എല്‍ഡിഎഫ് വരണം, അതിന് എ.കെ. ശശീന്ദ്രന്‍ മാറണം, ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്! എന്‍സിപിയില്‍ പ്രതിഷേധം നീറി പുകയുന്നു

കോഴിക്കോട്: മന്ത്രി എ.കെ.ശശീന്ദ്രനെ സ്ഥാനാര്‍ഥിയാക്കുന്നതിന് എതിരെ എന്‍സിപിയില്‍ പ്രതിഷേധം നീറി പുകയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി കോഴിക്കോട് ജില്ലാ കമ്മറ്റിയോഗത്തില്‍ ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് നടന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എലത്തൂര്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശശീന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘എല്‍ഡിഎഫ് വരണം. അതിന് എ.കെ. ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. “എലത്തൂരില്‍ യുവാക്കളെ പരിഗണിക്കുക. ശശീന്ദ്രന്‍റെ ഫോണ്‍ വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്. ഫോണ്‍ വിളി വിവാദം എലത്തൂരിലെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവസരം കൊടുക്കരുത്. 27 വര്‍ഷം എംഎല്‍എയും ഒരു ടേം മന്ത്രിയുമായ ശശീന്ദ്രൻ മത്സര രംഗത്ത് നിന്നും പിന്മാറുക. മന്ത്രിപ്പണി കുത്തകയാക്കരുത്’തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുള്ളത്. സേവ് എന്‍സിപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. പോസ്റ്റര്‍ പതിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ പുതുമുഖങ്ങളെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു…

Read More

വീട്ടമ്മയുടെ മരണം കൊലപാതകം ‍? സ്വർണാഭരണങ്ങൾ മോഷണം പോയി; ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമാണെന്ന്‌ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കോതമംഗലം: അയിരൂർപ്പാടത്ത് തോട്ടിൽ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇവർ ധരിച്ചിരുന്ന പത്ത് പവനോളം ആഭരണം കാണാതായതാണ് സംശയത്തിനിടയാക്കിയത്. അയിരൂർപ്പാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൾഖാദറിന്‍റെ ഭാര്യ ആമിനയെ (66) ഞായറാഴ്ച ഉച്ചയ്ക്കാണ് മരിച്ചനിലയിൽ കണ്ടത്. പാടത്ത് പുല്ലരിയാൻ പോയ ഇവരെ ഏറെ നേരമായിട്ടും കാണാതായപ്പോൾ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ബലം പ്രയോഗിച്ചുള്ള മുങ്ങിമരണമാണെന്നാണ് കോട്ടയം മെഡി. കോളജിൽ തിങ്കളാഴ്ച നടത്തിയ പോസ്റ്റ് മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്. ഇന്നലെ ഫോറൻസിക് സംഘവും വിരലടയാളവിദഗ്ധരും മൃതദേഹവും ആമിന മരിച്ചുകിടന്ന സ്ഥലവും വിശദമായി പരിശോധിച്ചു. ആലുവ ഡോഗ് സ്ക്വാഡിലെ റൂണിയെ തെളിവെടുപ്പിനായി എത്തിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. കോതമംഗലം സ്റ്റേഷൻ ഓഫീസർ ബി.അനിലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി ശേഖരിച്ചിട്ടുണ്ട്. സ്വാഭാവിക മരണമെന്ന നിഗമനത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ…

Read More

പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപയുമായി യുവാവ് മുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വൈപ്പിൻ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് രണ്ട് ലക്ഷം രൂപയുമായി യുവാവ് കടന്നു. വൈപ്പിൻ എടവനക്കാട് പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ് എന്ന സ്ഥാപനത്തിന്‍റെ പണമാണ് ജീവനക്കാരിയെ കബളിപ്പിച്ച് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. തന്‍റെ കുറച്ച് സ്വർണാഭരണങ്ങൾ ഞാറക്കലെ ദീപക് ഫിനാൻസ് എന്ന സ്ഥാപനത്തിൽ 1,90,000 രൂപക്ക് പണയം വച്ചിട്ടുണ്ടെന്നും അതു തിരികെയെടുക്കാൻ രണ്ടുലക്ഷം രൂപ തന്നാൽ പണയം മറിച്ച് ശ്രീറാം ഫിനാൻസിലേക്ക് മാറ്റാമെന്നും യുവാവ് ജീവനക്കാരിയെ ഫോണിൽ വിളിച്ച് പറഞ്ഞു വിശ്വസിപ്പിച്ച ശേഷമായിരുന്നു തട്ടിപ്പ്. യുവാവ് പറഞ്ഞതനുസരിച്ച് ജീവനക്കാരി ഉടൻ പണവുമായി ഞാറക്കലിൽ യുവാവ് കാത്ത് നിന്നിരുന്ന സ്ഥലത്തെത്തി. ഐഡി പ്രൂഫും മറ്റു കാര്യങ്ങളും ചോദിച്ചപ്പോൾ അമ്മയും സഹോദരിയും ദീപക് ഫൈനാൻസിൽ ഇരുപ്പുണ്ടെന്നും ഐഡിപ്രൂഫ് അവരുടെ പക്കലാണെന്നും യുവാവ് പറഞ്ഞു. പണം തന്നാൽ ഇത് അവിടെ കൊടുത്ത് സ്വർണം എടുപ്പിച്ച് ഐഡി പ്രൂഫും സ്വർണവും ഏൽപ്പിക്കാമെന്ന്…

Read More

സീറ്റ് നല്‍കിയില്ല! കുട്ടനാട്ടില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാകാൻ ഡോ. കെ.സി. ജോസഫ് ? പിന്‍തിരിപ്പിക്കാനുള്ള നീക്കവുമായി നേതാക്കള്‍

ജോണ്‍സണ്‍ വേങ്ങത്തടം കൊച്ചി: ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് കുട്ടനാട്ടില്‍ സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യതയേറുന്നു. എല്‍ഡിഎഫ് മുന്നണി ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് അനീതി കാണിച്ചതിന്‍റെ പേരിലാണ് കുട്ടനാട്ടില്‍ മത്സരിക്കാന്‍ അദേഹം ആലോചിക്കുന്നത്. നാളെ ഇതു സംബന്ധിച്ചു കുട്ടനാട് മണ്ഡലത്തിലെ വാര്‍ഡ് തലത്തിലുള്ള ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം അദേഹം വിളിച്ചിരിക്കുകയാണ്. ഇതേ സമയം അദേഹത്തെ പിന്‍തിരിപ്പിക്കാനുള്ള നീക്കവും സംസ്ഥാനതലത്തിലുള്ള നേതാക്കള്‍ നടത്തുന്നുണ്ട്. എല്‍ഡിഎഫ് മുന്നണിയില്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും എന്നാല്‍ അണികളുടെ വികാരം ഉള്‍ക്കൊണ്ടുള്ള ഒരു യോഗമാണ് വിളിച്ചിരിക്കുന്നതെന്നും അദേഹം രാഷ്ട്രദീപികയോടു പറഞ്ഞു. മത്സരിച്ചാലും ഇല്ലെങ്കിലും നാളെ പ്രഖ്യാപനം ഉണ്ടാകും. 11ന് എല്‍ഡിഎഫിന്‍റെ യോഗങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പു തീരുമാനം അറിയിക്കും. ഒരിക്കലും എല്‍ഡിഎഫ് വിടണമെന്ന് ആഗ്രഹമില്ല. അതിനുള്ള തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടുമില്ല. എന്നാല്‍ അണികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും അദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്നജനാധിപത്യ…

Read More

ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി…! -ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു…

മണിച്ചേട്ടന്‍റെ മരണത്തില്‍ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല. ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി. സാമ്പത്തികസഹായം മാത്രമല്ല, ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു. മോള്‍ ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്‍റെ ആഗ്രഹങ്ങളായിരുന്നു. അതിനുള്ള കഠിനശ്രമത്തിലാണ് അവള്‍. ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്. -ആര്‍എല്‍വി രാമകൃഷ്ണന്‍

Read More

റിസ്‌ക് ഞങ്ങളുടേതല്ല, നിങ്ങള്‍ പുതിയ ആളുകളെ കൊണ്ട് വാ…! റാംജിറാവു സിനിമയെക്കുറിച്ച് മുകേഷും ലാലും

വിരലില്‍ എണ്ണാവുന്നതാണെങ്കിലും മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ മാത്രമൊരുക്കിയ കൂട്ടുകെട്ടാണ് സിദ്ദിഖ്-ലാല്‍. ഇരുവരും ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമകളെല്ലാം വലിയ വിജയമായി മാറി. റാംജിറാവു സ്പീംഗിലൂടെ തുടങ്ങിയ കൂട്ടുകെട്ട് പില്‍ക്കാലത്ത് വേര്‍പിരിഞ്ഞു. എന്നാല്‍ ആദ്യ സിനിമ തുടങ്ങിയത് മുതലുള്ള അനുഭവങ്ങളില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് പറയുകയാണ് ലാല്‍. സിദ്ദിഖ്-ലാല്‍ ചിത്രത്തില്‍ നായകനാവാനുള്ള അവസരം കിട്ടിയതിനെ കുറിച്ചും അത് തന്‍റെ കരിയറിൽ വലിയൊരു ബ്രേക്ക് സമ്മാനിച്ചതിനെ കുറിച്ചും മുകേഷം വ്യക്തമാക്കുന്നു. മുകേഷും ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം സുനാമിയുടെ വിശേഷങ്ങള്‍ പങ്കുവച്ച് കൊണ്ടുള്ള ഒരഭിമുഖത്തിലൂടെയാണ് റാംജിറാവുവിനെ കുറിച്ച് ഇരുവരും തുറന്ന് സംസാരിച്ചത്. റാംജിറാവു എന്ന സിനിമയില്‍ ആദ്യം മോഹന്‍ലാല്‍, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെയാണ് തീരുമാനിച്ചത്. മോഹന്‍ലാല്‍ നല്ല നടനാണ്. സിനിമ ഗംഭീരമാകും. പക്ഷേ ഫാസില്‍ സാര്‍ ഞങ്ങളോട് പുതിയ ആളെ കൊണ്ട് വരാനാണ്…

Read More

ചീത്ത വിളിച്ചവരോടെല്ലാം സ്നേഹം! തപ്സിക്ക് ഒപ്പം ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ച് അനുരാഗ് കശ്യപ്

ഇന്‍കം ടാക്സ് റെയ്ഡിന് പിന്നാലെ നടി തപ്സി പന്നു കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ദൊബാരയുടെ ഷൂട്ടിംഗ് പുനരാരംഭിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. തപ്സിക്ക് ഒപ്പം ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ച് ചീത്ത വിളിച്ചവരോടെല്ലാമുള്ള സ്നേഹം അറിയിച്ചാണ് സിനിമയുടെ ഷൂട്ടിംഗ് വീണ്ടും തുടങ്ങിയ വാര്‍ത്ത അനുരാഗ് കശ്യപ് അറിയിച്ചത്. റെയ്ഡും അതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുമൊക്കെ പരോക്ഷമായി സൂചിപ്പിച്ച് വിത്ത് ഓള്‍ അവര്‍ ലവ് ടു ഓള്‍ ദി ഹേറ്റേഴ്സ്… എന്ന് കുറിച്ചാണ് അനുരാഗ് ചിത്രം പുറത്തുവിട്ടത്. അനുരാഗ് കശ്യപിന്‍റെയും തപ്സി പന്നുവിന്‍റെയും വീടുകളില്‍ ആയിരുന്നു ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ ആദ്യമായാണ് അനുരാഗ് പ്രതികരിക്കുന്നത്. നേരത്തെ വീട്ടില്‍ നടന്ന ഇന്‍കം ടാക്സ് റെയ്ഡിനെക്കുറിച്ച് തപ്സിയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്. തന്‍റെ പേരില്‍ പാരീസില്‍ ബംഗ്ലാവില്ലെന്നും…

Read More

വെറുതെ ഒന്നു പരിചയപ്പെട്ടതാണ്, പിന്നെ കൂട്ടുകാരായി; ഒടുവിൽ സത്യമറിഞ്ഞപ്പോൾ ഞെട്ടി…

ഉറ്റസുഹൃത്തുക്കൾ അപ്രതീക്ഷിതമായി ബന്ധുക്കളും സഹോദരരുമാകുന്നതു സിനിമകളിലും സീരിയലുകളിലും നമ്മൾ കണ്ടിട്ടുണ്ട്. അതൊക്കെ സിനിമയിലും മറ്റും മാത്രം നടക്കുന്ന നാടകീയതയാണെന്നു നമുക്കു പലപ്പോഴും തോന്നാറുണ്ട്. എന്നാൽ, അമേരിക്കയിൽനിന്നുള്ള ഈ കഥ കേട്ടാൽ ഇതൊക്കെ ജീവിതത്തിലും സംഭവിക്കുമെന്നു വിസ്മയത്തോടെ സമ്മതിക്കേണ്ടി വരും. ബാറിലെ കണ്ടുമുട്ടൽ ഇവിടെ കഥ ആരംഭിക്കുന്നത് ഒരു ബാറിൽ വച്ചാണ്. കണക്റ്റിക്കട്ടിലെ ന്യൂഹവാനിലെ റഷ്യൻ ലേഡി ബാറിൽ ജോലി ചെയ്യുന്നതിനിടയിലാണ് ജൂലിയ ടിനെറ്റിയും (31) കസാന്ദ്ര മാഡിസണും (32) കണ്ടുമുട്ടിയത്. വളരെ പെട്ടെന്നു തന്നെ ഇവർ നല്ല സുഹൃത്തുക്കളായി. വൈകാതെ ഈ സൗഹൃദം ശക്തിപ്പെടുകയും ഇരുവരും സഹോദങ്ങളുടേതിനു തുല്യമായ അടുപ്പം പുലർത്തുകയും ചെയ്തു. എന്നാൽ, കൂട്ടുകാരി തന്‍റെ യഥാർഥ കൂടെപ്പിറപ്പ് തന്നെയാണ് ഇരുവരും തിരിച്ചറിഞ്ഞതേയില്ല. എട്ടുവർഷങ്ങൾക്കു ശേഷം ആ സത്യം തിരിച്ചറിഞ്ഞതിന്‍റെ അന്പരപ്പിലും ആഹ്ലാദത്തിലുമാണ് ഇരുവരും. പതാക തെളിവ് ഡൊമിനിക്കൻ പതാകയാണ് ഇരുവരും കൂടെപ്പിറപ്പാണെന്ന സൂചന ആദ്യം…

Read More

ഓമനയുടെ സ്യൂട്ട്കേസ്! മുരളീധരനുമായി നല്ല ബന്ധത്തിൽ പോയ ഓമന അയാളുമായി അകന്നത് എന്തിന്‌ ? ആരാണ് ഈ ഓമന?

കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കിയ പ്രതി ഡോ. ഓമന ഇപ്പോൾ എവിടെയാണ്? കേരളത്തെ ഞെട്ടിച്ച, കേരളം ഏറെ ചർച്ച ചെയ്ത സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്. സിനിമാക്കഥ പോലെ നീണ്ട ജീവിതവും ദുരൂഹതയും സംഭവങ്ങളുമാണ് ഇന്‍റർപോൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പയ്യന്നൂർ കരുവാഞ്ചേരി സ്വദേശിനിയായ ഡോ. ഒാമനയെക്കുറിച്ച് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു വിവരവുമില്ല. 1998ൽ ജീവപര്യന്തം തടവ് ലഭിച്ച ഓമന 2001ൽ പരോളിലിറങ്ങിയ ശേഷം കാണാതാവുകയായിരുന്നു. ആരാണ് ഒാമന ? 1985-95 കാലഘട്ടത്തിൽ പയ്യന്നൂരിലെ ഏറ്റവും പ്രശസ്തയായ നേത്രരോഗ വിദഗ്‌ധയായിരുന്നു ഡോ. ഓമന. പയ്യന്നൂർ ചേടമ്പത്ത് ഗോപാലൻ നായരുടെയും പാർവതിയമ്മയുടെയും മകൾ. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്‌ധൻ ഡോ. രാധാകൃഷ്ണന്‍റെ ഭാര്യ. ഇവരുടെ ദാമ്പത്യത്തിൽ സ്വരചേർച്ചയില്ലായ്മ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു. പയ്യന്നൂരിലെ ദന്പതികളുടെ വീട് നവീകരിക്കാൻ എത്തിയതായിരുന്നു അന്നൂർ സ്വദേശിയായ മുരളീധരൻ. അയാൾ സിവിൽ കോൺട്രാക്‌‌റായിരുന്നു. ഭർത്താവുമായി അസ്വാരസ്യത്തിൽ…

Read More

വനിതാ ദിനത്തില്‍ നെഞ്ചില്‍ ടാറ്റു കുത്തി സാധിക വേണുഗോപാല്‍ ! ടാറ്റു കുത്തുന്ന വീഡിയോ വൈറലാകുന്നു…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിനായിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമായി ഇടപഴകുന്നു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും. അക്കര്യത്തില്‍ ആരെയും താരം വകവെക്കാറില്ല. ഇത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ഒരുപാട് ആരാധകര്‍ക്കൊപ്പം ഒരുപാട് വിമര്‍ശകരും താരത്തിനുണ്ട്. ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുമുണ്ട്. ചിത്രങ്ങള്‍ക്ക് അടിയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരം നെഞ്ചില്‍ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്നാണ് ടാറ്റു കുത്തുന്ന വീഡിയോ സാധികയുടെ ആരാധകര്‍…

Read More