യാത്രാ വാഹനത്തില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പിക് അപ്പ് വാനില്‍ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി തനിച്ചായ സമയത്ത് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നാണ് 27കാരിയുടെ പരാതിയില്‍ പറയുന്നത്. യാത്രക്കിടെ ചായക്കടയുടെ മുന്നില്‍ നിര്‍ത്തിയ ഡ്രൈവര്‍, ചായ നിര്‍ബന്ധിച്ച് കുടിപ്പിച്ചു. ചായ കുടിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ തനിക്ക് ബോധം തിരിച്ചുകിട്ടുമ്പോള്‍ നഗ്നയായി റോഡില്‍ കിടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. പിലിബിത്തില്‍ ഡിസംബര്‍ 23നാണ് സംഭവം നടന്നത്. എസ്പി ജയ്പ്രകാശ് യാദവിന്റെ ഉത്തരവ് അനുസരിച്ച് ഞായറാഴ്ച രാത്രിയാണ് പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്നേ ദിവസം രാവിലെ പത്തുമണിക്ക് പുരന്‍പൂര്‍ കോട്വാളിയിലെ തന്റെ ഗ്രാമത്തില്‍ നിന്നാണ് യാത്ര വാഹനത്തില്‍ യുവതി കയറിയത്. വാഹനത്തില്‍ കയറുന്നതിന് മുന്‍പ് വണ്ടി നമ്പര്‍ കുറിച്ചു വെച്ചതായി യുവതി പരാതിയില്‍ പറയുന്നു. വാഹനത്തില്‍ കയറുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും…
Read MoreDay: March 9, 2021
കനകയുടെ മുമ്പില്‍ ഡ്രസില്ലാതെ നില്‍ക്കുമെന്ന് ജഗദീഷിനോടു ബെറ്റ് വച്ച മുകേഷ് ! രസകരമായ ആ സംഭവം ഇങ്ങനെ…
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്. നാടകാചാര്യന് എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്, ഇന്നസെന്റ്, കനിക, സിദ്ധിഖ്, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. രാമഭദ്രന് എന്ന മുകേഷിന്റെ കഥാപാത്രവും ജഗദീഷിന്റെ മായിന്‍കുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്നവയാണ്. അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു. സെറ്റില്‍ ജഗദീഷ് തനിക്ക് തന്ന എട്ടിന്റെ പണിയെക്കുറിച്ചാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് തുറന്നു പറഞ്ഞത്. ആ സമയത്ത് ജഗദീഷും വേദിയിലുണ്ടായിരുന്നു. ആ സംഭവത്തെപ്പറ്റി മുകേഷ് പറയുന്നതിങ്ങനെ…ഞങ്ങള്‍ മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര് സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു…
Read Moreബുംറ മലയാളികളുടെ മരുമകനാകില്ല ! ഇന്ത്യന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളറെ ക്ലീന്‍ ബൗള്‍ഡാക്കിയത് അനുപമയല്ല മറ്റൊരു സുന്ദരി…
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നമ്പര്‍ വണ്‍ ബൗളറാണ് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ടീമില്‍ നിന്നും അപ്രതീക്ഷിതമായി താരം പിന്മാറിയത് പലവിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ടി20, ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാഞ്ഞതും ശ്രദ്ധേയമായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബുംറയുടെ ടീമില്‍ നിന്നുള്ള പിന്മാറ്റം. താരം വിവാഹിതാനാകാന്‍ പോകുകയാണെന്നും അതിനുള്ള ഒരുക്കത്തിലാണെന്നും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. മലയാളം നടി അനുപമ പരമേശ്വരനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അനുപമയുടെ ഫാമിലി ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുംറയുടെ ഭാവി വധുവിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മോഡലും ക്രിക്കറ്റ് അവതാരകയുമായ സഞ്ജന ഗണേശനാണ് ബുംറയുടെ ജീവിത പങ്കാളിയാകാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാസം 14, 15 തീയതികളിലായി ഇരുവരുടേയും ഗോവയില്‍ വച്ച് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ…
Read Moreലോകത്തെ ഏറ്റവും വില കൂടിയ മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്കി ബ്രിട്ടന് ! ഒരു ഡോസിന് വില 16 കോടി രൂപ; മരുന്ന് ഉപയോഗിക്കുക അപൂര്‍വ ജനിതക രോഗത്തിന്…
ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന് അനുമതി നല്കി ബ്രിട്ടന്. അപൂര്‍വ ജനതിക രോഗമായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യുണൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയത്. 16 കോടി രൂപയാണ് ഒരു ഡോസ് മരുന്നിന്റെ വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്ന്ന് ശരീരം തന്നെ തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണിത്. 6000 മുതല്‍ 11000 കുട്ടികളില്‍ ഒരാള്‍ക്ക് എന്നനിരക്കിലാണ് ഈ ജനിതക രോഗം കണ്ടുവരുന്നത്. സ്പൈനല്‍ കോഡിലെ മോട്ടോര്‍ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണിത്. എസ്എംഎന്‍ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികള്‍ക്ക് തളര്‍ച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎന്‍1 ജീനില്‍ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെ ഫലമായി പ്രോട്ടീന്‍ ഉത്പാദനം നടക്കാതെവരും. അതേതുടര്ന്ന് എസ്എംഎന്‍ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീന്‍ നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.…
Read Moreവീണ്ടും ഒരു ബിഗ്ബോസ് പ്രണയം ! ശ്രീനിഷ്- പേളി മാണി ലവ് സ്റ്റോറിയെ അനുസ്മരിപ്പിക്കും വിധമുള്ള പെരുമാറ്റവുമായി മണിക്കുട്ടനും റിതുവും…
വന്‍ഹിറ്റായി മുന്നേറുന്ന മലയാളം ബിഗ്ബോസ് സീസണ് ത്രീയില്‍ ഒരു പ്രണയം പൂവിടുന്നതായി വാര്‍ത്ത. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു. പിന്നാലെ രണ്ടാം സീസണില്‍ സുജോ സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസ് മൂന്നാം പതിപ്പില്‍ ഒരു പ്രണയം പൂവിട്ടു കഴിഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ അപ്സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന് പറഞ്ഞതോടെയാണ് പ്രേക്ഷകര്‍ക്ക് സംശയം മുളപൊട്ടിയത്. റിതു മന്ത്രയും മണിക്കുട്ടനുമാണ് പുതിയ പ്രണയകഥയിലെ നായികാനായകന്മാര്. ഇരുവരും പ്രണയം തുറന്നു പറയുമെന്നു കരുതിയവരെ നിരിശരാക്കി റിതു ആണ് ആദ്യം നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്. ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച്…
Read Moreപ്രധാനമായും സംഭവിച്ചത് അക്കാര്യം ! വിവാഹശേഷം എന്തു മാറ്റം സംഭവിച്ചുവെന്ന ചോദ്യത്തിന് മിയ പറഞ്ഞ മറുപടി ഏവരുടെയും കണ്ണു തള്ളിക്കുന്നത്…
വിവാഹ ശേഷമുണ്ടായ മാറ്റം എന്താണ് ? വിവാഹിതരാകുന്ന ഒട്ടുമിക്ക നടിമാരും നേരിടാറുള്ള ചോദ്യമാണിത്. ഒരു ചാനല്‍ പരിപാടിയിലെത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയ നായിക മിയയും സമാനമായ ചോദ്യം നേരിട്ടു. എന്നാല്‍ മിയയുടെ അപ്രതീക്ഷിത മറുപടി ഏവരെയും ഒന്ന് അമ്പരപ്പിച്ചുവെന്നു വേണം പറയാന്‍. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നായിരുന്നു മിയയുടെ മറുപടി. ജീവിതത്തില്‍ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോള്‍ ചെറുതായി അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു. വിവാഹശേഷവും സിനിമയിലും ചാനല്‍ പരിപാടികളിലും മിയ സജീവമാണ്. വിവാഹിതയായെങ്കിലും അഭിനയം തുടരുമെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം മിയ അഭിനയിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഭര്‍ത്താവ് അശ്വിനും പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. അതിനാല്‍ തന്നെ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോള്‍ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും…
Read Moreഉള്ളു തണുപ്പിക്കുമ്പോള്‍ ജാഗ്രത കൈവിടല്ലേ…! ചൂടു കൂടുന്നു, ശീതള പാനീയക്കാർക്ക് കച്ചവടം കൂടുന്നു; കുടിവെള്ള ക്ഷാമം പലയിടത്തും രൂക്ഷം
സ്വന്തം ലേഖകൻ തൃശൂർ: വേനൽചൂട് കനത്തതോടെ ജില്ലയിൽ പലഭാഗത്തും കുടിവെള്ളക്ഷാമം രൂക്ഷമായി. നഗരപ്രദേശങ്ങളിലും പഞ്ചായത്തുകളിലും കുടിവെള്ള പ്രശ്നം ഇപ്പോൾ തന്നെ രൂക്ഷമാണ്. വരും ദിവസങ്ങളിൽ വേനൽ കനക്കുന്നതോടെ കുടിവെള്ള ക്ഷാമം മുൻവർഷങ്ങളേക്കാൾ കഠിനമാകുമെന്നാണ് സൂചന. ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് പലയിടത്തും വെള്ള പ്രശ്നം പരിഹരിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്. ജലസ്രോതസുകൾ സംരക്ഷിക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടായിരുന്നുവെങ്കിലും അതികഠിനമായ വേനൽചൂട് എല്ലാം തകിടം മറിച്ചിരിക്കുകയാണ്. അതേസമയം ചൂടിനെ പ്രതിരോധിക്കാൻ ശീതളപാനീയങ്ങൾക്ക് വൻ ഡിമാന്റായിക്കഴിഞ്ഞു. ശീതളപാനീയ കച്ചവടം കൂടിയതായി കച്ചവടക്കാർ പറയുന്നു. സോഡയ്ക്കും ആവശ്യക്കാർ ധാരാളമായി എത്തുന്നുണ്ടത്രെ. തണ്ണിമത്തൻ, കരിക്ക്, പനനൊങ്ക് എന്നിവയ്ക്കെല്ലാം ജില്ലയിലെന്പാടും നല്ല ഡിമാന്റാണ്.തണ്ണിമത്തൻ കൊണ്ടും കരിക്കുകൊണ്ടും പനനൊങ്കു കൊണ്ടുമുള്ള ഷെയ്ക്കുകളും വിൽപനക്കുണ്ട്. ഉപ്പു സോഡയും സർബത്തും പതിവു പോലെ ധാരാളം പേർ വാങ്ങുന്നുണ്ട്.തണുപ്പിച്ച സംഭാരത്തിനും ആവശ്യക്കാരുണ്ട്. പലയിടത്തും മുൻകാലങ്ങളിലെ പോലെ…
Read Moreകുംഭമേളയും പാർട്ടി സമ്മേളനങ്ങളും നടത്താം, വിലക്ക് പൂരത്തിനു മാത്രമോ..? പൂരം നാടിന്റെ ഉൽസവമാണ്, അതില്ലാതാക്കാനാണു ശ്രമം; സന്ദീപ് വാര്യർ
തൃശൂർ: പാർട്ടി സമ്മേളനങ്ങൾക്കും കുംഭമേളകൾക്കും ഇല്ലാത്ത കൊറോണ പ്രോട്ടോക്കോളിന്റെ പേരിൽ പൂരം തടയാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പൂരം നാടിന്റെ ഉൽസവമാണ്. അതില്ലാതാക്കാനാണു ശ്രമം. നൂറു കണക്കിന് വാദ്യ കലാകാരൻമാരുടെ കുടുംബങ്ങളും പൂരവുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികളുമാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. അവരെ ഇനിയും പട്ടിണി കിടത്തരുത്. അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂർ പൂരം ഇത്തവണയും മുടങ്ങരുത്. അധികൃതർ മുടക്കരുത്. പാർട്ടി സമ്മേളനങ്ങൾക്കും മറ്റു പല പരിപാടികൾക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ പൂരം സർവ പ്രൗഢിയോടും കൂടി നടത്താനുള്ള തൃശൂർക്കാരുടെ അവകാശം നിഷേധിക്കരുത്. ഹരിദ്വാറിൽ കുംഭമേള നടത്താമെങ്കിൽ തൃശൂരിൽ പൂരവും നടത്താം. സകല ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവർത്തിക്കാമെങ്കിൽ, സിനിമാ തീയേറ്ററുകളടക്കം തുറക്കാമെങ്കിൽ പൂരം എക്സിബിഷനും നടത്താം. കാസർകോടും മറ്റു ചില സ്ഥലങ്ങളിലും എക്സിബിഷനുകൾ നിർബാധം നടത്തുന്പോൾ പൂരം…
Read Moreമാസ്ക് കുറഞ്ഞ വിലയിൽ! മാസ്ക് കച്ചവടമുറപ്പിച്ച് 4.5 ലക്ഷം തട്ടിയെടുത്ത് മുങ്ങി; സംഭവം പയ്യന്നൂരില്‍…
പയ്യന്നൂർ: മാസ്ക് കുറഞ്ഞ വിലയിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കച്ചവടമുറപ്പിച്ച് നാലര ലക്ഷം കൈക്കലാക്കി മുങ്ങിയ ആൾ അറസ്റ്റിൽ. കവ്വായിയിലെ എ.പി.മുഹമ്മദ് നൗഷാദാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. വ്യാപാരിയായ പിലാത്തറയിലെ സജീവന്റെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരന്റെ വീടിനടുത്ത് താമസമാക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. 50,000 മാസ്ക് നൽകാമെന്നേറ്റ് നാലര ലക്ഷം രൂപ പ്രതി കൈപ്പറ്റിയിരുന്നു. പണം വാങ്ങിയ ശേഷം മാസ്കുകൾ വിതരണം ചെയതില്ല. കൂടാതെ ഇയാൾ ഇവിടെ നിന്നും താസവും മാറ്റി. ഇതേ തുടർന്നാണ് വ്യാപാരി പോലീസിൽ പരാതി നൽകിയിരുന്നത്. പണം കൈക്കലാക്കിയ ശേഷം രാജസ്ഥാൻ, ഡൽഹി, കോയമ്പത്തൂർ, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ കേരളത്തിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് മാങ്ങാട് നിന്നുമാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാസ്പദമായ…
Read Moreഅഴീക്കോട് ഷാജിക്കായി സുധാകരൻ ഇറങ്ങും! സുധാകരൻ ഇറങ്ങുന്നത് വിഘടിച്ചു നിൽക്കുന്ന കോൺഗ്രസുകാരെ കൂടെ നിർത്താൻ…
നിശാന്ത് ഘോഷ് കണ്ണൂർ: അഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മൂന്നാമങ്കത്തിനിറങ്ങുന്ന ലീഗിലെ കെ.എം. ഷാജിക്കു വേണ്ടി കെപിസിസി വർക്കിംഗ് പ്രസിഡന്റായ കെ. സുധാകരൻ നേരിട്ടു പ്രചാരണത്തിനിറങ്ങും. സുധാകരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും അഴീക്കോട് യുഡിഎഫിന്റെ പ്രവർത്തനം. അഴീക്കോട് മണ്ഡലത്തിൽ ലീഗും കോൺഗ്രസിലെ ഒരു വിഭാഗവും തമ്മിലുള്ള ശീത സമരം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കെ. സുധാകരൻ തന്നെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. വിഘടിച്ചു നിൽക്കുന്ന കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ സുധാകരൻ ഇറങ്ങിയാലെ സാധ്യമാവൂ എന്ന് ലീഗ് നേതൃത്വം അദ്ദേഹത്തെ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ അഴീക്കോട് മണ്ഡലത്തിന്റെ ചുക്കാൻ പിടിക്കാൻ തയാറായത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ തുടർന്നായിരുന്നു അഴീക്കോട് മണ്ഡലത്തിൽ ലീഗ്-കോൺഗ്രസ് ചേരിതിരിവ് രൂക്ഷമായത്. വളപട്ടണം പഞ്ചായത്തിൽ മുസ് ലിം ലീഗ് മുന്നണി സംവിധാനം പാലിക്കാതെ തനിച്ച് മത്സരിക്കുകയായിരുന്നു. ലീഗിനെതിരേ വളപട്ടണത്ത് കോൺഗ്രസും സ്ഥാനാർഥികളെ നിർത്തിയിരുന്നു.…
Read More