ഇടുക്കി ഡാം തുറക്കുന്നു! ചൊവ്വാഴ്ച രാവിലെ 11ന്; പമ്പ അണക്കെട്ടിൽ റെഡ് അലർട്ട്; തീരദേശത്ത് ജാഗ്രതാ നിർദേശം

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കും. ചൊവ്വാഴ്ച രാവിലെ 11ന് ഡാമിന്‍റെ രണ്ടു ഷട്ടറുകൾ 50 സെന്‍റീ മീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ഇതിലൂടെ100 ക്യൂമിക്സ് ജലം പുറത്തേക്ക് ഒഴുക്കും. ഡാമിലെ ജലനിരപ്പ് നിലവിൽ റെഡ് അലർട്ടിലേക്ക് അടുക്കുകയാണ്. വൈകിട്ട് ആറോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ഷട്ടർ തുറക്കുന്നതിന്‍റെ ഭാഗമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഡാമിൽ ജലനിരപ്പ് ഉയരുന്നത്. ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകൾ ആദ്യം തുറക്കും. അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ…

Read More

ഇതാണ് ‘പെരുമ്പാമ്പ് ‘ ! പടുകൂറ്റന്‍ പെരുമ്പാമ്പിനെ ഉയര്‍ത്തിയത് ക്രെയിന്‍ ഉപയോഗിച്ച്; വീഡിയോ വൈറലാകുന്നു…

പാമ്പിനെ പേടിയില്ലാത്ത മനുഷ്യര്‍ അപൂര്‍വമാണ്. നേരിട്ട് ഒരു പാമ്പിനെക്കണ്ടാല്‍ പേടിച്ച് വിറയ്ക്കുന്നവരാണ് പലരും. എന്നാല്‍ മനുഷ്യര്‍ക്ക് ഒരേ സമയം പേടിയും കൗതുകവും തോന്നുന്നവയാണ് പെരുമ്പാമ്പ്. ഇപ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിരിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. പെരുമ്പാമ്പ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിട്ടും വാല് നിലത്ത് മുട്ടിനില്‍ക്കുന്നത് ഇത് കൂറ്റന്‍ പെരുമ്പാമ്പ് ആണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.

Read More

ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ കലാപം തുടരുന്നു ! ഇരുപതോളം വീടുകള്‍ കൂടി തീവെച്ചു നശിപ്പിച്ചു; എന്തു ചെയ്യണമെന്നറിയാതെ ബംഗ്ലാദേശ് സര്‍ക്കാര്‍…

നവരാത്രി ഉത്സവങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ ഹിന്ദുവിരുദ്ധ കലാപം അടിച്ചമര്‍ത്താനാകാതെ വലഞ്ഞ് ബംഗ്ലാദേശ് സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകള്‍ അക്രമകാരികള്‍ തീ വച്ചു നശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചത്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുമിലയിലെ ദുര്‍ഗാപൂജ പന്തലിലാണ് കഴിഞ്ഞ ബുധനാഴ്ച ആദ്യം കലാപമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവിടെയും സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ തള്ളിക്കയറുകയും ഭക്തന്‍മാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇവിടെ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിര്‍ത്തിരുന്നു.…

Read More

കന്യകയായ,ആരും ചുംബിക്കാത്ത ആളുകളെയാണ് അവര്‍ക്ക് ആവശ്യം ! ബോളിവുഡ് തന്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് മഹിമ ചൗധരി പറയുന്നതിങ്ങനെ…

90കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച സുന്ദരിയാണ് മഹിമ ചൗധരി. ഷാരൂഖ് ഖാന്റെ നായികയായി പര്‍ദേശ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അരങ്ങേറ്റം. ആദ്യ ചിത്രവും പാട്ടുകളും സൂപ്പര്‍ഹിറ്റായതോടെ മഹിമ അക്കാലത്തെ യുവാക്കളുടെ സ്വപ്‌നസുന്ദരിയായി മാറി.മോഡലിംഗിലൂടെയാണ് മഹിമ സിനിമയിലെത്തിയത്. ഇപ്പോള്‍ സിനിമയില്‍നിന്ന് മാറി നില്‍ക്കുന്ന നടി ബോളിവുഡ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെങ്ങനെയെന്ന് അടുത്തിടെ വിവരിക്കുകയുണ്ടായി. തന്റെ ആദ്യകാല സിനിമാ അനുഭവങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മഹിമ ബോളിവുഡിനെക്കുറിച്ച് പറയുനനതിങ്ങനെ…ആരെങ്കിലുമായി നിങ്ങള്‍ ഡേറ്റിങ് ആരംഭിച്ച ആ നിമിഷം മുതല്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങും. കാരണം, അവര്‍ക്ക് കന്യകയായ, ആരും ചുംബിക്കാത്ത ആളുകളെയാണ് ആവശ്യം. നിങ്ങള്‍ ഡേറ്റിങ് നടത്തുകയാണെങ്കില്‍ അത് ഓ…അവള്‍ ഡേറ്റിങ്ങിലാണെന്ന രീതിയില്‍ പറയും. നിങ്ങള്‍ കല്യാണം കഴിച്ചെങ്കില്‍ നിങ്ങളുടെ കരിയര്‍ അവിടെ അവസാനിക്കും. നിങ്ങള്‍ക്കൊരു കുട്ടി കൂടി ഉണ്ടെങ്കില്‍ കരിയര്‍ പൂര്‍ണമായും അവസാനിച്ചതുപോലെയാണ്. മഹിമ…

Read More

പ്രള‍യകാലമാണ്, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താം

പ്രളയബാധിത ഇടങ്ങളിലെ വീടും പറന്പുമെല്ലാം വെള്ളം മൂടിയ സ്ഥിതിക്ക് എല്ലാവരുടേയും സെപ്റ്റിക് ടാങ്കുകളും കുടിവെള്ള സ്രോതസുകളും ഒരേ നിലവാരത്തിലായിരിക്കും. വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ ദുരിതം ടോയ്‌ലറ്റിൽ പോകാനാണ്. എവിടേക്കു ഫ്ലഷ് ചെയ്യും. അങ്ങനെ കുറച്ചു ദിവസം കൊണ്ടു നാടും വീടും റോഡും എല്ലാം മനുഷ്യ വിസർജ്യം കൊണ്ടു മലിനപൂരിതമായിട്ടുണ്ടാവും. എല്ലാ ഓവുചാലുകളിലേയും അഴുക്കെല്ലാം ക്ലീൻ ആയിട്ടുണ്ടാവും! മനുഷ്യ വിസർജ്യ സന്പർക്കം കൊണ്ടുവരാവുന്ന എല്ലാ ജലജന്യ രോഗങ്ങളും ഉടൻ വരാനുള്ള സാധ്യതയേറെയാണ്. മഞ്ഞപ്പിത്തം അതിൽ ഹെപ്പറ്റൈറ്റിസ് എ എന്ന ഇനത്തിലുള്ള വൈറസ് ജന്യമായ മഞ്ഞപ്പിത്തമാണു പടരാൻ സാധ്യത കൂടുതൽ. ശ്രദ്ധയോടെ ചികിൽസിച്ചില്ലെങ്കിൽ വീണ്ടും രോഗം വരാനിടയുണ്ട്. എല്ലാവരിലേക്കും രോഗം പകരാനും സാധ്യതയേറെയാണ്. ടൈഫോയിഡ്സാല്മനെല്ല കുടുംബത്തിൽ പെട്ട ബാക്റ്റീരിയകളാണു രോഗകാരികൾ. രോഗിയുടെ അല്ലെങ്കിൽ രോഗവാഹകരുടെ വിസർജ്യത്തിലൂടെ, വെള്ളത്തിലൂടെ ചുറ്റുപാടുമുള്ള പ്രതിരോധശേഷി കുറഞ്ഞവരെയെല്ലാം ബാധിക്കാം. വയറിളക്ക രോഗങ്ങൾമലിനജലത്തിലൂടെ ഇത് കുട്ടികളിലും വയോജനങ്ങളിലുംപെട്ടെന്ന്…

Read More

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് 2.8 ശതമാനം മാത്രം;  അഞ്ചുവര്‍ഷത്തിനിടെ കുറ്റപത്രം സമര്‍പ്പിച്ചത് 14,496 കേസുകള്‍; ശിക്ഷിക്കപ്പെട്ടത് 417 കേസുകളില്‍ മാത്രം

  സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് 2.4 ശതമാനം പേരെ മാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം നാമമാത്രമാണെന്ന് വ്യക്തമാകുന്നത്. 2016 മുതല്‍ 2021 ഒക്‌ടോബര്‍ മൂന്നുവരെ സംസ്ഥാനത്ത് 14,496 പോക്‌സോ കേസുകളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 417 കേസുകളിലെ പ്രതികള്‍ക്കെതിരേ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. 2016 ല്‍ 2026 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ 196 കേസുകള്‍ മാത്രമായിരുന്നു ശിക്ഷിക്കപ്പെട്ടത്. 2017 ല്‍ 2,536 കേസുകളില്‍ 124 കേസുകളും 2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ച 2,993 കേസുകളില്‍ 67 ഉം 2019 ല്‍ 3,368 കേസുകളില്‍ 24 ഉം 2020 ല്‍ 2,581 കേസുകളില്‍ ആറ് കേസുകളും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം 992 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒറ്റക്കേസിലെ പ്രതികള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അഞ്ചു…

Read More

ആ നടനോടുള്ള പിണക്കത്തിൽ സുരേഷ് ഗോപിയുടെ ‘നോ’യ്ക്ക് നടഷ്ടമായത്  എടച്ചേന കുങ്കനെ; സൂപ്പർ താരങ്ങളുടെ കൂട്ടുകെട്ടിൽ പിറന്നതൊക്കെയും സൂപ്പർ ഹിറ്റായിരുന്നെന്ന് ഓർമിപ്പിച്ച്  ഹരിഹരൻ

മലയാളത്തിന്‍റെ ആക്ഷൻ കിംഗ് സുരേഷ് ഗോപി കരിയറില്‍ വേണ്ടന്നുവച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പഴശിരാജയിലെ എടച്ചേന കുങ്കന്‍ എന്ന ശക്തമായ വേഷം. മമ്മൂട്ടിയുമായുള്ള പിണക്കത്തെത്തുടര്‍ന്നാണ് അന്ന് സുരേഷ് ഗോപി പഴശിരാജയോട് നോ പറഞ്ഞത്. ആ സമയത്ത് മമ്മൂട്ടിയും സുരേഷ് ഗോപിയും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഒടുവില്‍ എടച്ചേന കുങ്കനായി അഭിനയിക്കാന്‍ സംവിധായകന്‍ ഹരിഹരന്‍ പ്രശസ്ത നടന്‍ ശരത് കുമാറിനെ വിളിക്കുകയായിരുന്നു. സുരേഷ് ഗോപിയെ പഴശിരാജയിലേക്ക് വിളിച്ചിരുന്നതായി ഹരിഹരനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. എന്നാല്‍, അദ്ദേഹം ‘നോ’ പറഞ്ഞു. അതോടെ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു. ആ കഥാപാത്രം ചെയ്തില്ലെങ്കില്‍ സുരേഷ് ഗോപിയുടെ കരിയറിലെ വലിയ നഷ്ടമാകും എന്നൊന്നും പറയില്ല. അദ്ദേഹത്തിന് അതിലും മികച്ച കഥാപാത്രങ്ങള്‍ ചിലപ്പോള്‍ കിട്ടുമായിരിക്കാം- ഹരിഹരന്‍ ഒരിക്കൽ വെളിപ്പെടുത്തി. ഒരു കാലത്ത് മമ്മൂട്ടി-സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ ആരവം…

Read More

 ആ നടനേയും അയാളിലെ സംവിധായകനെയും എന്നെ മോഹിപ്പിക്കുന്നുവെന്ന് ഷാജി കൈലാസ്

കഥ കേള്‍ക്കുന്പോള്‍ തൊട്ടു തുടങ്ങുന്ന രാജുവിന്‍റെ ശ്രദ്ധ ഏതൊരു സംവിധായകനേയും മോഹിപ്പിക്കുന്നതാണ്. നന്ദനത്തില്‍ തുടങ്ങി കടുവയില്‍ എത്തി നില്‍ക്കുന്ന രാജുവിന്‍റെ ചലച്ചിത്രയാത്ര വിജയിച്ച, ബുദ്ധിമാനായ, ഒരു ടോട്ടല്‍ സിനിമാക്കാരന്‍റെ യാത്രയായി കാണാനാണ് എനിക്ക് ഇഷ്ടം. ലൂസിഫറിന്‍റെ ഓരോ ഫ്രെയിമിലും രാജു കാണിച്ച ബ്രില്യന്‍സ് എനിക്ക് പ്രേരണയാണ്. മകന്‍റെ നേട്ടങ്ങള്‍ കണ്ട് സുകുവേട്ടന്‍റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. രാജുവില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ കാര്യം സാങ്കേതികതയെ കുറിച്ചുള്ള അവഗാഹമാണ്. സിനിമ ആത്യന്തികമായി സാങ്കേതികതയുടെയും കൂടി കലയാണല്ലോ… ഓരോ ലെന്‍സിന്‍റെയും പ്രത്യേകത… ലോകസിനിമയില്‍ സംഭവിക്കുന്ന സാങ്കേതികവും അല്ലാത്തതുമായ മാറ്റങ്ങള്‍… എല്ലാം രാജു മനപ്പാഠമാക്കുന്നു… കാലികമാക്കുന്നു. -ഷാജി കൈലാസ്

Read More

അന്ന് അറിയില്ലായിരുന്ന കാര്യം ഇന്ന് അറിയുമ്പോൾ..! അനിഭനയത്തിൽ ഇന്നത്തെ കുട്ടികൾ ചെയ്യുന്ന  കാര്യം ഞാനും അന്ന് ചെയ്തേനെയെന്ന് നടി മേനക

കേരളത്തില്‍ ശങ്കര്‍-മേനക കോമ്പിനേഷന് ഇത്രയും ആരാധകരുണ്ടെന്ന് അറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞ് കേരളത്തിലേക്ക് വന്നപ്പോഴാണ് ഇവിടെ ഇങ്ങനെ പ്രേക്ഷകര്‍ ചിന്തിക്കുന്നുണ്ടെന്നും ഇത്ര ഇംപാക്ട് ഉണ്ടെന്നും മനസിലായതെന്ന് നടി മേനക മുന്പ് ചെന്നൈയിലായിരുന്നപ്പോള്‍ അത് മനസിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സുരേഷിന്‍റെ കൂടെ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ മേനകച്ചേച്ചീ, എവിടെ ശങ്കരേട്ടന്‍ എന്ന് വരെ ആളുകള്‍ ചോദിച്ചിട്ടുണ്ട്. ശങ്കറിനും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്രയും ആരാധകരുള്ള കാര്യം അന്ന് സിനിമയില്‍ അഭിനയിക്കുമ്പോള്‍ അറിയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ അഭിനേതാക്കള്‍ ചെയ്യുന്ന പോലെ അന്ന് പ്ലാന്‍ ചെയ്ത് കൂടുതല്‍ സിനിമകള്‍ ചെയ്യുമായിരുന്നുവെന്ന് മേനക പറയുന്നു

Read More

വിവാദങ്ങൾക്ക് വിട… സാമന്ത വീണ്ടും സിനിമയിൽ സജീവമാകുന്നു

സാമന്തയുടെയും നാഗചൈതന്യയും വേർപിരിയലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരാധകർക്കിടയിലെ ചർച്ച. വിവാഹമോചിതരാകാൻ തീരുമാനിച്ചുവെന്ന് അറിയിച്ചതു മുതൽ ഇരുവരേയും ബന്ധിച്ച് നിരവധി ഗോസിപ്പുകളും വന്നിരുന്നു. സാമന്തയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു കമന്‍റകളിൽ ഏറെയും. ഒടുവിൽ സഹികെട്ട് സാമന്ത പ്രതികരിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ രണ്ടിന് ഇരുവരും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചന വാർത്ത അറിയിച്ചത്. ഇപ്പോൾ ഗോസിപ്പുകൾക്കെല്ലാം ഗുഡ്ബൈ പറഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് സാമന്ത. വിജയദശമി ദിനത്തിൽ താരത്തിന്‍റെ ഏറ്റവും പുതിയ സിനിമയുടെ പ്രഖ്യാപനവും നടന്നു.ഹരീഷും ഹരി ശങ്കറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. സാമന്ത നായികയാകുന്ന പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രീദേവി മൂവീസാണ് സിനിമയുടെ നിർമാണം. അതേസമയം ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. നവാഗത സംവിധായകനായ ശന്തരുബൻ ജ്ഞാനശേഖരനുമൊത്തുള്ള മറ്റൊരു ദ്വിഭാഷാ…

Read More