

Read More