കുതിച്ചു പാഞ്ഞ് റോഡ് മുറിച്ചു കടന്നത് 3000 മാനുകള്‍ ! വൈറല്‍ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി…

ആയിരക്കണക്കിന് മാനുകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. ഗുജാറത്തില്‍ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ഗുജറാത്തിലെ ഭവ്നഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള അപൂര്‍വ വീഡിയോയാണ് ‘മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് മോദി പങ്കുവെച്ചത്. മൂവായിരത്തോളം വരുന്ന മാന്‍ കൂട്ടം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ഇട മുറിയാതെ അവരെ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുന്ന സുന്ദര കാഴ്ചയാണ് വീഡിയോയില്‍. പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്.

Read More

രാഷ്‌ട്രദീപിക വാർത്ത “കൊള്ളേണ്ടിടത്ത് കൊണ്ടു’; മോഷ്‌ടിക്കപ്പെട്ട ഉപകരണം മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തി; ഉപകരണം ഫോറൻസിക് പരിശോധനക്ക് ; പ്രതികളെക്കുറിച്ച് സൂചന

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും മോഷ്ടിക്കപ്പെട്ട മെഡിക്കല്‍ ഉപകരണം തിരിച്ചെത്തി. മെഡിക്കല്‍ കോളജിലെ അവിഹിത ഇടപെടലുകളുടെ വാര്‍ത്തകള്‍ രാഷ്‌ട്രദീപികയിലൂടെ പുറത്തുവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം ഉപകരണം കണ്ടുകിട്ടിയത്. കഴിഞ്ഞ ജൂണ്‍ ഏഴിനാണ് ഏഴുലക്ഷത്തോളം രൂപ വിലയുള്ള ഉപകരണം മോഷണം പോയതായി കണ്ടെത്തിയത്. ആശുപത്രിയിലെ അനസ്തേഷ്യ റൂമില്‍ സൂക്ഷിച്ചിരുന്ന videolaryngoscopy എന്ന ഉപകരണമാണ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. മെഡിക്കല്‍ കോളജിലെ ആറാം നിലയിലെ ഓപ്പറേഷന്‍ തിയേറ്ററിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നതാണ് ഈ ഉപകരണം. അലമാരയുടെ താക്കോല്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഉള്ള ഒരു ബോക്സിലാണ് സാധാരണയായി സൂക്ഷിക്കാറുള്ളത്. പിജി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഇവിടെ സ്ഥിരമായി ഉണ്ടാകാറുണ്ട്. ഇതിനിടയില്‍ ഉപകരണം എങ്ങനെ മോഷണം പോയെന്ന് വ്യക്തമായിരുന്നില്ല. സ്ഥലത്ത് സിസിടിവി ഇല്ല എന്നു മനസിലാക്കിയ ആളായിരുന്നു വിദഗ്ദമായി മോഷണം നടത്തിയതെന്നും വ്യക്തമായിരുന്നു. ഇക്കാരണത്താല്‍ പ്രതിയിലേക്ക് എത്താന്‍ പോലീസിന് ബുദ്ധിമുട്ടേറെയായിരുന്നു. അന്വേഷണത്തിനായി പരിയാരം പോലീസ് പ്രത്യേക…

Read More

കോവിഡിനെ പിപിഇ കിറ്റില്‍ ഒതുക്കി ബികോം പൂർത്തിയാക്കാൻ ജെസ്‌ന

വൈപ്പിന്‍: കോവിഡിനെ പിപിഇ കിറ്റിലൊതുക്കി ജെസ്‌ന ബികോം പരീക്ഷയെഴുതുന്നു. മാലിപ്പുറം കൂളിയത്ത് ജെസ്‌നയാണ് കോവിഡ് ബാധിതയെങ്കിലും ബികോം പരീക്ഷ മുടക്കം കൂടാതെ എഴുതുന്നത്. പറവൂര്‍ മാട്ടുപുറം എച്ച്ഡിപിവൈ കോളജാണ് സെന്‍റര്‍. എറണാകുളം ഈശോഭവന്‍ സ്വകാര്യ കോളജിലെ ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ജെസ്‌ന ദിവസവും പിപിഇ കിറ്റ് അണിഞ്ഞ് മാലിപ്പുറം വളപ്പ് സ്റ്റാൻഡിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ തേറോത്ത് സന്തോഷിന്‍റെ ഓട്ടോയില്‍ അങ്ങോട്ടുമിങ്ങോട്ടും കൂടി 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പരീക്ഷക്ക് പോകുന്നതും വരുന്നതും. ഉച്ചയോടെ പോയാല്‍ പരീക്ഷ കഴിയുന്നത് വരെ ഓട്ടോ കാത്ത് കിടക്കും.പരീക്ഷ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ജെസ്‌നക്ക് കോവിഡ് ബാധിച്ചത്. വിവരം പരീക്ഷ കേന്ദ്രമായ മാട്ടുപുറം എച്ച്ഡിപിവൈ കോളജില്‍ അറിയിച്ചതോടെ ഇവര്‍ മറ്റ് വിദ്യാര്‍ഥികളുടെ സുരക്ഷയെ കരുതി തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചുവത്രേ. ഇതേ തുടര്‍ന്ന് ജെസ്‌ന കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയെ ഫോണില്‍…

Read More

നിരത്ത് തൊടാതെ നശിച്ച് സ്കൂൾ ബസുകൾ; ജീവിതം വിഴിമുട്ടി ജീവനക്കാരും

ആമ്പല്ലൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങളിലെ അധ്യയനം ഒരു വർഷത്തിലധികമായി മുടങ്ങിയതോടെ നാശത്തിന്‍റെ വക്കിൽ സ്കൂൾ ബസുകൾ. കോവിഡ് ലോക്ക് ഡൗൺ വന്നതോടെ 2020 മാർച്ച് 10ന് വൈകുന്നേരം ഷെഡിൽ കയറ്റിയിട്ട വാഹനങ്ങൾ പലതും ഒരു വർഷവും നാലു മാസവും പിന്നിട്ടിട്ടും അവിടെത്തന്നെയാണ്. ബസുകൾ നിശ്ചലാവസ്ഥയിലായതിനൊപ്പം ഒരു പറ്റം ബസ് ജീവനക്കാരുടെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. എന്തുചെയ്യണമെന്നറിയില്ലമാനേജ്മെന്‍റ് സ്കൂളായാലും സർക്കാർ സ്കൂളായാലും ബസുകൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് അധികൃതർ. എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ച് ലഭ്യമാക്കിയ ഗവ. സ്കൂളുകളിലെ ബസുകൾ പ്രവർത്തിപ്പിച്ചു നോക്കാൻ പോലുമാവാത്ത സ്ഥിതിയിലാണെന്ന് പ്രധാനാധ്യാപകർ പറയുന്നു. പിടിഎയുടെ നേതൃത്വത്തിലാണ് ഗവ. സ്കൂളുകളിൽ ബസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിലും ഇപ്പോൾ അതും സാധ്യമാവുന്നില്ല. ലോക്ക് ഡൗണിന്‍റെ ആദ്യകാലങ്ങളിൽ സ്റ്റാർട്ട് ചെയ്യുകയും ഓടിക്കുകയും ചെയ്തിരുന്നെങ്കിലും എന്നും ദീർഘ ദൂരം ഓടിയിരുന്ന വാഹനങ്ങളുടെ പരിപാലനത്തിന് അതു മതിയാവുന്നില്ല. ഏതാണ്ട്…

Read More

വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നു ! അന്ന് വാഷ്‌റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു; രാജ് കുന്ദ്രയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര…

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഷെര്‍ലിന്‍ ചോപ്ര. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. 2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചുവെന്നും ഒരു പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നും പറഞ്ഞാണ് വിളിച്ചതെന്നും ഷെര്‍ലിന്‍ പറയുന്നു. പിന്നീട് മാര്‍ച്ച് 27ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് തന്നെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പ്രതിരോധിച്ചുവെന്നും വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. താന്‍ ഭയന്ന് കുതറി മാറി വാഷ്‌റൂമിലേക്ക് ഓടി എന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍…

Read More

കണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച; തുന്പില്ല, ഒരു ക്ലൂ എങ്കിലും…! കവർച്ച നടന്നിട്ട് മൂന്ന് മാസം; അന്വേഷണം ഫോൺവിളിയിലേക്ക്

സ്വന്തം ലേഖിക കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച നടന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്‍റെ ഓഫീസ് പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയായിരുന്നു കവർന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. പോലീസുകാർ മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പോയതുകൊണ്ടാണ് അന്വേഷണം മെല്ലെപോകുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. പ്രത്യേക സേന 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിന്‍റെ കവാടത്തിനരികെയുള്ള ഓഫീസില്‍നിന്നാണ് മോഷണം നടന്നത് എന്നതാണ് കൗതുകം. എന്നാൽ പോലീസുകാരുടെ മൂക്കിൻ തുന്പിൽ നടന്ന ഒരു സംഭവത്തിൽ പ്രതിയെക്കുറിച്ച് ഇതുവരെ ഒരു സൂചന പോലും ലഭിക്കാത്തത് എന്തുകൊണ്ടാണെന്നാണ് പൊതുജനങ്ങൾ ചോദിക്കുന്നത്. കവർച്ച നടന്നിട്ട് മൂന്ന് മാസം ഏപ്രിൽ 21ന് അർധരാത്രിയായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിനുള്ളിലെ ചപ്പാത്തി യൂണിറ്റിന്‍റെ ഓഫീസ് റൂമിൽ മോഷണം…

Read More

വിടവാങ്ങൽ ഒളിംപിക്സിൽ പൊരുതി വീണ് മേരി കോം

ടോക്കിയോ: ഒളിന്പിക്സ് ബോക്സിംഗിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം പ്രീക്വാർട്ടറിൽ വീണു. 51 കിലോ വിഭാഗത്തിൽ കൊളംബിയൻ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. ലണ്ടൻ ഒളിന്പിക്സിൽ വെങ്കലമെഡൽ ജേതാവായിരുന്നു മേരി കോം. മേരിയുടെ അവസാന ഒളിന്പിക്സായിരുന്നു ഇത്.

Read More

ഇസ്രായേൽ കന്പനിക്കെന്താണ് ഈ വീട്ടിൽ കാര്യം? നിങ്ങളുടെ ഫോണിൽ പറക്കുംകുതിരയുണ്ടോ? ഇനി കളി കൂടുതൽ കാര്യമാവുകയാണ്…

ഇനി കളി കൂടുതൽ കാര്യമാവുകയാണ്. ഈയടുത്ത ദിവസങ്ങളിൽ നാം വായിച്ച ഏതാനും വാർത്താ തലക്കെട്ടുകൾ ഒന്നുകൂടി പരിശോധിക്കാം. .സ്വന്തം ജനങ്ങളെ സർക്കാർ ചോർത്തിയോ? പെഗാസസിൽ വ്യക്തമായ മറുപടി വേണമെന്ന് രാഹുൽ ഗാന്ധി .പെഗാസസ് ഫോണ്‍ ചോർത്തൽ: അന്വേഷണത്തിന് ജുഡീഷൽ കമ്മീഷനെ നിയോഗിച്ച് മമത .പെഗാസസ്: ഡൽഹിയിൽ യോഗം ചേർന്ന് പ്രതിപക്ഷ കക്ഷികൾ .പെഗാസസ് പ്രതിഷേധം: കേരളത്തിൽനിന്നുള്ള മൂന്നുപേരടക്കം 13 എംപിമാർക്ക് താക്കീത് .പെഗാസസ് ഫോണ്‍ ചോർത്തൽ: ഛത്തീസ്ഗഡ് സർക്കാർ അന്വേഷണം തുടങ്ങി .ചോർത്തൽ പ്രതിരോധ രംഗത്തും പ്രധാനമന്ത്രിയുടെ ഓഫീസിലും .റോ ഉദ്യോഗസ്ഥരുടെയും 2ജി കേസ് അന്വേഷിച്ച രാജേശ്വർ സിംഗിന്‍റെയും ഫോണ്‍ ചോർത്തി .പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് നഡ്ഡ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന്‍റെ തൊട്ടുമുന്പ് കത്തിപ്പടർന്ന വിഷയമാണ് പെഗാസസ് ഫോണ്‍ ചോർത്തൽ. ആദ്യദിവസം മുതൽ ഇരുസഭകളിലും ബഹളം. മുകളിൽ കണ്ട വാർത്താ തലവാചകങ്ങളിൽനിന്ന് ഈ വിവാദത്തിന്‍റെ ആഴവും പരപ്പും…

Read More

കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ! ഐസിഎംആര്‍ സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാനത്തിന് ആശങ്ക പകരുന്നത്…

ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്. സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണു സര്‍വേ നടത്തിയത്. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐസിഎംആര്‍ സിറോ സര്‍വ്വേ നടത്തുന്നത്. മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. രാജസ്ഥാന്‍ 76.2%, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ…

Read More

കോവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില; സംസ്ഥാനത്തെ ബൈപ്പാസുകൾ കൈയടക്കി റേസിംഗ് മാഫിയ; ചങ്ങനാശേരിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

ചങ്ങനാശേരി: കോവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില. ന്യൂജെൻ ബൈക്കുകൾ മിന്നൽ വേഗത്തിൽ പായുന്നു.യുവാക്കളുടെ റേസിംഗ് വിനോദത്തിൽ ഇന്നലെ ചങ്ങാനാശേരിയിൽ പൊലിഞ്ഞതു മൂന്നു ജീവനുകളാണ്. ഏതാനും ദിവസങ്ങൾക്കു മുന്പ് തലശേരിയിൽ പെരുന്നാളിന്‍റെ ആഘോഷ തിമിർപ്പിൽ ആഡംബര കാറിൽ യുവാക്കൾ നടുറോഡിൽ നടത്തിയ ആഭ്യാസ പ്രകടനത്തിൽ ബിടെക് വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. ഓൾട്ടറേഷൻ ചെയ്യുന്ന ആഡംബര വാഹനങ്ങളിൽ ഡ്രിഫ്റ്റും ബേണ്‍ ഒൗട്ടും ഉൾപ്പെടെയുള്ള ആഭ്യാസ പ്രകടനങ്ങൾ ഹരമാക്കി മാറ്റിയ സംഘങ്ങൾ സജീവമാണ്. തിരക്ക് കുറഞ്ഞ ബൈപ്പാസ് റോഡുകളാണ് മാഫിയ സംഘങ്ങൾ റേസിംഗ് വിനോദങ്ങൾക്കു തെരഞ്ഞെടുക്കുന്നത്. പലപ്പോഴും വൻതുക പന്തയം പിടിച്ചു റേസിംഗ് വിനോദങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളുണ്ട്. റേസിംഗ് നടത്തുന്ന സംഘങ്ങൾ ഇതിന്‍റെ വീഡിയോ സോഷ്യ ൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്. പല യുവാക്കളും ഇത്തരം വീഡിയോകൾ കണ്ടും റേസിംഗ് സംഘത്തിനൊപ്പം ചേരുന്നുണ്ട്.റേസിംഗ് സംഘങ്ങളെ പോലീസും മോട്ടോർ വാഹന വകുപ്പുകൾ ഗൗനിക്കുന്നില്ലെന്നും പരാതിയുണ്ട്. പരിശോധന…

Read More