ആ അജ്ഞാത ഫോൺ സന്ദേശം! ഹരികൃഷ്ണയുടെ കാമുകനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രതീഷ് പ്രകോപിതനായി; പിന്നെ നടന്നത്…

harരാജേഷ് ചേർത്തല ഹരികൃഷ്ണയുടെ കാമുകനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ രതീഷ് പ്രകോപിതനായി. മദ്യലഹരി അയാളിലെ ക്രിമിനലിനെ തൊട്ടുണർത്തിയിരുന്നു. ബന്ധത്തിൽനിന്നു പിന്മാറില്ലെന്ന ഹരികൃഷ്ണയുടെ നിലപാടിൽ കോപാകുലനായി അയാൾ മർദനം അഴിച്ചുവിട്ടു. അതിനിടയിലാണ് ജനാലയിൽ തലയടിച്ച് അവൾ താഴേക്കു വീഴുന്നത്. അതുകണ്ടിട്ടും അയാൾക്കു മനഃസ്താപമൊന്നും ഉണ്ടായില്ല. കലികയറിയ അയാൾ ക്രൂരതയുടെ ആൾരൂപം പൂണ്ടിരുന്നു. ബോധമറ്റു കിടക്കുന്ന ഹരികൃഷ്ണയെ പ്രാപിക്കാനയാൾ തീരുമാനിച്ചു. അങ്ങനെ അവളെ മാനഭംഗപ്പെടുത്തി. അനക്കമില്ലാതെ കിടക്കുന്ന അവൾ മരിച്ചുകാണുമെന്ന് അയാൾ കരുതി. കുഴിച്ചിടാൻ നീക്കം മൃതദേഹം ഇങ്ങനെ ഇട്ടിട്ടുപോയാൽ ശരിയാവില്ലെന്നു തോന്നിയതിനാലാവും കുഴിച്ചിടാൻ തീരുമാനിച്ചു. അതിനായി വീടിനു പിന്നിലേക്കു ഹരികൃഷ്ണയെ വലിച്ചുകൊണ്ടുപോയി. അങ്ങനെ ശരീരം മുറ്റത്ത് എത്തിച്ചു. ഇതിനിടയിൽ ഹരികൃഷ്ണയുടെ ശരീരം ഒന്നനങ്ങി. അവൾ മരിച്ചിട്ടില്ലെന്നു കണ്ടതോടെ രക്ഷിക്കാനല്ല അയാൾക്കു തോന്നിയത്, മരണത്തിലേക്കു തള്ളിവിടാനാണ്. ക്രൂരമായൊരു ആനന്ദത്തോടെ അ‍യാൾ അവളുടെ നെഞ്ചിന് ആഞ്ഞുചവിട്ടി. അതോടെ അവളിൽ അവശേഷിച്ചിരുന്ന ജീവൻ കൂടി വേർപെട്ടു.…

Read More

സല്യൂട്ട് കേരള പോലീസ്! നഷ്ടപ്പെട്ടെന്ന് കരുതിയ പണം പോലീസിന്‍റെ സമയോചിതമായ ഇടപെടലില്‍ തിരിച്ചു കിട്ടി; എങ്ങനെ നന്ദി പറയണമെന്നറിയാതെ യുവാവ്

അമ്പലപ്പുഴ; നഷ്ടപ്പെട്ടെന്ന് കരുതിയ പണം പോലീസിന്‍റെ സമയോചിതമായ ഇടപെടലില്‍ തിരിച്ചു കിട്ടിയപ്പോള്‍ എങ്ങനെ നന്ദി പറയണമെന്നറിയാതെ യുവാവ്. പുറക്കാട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍, ഭാര്യയുടെ ചികിത്സക്കുവേണ്ടി സ്വര്‍ണ്ണം പണയംവെച്ച 70000 രൂപയാണ് അമ്പലപ്പുഴ പോലീസിന്‍റെ ഇടപെടലില്‍ തിരിച്ചുകിട്ടിയത്. ഇന്ത്യന്‍ബാ ങ്കിന്‍റെ അമ്പലപ്പുഴ ശാഖയില്‍ സ്വര്‍ണ്ണം പണയം വെച്ചതിന് ശേഷം വീട്ടിലെത്തി ബൈക്കിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്. പിന്നീടാണ് ഓര്‍മ്മ വരുന്നത് ബൈക്ക് തെറ്റി മറ്റൊരു ബൈക്കിന്‍റെ ബാഗിലാണ് താന്‍ പണം വെച്ചതെന്ന കാര്യം. ഉടനെതന്നെ അമ്പലപ്പുഴയിലുള്ള ബാങ്കിലെത്തി മാനേജറോട് വിവരം പറഞ്ഞതനുസരിച്ച് കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പണം വെച്ച ബൈക്കിനെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചില്ല. പിന്നീടാണ് അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ദ്വിജേഷിന്‍റെ നിർദ്ദേശപ്രകാരം എസ് ഐ ടോൾസൻ, കോണ്‍സ്റ്റബിള്‍ ജയനും ചേര്‍ന്ന് സമീപപ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പണം വെച്ച ബൈക്കിന്‍റെ ഉടമയെ…

Read More

കാക്കിനടയില്‍ കഞ്ചാവിന് 20000; മലബാറില്‍ വില 50,000; ആന്ധ്രയില്‍ മലയാളി ഏജന്‍റുമാര്‍ സജ്ജം!

സ്വന്തം ലേഖകന്‍ കോഴിക്കോട്: വടക്കന്‍ ജില്ലകളിലേക്കുള്ള കഞ്ചാവ് ആന്ധ്രയിലെ കാക്കിനടയില്‍ ഭദ്രം. കാക്കിനടയില്‍ നിന്ന് കഞ്ചാവ് മൊത്തമായി ശേഖരിച്ചാണ് കോഴിക്കോട്, കണ്ണൂരുള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളിലേക്ക് എത്തിക്കുന്നത്. കാക്കിനടയില്‍ ഒരു കിലോ കഞ്ചാവിന് 20,000 രൂപയ്ക്കാണ് ലഹരിക്കടത്ത് സംഘം വാങ്ങുന്നതെന്ന് എക്‌സൈസ് ഇന്‍റലിജന്‍സ് വിഭാഗം വ്യക്തമാക്കി. ഇവ കേരളത്തിലെത്തിയാല്‍ 40,000 മുതല്‍ 50,000 രൂപവരെയാണ് ഈടാക്കുന്നത്. ഇന്നലെ ട്രയിനില്‍ നിന്ന് ആര്‍പിഎഫും എക്‌സൈസും പിടികൂടിയ കഞ്ചാവും കാക്കിനടയില്‍ നിന്ന് എത്തിച്ചതായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ തലശേരി താലൂക്കില്‍ അറക്കിലകത്ത് ഖലീലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അടുത്ത ദിവസം ഖലീലിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കച്ചവടത്തിന് മലയാളി ഏജന്‍റുമാര്‍ കാക്കിനടയിലെ കഞ്ചാവ് ലോബിയുമായി മലയാളി ഏജന്‍റുമാര്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് എക്‌സൈസിന്‍റെ കണ്ടെത്തല്‍. മലയാളികള്‍ കാക്കിടനടയില്‍ എത്തിയാലുടന്‍ ഏജന്‍റുുമാര്‍ ആവശ്യം തിരക്കിയെത്തും. കുറഞ്ഞ ചെലവില്‍ കഞ്ചാവ് ലഭ്യമാക്കാമെന്നും…

Read More

കുറ്റ്യാടിയില്‍ വീണ്ടും കൂട്ട നടപടി, പുറത്താക്കൽ! കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരേയും സിപിഎം രംഗത്ത്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന തർക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ പ്രാദേശിക നേതാക്കള്‍ക്കെതിരേയും സിപിഎം രംഗത്ത്. യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തിട്ടും കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎയെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയാണ് കുറ്റ്യാടി വിഷയത്തിൽ സിപിഎം നടപടി ആരംഭിച്ചത്. പരസ്യപ്രകടനം നടത്തിയതിന്‍റെ പേരിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടതിനുപിന്നാലെ കഴിഞ്ഞ ദിവസം കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി പരിധിയിലെ 32 പേർക്കെതിരെ സിപിഎം നടപടിയെടുത്തത്. കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീശൻ, പാലേരി ചന്ദ്രൻ, കെ.പി. ബാബുരാജ്, കെ.പി. ഷിജിൽ എന്നിവരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെ.പി. വത്സൻ, സി.കെ. സതീശൻ, കെ.വി. ഷാജി എന്നിവരെ ഒരു വർഷത്തേക്കും സി.കെ. ബാബു, എ.എം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്പെൻഡ്…

Read More

വിധവയായ വീട്ടമ്മയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍! ഇങ്ങനെ ചെയ്യാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍

ചെറായി: വിധവയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു വിവാഹിതനായ യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി റോയി(35) ആണ് അറസ്റ്റിലായത്. അഞ്ചുവര്‍ഷമായി യുവാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വീട്ടമ്മക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടെന്നാരോപിച്ച് പ്രതികാരമെന്നോണമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വീട്ടമ്മയുടെ അടുത്ത സുഹൃത്തുക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതറിഞ്ഞ വീട്ടമ്മ എറണാകുളം വനിതാ സെല്ലില്‍ നല്‍കിയ പരാതിയില്‍ മുനമ്പം സിഐ എ.എല്‍. യേശുദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

കുറ്റസമ്മത മൊഴി! സ്വര്‍ണാഭരണം വാങ്ങി വ്യാപാരികളെ കബളിപ്പിച്ച സംഭവം; പ്രതി ചെറായിലെ ജ്വല്ലറിയിലും സമാന തട്ടിപ്പ് നടത്തി

ചെറായി: പരിചയം നടിച്ച് സ്വര്‍ണാഭരണം വാങ്ങി വ്യാപാരികളെ കബളിപ്പിക്കുന്നതിനു കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയ പ്രതി ചെറായിലെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തി. പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശിയായ ഷാനിക് ഷാജി(18)യാണ് ദേവസ്വം നടയിലെ ജ്വല്ലറിയില്‍നിന്നും സമാന രീതിയില്‍ സ്വര്‍ണം വാങ്ങി കബളിപ്പിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചത്. ചേരാനെല്ലൂര്‍ പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ നടത്തിയ കുറ്റസമ്മത മൊഴിയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം ഒമ്പതിനു ചെറായി ദേവസ്വം നടയ്ക്ക് തെക്ക് മാറിയുള്ള ഒരു ജ്വല്ലറിയില്‍നിന്നും രണ്ടേമുക്കാല്‍ ഗ്രാം വരുന്ന കുട്ടിവളയാണ് പ്രതി വാങ്ങി മുങ്ങിയത്. സുഹൃത്തായ സുരേഷിന്‍റെ മകനാണെന്ന് തെറ്റദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പത്രേ. ജ്വല്ലറിയിൽ എത്തുന്നതിന് തൊട്ടു മുന്നേ ഉടമയെ പ്രതി തന്നെ ഫോണില്‍ വിളിച്ച് ഞാന്‍ ചെറായി സെന്‍റ് റോസ് പള്ളിക്കടുത്തുള്ള സുഹൃത്ത് സുരേഷ് ആണെന്നും എന്‍റെ മകന്‍ വരുമ്പോള്‍ ഒരു കുട്ടിവള കൊടുത്തുവിടണമെന്നും പണം ഞാന്‍…

Read More

പ്രമേഹകാര്യങ്ങൾ – 2; മാനസിക സംഘർഷവും പ്രമേഹവും തമ്മിൽ…

ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്‍റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്‌നം. വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്‌ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. പ്രമേഹം കൂടിയാൽ…മാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി ഉയര്‍ന്നുനില്‍ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം. പ്രമേഹവും…

Read More

പ്രളയത്തിനു പിന്നാലെ മണല്‍ക്കാറ്റും ! 25 നില കെട്ടിടത്തിന്റെ ഉയരത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ചൈന;വീഡിയോ കാണാം…

ദുരന്തങ്ങള്‍ ചൈനയെ വിടാതെ പിന്തുടരുന്നുവോ. കനത്ത പ്രളയം ദുരിതം വിതച്ച ചൈനയില്‍ അതിനു പിന്നാലെ വീശിയടിച്ച മണല്‍ക്കാറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രളയത്തിന് പിന്നാലെ ഡാമുകള്‍ തകര്‍ന്നത് ചൈനയില്‍ വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നത്. ഇതിന് പിന്നാലെ 100 മീറ്റര്‍ ഉയരത്തിലാണ് മണല്‍ക്കാറ്റ് അടിച്ചത്. ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഗാന്‍സു പ്രവിശ്യയിലെ ഡുന്‍ഹാങ് നഗരത്തിലാണ് ശക്തമായ മണല്‍ക്കാറ്റ് എത്തിയത്. ഗോബി മരുഭൂമിയോട് ചേര്‍ന്ന കിടക്കുന്ന നഗരം കൂടിയാണിത്. മണല്‍ക്കാറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാറ്റിന്റെ ശക്തി കണ്ട് ജനങ്ങള്‍ പരിഭ്രമിച്ച് ഓടുന്നതും പുറത്തുവന്ന വീഡിയോകളില്‍ കാണാം. കൊറോണ വൈറസിന് പിന്നാലെ മഹാപ്രളയങ്ങളും മണല്‍ക്കാറ്റും അടക്കമുള്ള ദുരന്തങ്ങളാണ് ചൈനയില്‍ അടുത്തിടെയായി സംഭവിക്കുന്നത്.

Read More

വാടകയ്‌ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങള്‍ കവര്‍ച്ചാസംഘത്തിന് കൊടുത്തത് എട്ടിന്‍റെ പണി! കാസര്‍ഗോഡ് നടന്ന സംഭവം ഇങ്ങനെ…

ഷൈബിന്‍ ജോസഫ് കാസര്‍ഗോഡ്: വാടകയ്‌ക്കെടുത്ത കാറിലെ നൂതന സാങ്കേതികോപകരണങ്ങള്‍ കവര്‍ച്ചാസംഘത്തിന് കൊടുത്തത് എട്ടിന്‍റെ പണി. ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍നിന്ന് വാച്ച്മാനെ കെട്ടിയിട്ട് 15 കിലോഗ്രാം വെള്ളി ആഭരണങ്ങളും 4.5 ലക്ഷം രൂപയുമടക്കം 16 ലക്ഷം രൂപയുടെ മോഷണം നടത്തിയ പ്രതികളെയാണ് തിരിച്ചറിഞ്ഞത്. കര്‍ണാടകയിലെ കുപ്രസിദ്ധ മോഷ്ടാവ് ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് ഗൗസും സംഘവുമാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ഉള്ളാള്‍ പോലീസ് തൊക്കോട് വച്ച് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഏഴംഗ കവര്‍ച്ചാസംഘം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാലു പോലീസുകാരെ ആക്രമിച്ച് കാറുപേക്ഷിച്ച് കൈയില്‍ കിട്ടിയ ബാഗുമെടുത്ത് കടന്നുകളയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍നിന്ന് ഒന്നരലക്ഷം രൂപയും ഏഴര കിലോഗ്രാം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് മുഹമ്മദ് ഗൗസും സുഹൃത്ത് ഇബ്രാഹിമും കര്‍ണാടക സൂറത്കലിലെ റൂബി കാര്‍ റെന്‍റല്‍ എന്ന സ്ഥാപനത്തില്‍ കാര്‍ വാടകയ്ക്കെടുക്കാനെത്തുന്നത്. ചിക്കമംഗളൂരുവിന് സമീപത്തെ…

Read More

ജാഡ കാണിച്ചാല്‍ മാത്രമേ സിനിമയില്‍ വിലകിട്ടുകയുള്ളൂ ! ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കുമെന്ന് അപര്‍ണ ബാലമുരളി…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപര്‍ണ മലയാള സിനിമയിലെത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയാവാനും താരത്തിനായി. ഈ ചിത്രത്തിലെ പ്രകടനത്തിന് വളരെയധികം പ്രശംസയും നടിയ്ക്കു ലഭിച്ചു. മികച്ച ഒരു ഗായികയും കൂടിയാണ് താന്‍ എന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗണ്‍ ടു…

Read More