യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പോലിസ് കരുതുന്നത്; പരസ്യവിചാരണകേസിൽ രൂക്ഷ വിമർശനവുമായി കോടതി; പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പോലീസ് ഉദ്യോഗസ്ഥ

  കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് പോലീസ് ഉദ്യോഗസ്ഥ. പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ഹൈക്കോടതിയിൽ അഭിഭാഷകൻ മുഖേന ഉദ്യോഗസ്ഥ അറിയിച്ചു. തന്‍റെ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നു. തനിക്കും മൂന്നു കുട്ടികൾ ഉണ്ടെന്നും സംരക്ഷണ ചുമതല തനിക്കാണെന്നും കോടതിയിൽ സമർപ്പിച്ച മാപ്പപേക്ഷയിൽ പോലിസ് ഉദ്യോഗസ്ഥ പറയുന്നു. പോലീസിനെതിരേ രൂക്ഷ വിമർ‌ശനവും കോടതി നടത്തി. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പോലിസ് കരുതുന്നത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പോലീസ് റിപ്പോര്‍ട്ട്. പല കേസിലും ഇതു കാണുന്നുണ്ടെന്നും കോടതി വിമർശിച്ചു. സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുട്ടിയുടെ മനസിലുണ്ടായ മുറിവുണക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.…

Read More

ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി മോഡലിനെ കൂട്ടമാനഭംഗം ചെയ്ത കേസ്:ഒളിവിലുള്ള മൂന്നു പേര്‍ക്കായി അന്വേഷണം

peeകൊച്ചി: കാക്കനാട് ഫോട്ടോ ഷൂട്ടിനായി എത്തിയ മോഡലിനു ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി രണ്ടു ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന മൂന്നു പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ മറ്റു പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരും ഹോട്ടല്‍ ഉടമയായ യുവതിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്ന് തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി. ബേബി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ സലിംകുമാറിനെ (33) കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടന്ന ലോഡ്ജ് പോലീസ് സീല്‍ ചെയ്തു. കേസില്‍ ലോഡ്ജ് ഉടമയായ യുവതിയേയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ലോഡജില്‍ സമാനരീതിയിലുള്ള സംഭവങ്ങള്‍ മുമ്പ് നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.മലപ്പുറം സ്വദേശിനിയായ 27കാരിയാണ് പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് സംഭവം.…

Read More

പകലിരവുകളാം ഇരുകുതിരകളാല്‍; റംസാനൊപ്പം എക്‌സ്ട്രാ ഹോട്ട് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍;വീഡിയോ വൈറല്‍…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാം റീലുകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സാനിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ വീഡിയോ ആണ് തരംഗമാവുന്നത്. ‘കുറുപ്പ്’ എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരുകുതിരകളാല്‍’ എന്ന ഗാനത്തിന് അനുസരിച്ചാണ് റംസാനും സാനിയയും ചുവടുവെയ്ക്കുന്നത്. അസാധ്യമായ മെയ്വഴക്കത്തോടെയാണ് ഇരുവരും ചുവടുവെയ്ക്കുന്നത്. റംസാനൊപ്പമുള്ള സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ മുന്‍പും ശ്രദ്ധ കവര്‍ന്നിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഒരിക്കലും പരാജയപ്പെടാറില്ല,” എന്നാണ് ചില ആരാധകര്‍ വീഡിയോയ്ക്ക് നല്‍കിയ കമന്റ്. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനവും ശ്രദ്ധ നേടിയിരുന്നു.

Read More

” മുക്കുപണ്ഡം മുട്ടയിടുന്ന താറാവ്..! കോഴിക്കോട്ട് വ്യാജസ്വർണ നിർമാണ വിദഗ്ധനെ പൂട്ടാൻ പോലീസ്

സ്വന്തം ലേഖകന്‍ കോഴിക്കോട്: ബാങ്കുകളില്‍ പണയം വയ്ക്കാനായി വ്യാജ സ്വര്‍ണമുണ്ടാക്കി നല്‍കുന്ന സ്വര്‍ണാഭരണ നിര്‍മാണവിദഗ്ധനെ പൂട്ടാന്‍ പോലീസ്. മുക്കുപണ്ടം പണയംവച്ച് അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തുന്നതിനിടെ പിടിയിലായ പ്രതികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചുനല്‍കിയ തട്ടാനെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ സ്വർണപ്പ ണിക്കാരനാണെന്നാണ് പോലീസിന് പ്രതികള്‍ നല്‍കിയ മൊഴി. ഇയാളെ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാമെന്ന് കസബ പോലീസ് അറിയിച്ചു. സമാനമായ രീതിയില്‍ പ്രതികള്‍ മുക്കുപണ്ടം പണയംവച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.ശനിയാഴ്ചയാണ് മുക്കുപണ്ടം പണയംവയ്ക്കാനായെത്തിയ പ്രതികളെ കസബ പോലീസ് പിടികൂടിയത്. കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി വീട്ടില്‍ അലി അക്ബര്‍ (22) കോഴിക്കോട് കോര്‍പറേഷനു സമീപം നൂറി മഹല്‍ വീട്ടില്‍ മുഹമ്മദ് നിയാസ് (29) എന്നിവരെയാണ് കസബ എസ്‌ഐ ടി.എസ് ശ്രീജിത്തും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കല്ലായി പാലത്തിനു സമീപത്തുള്ള പണമിടപാട് സ്ഥാപനത്തില്‍ തിരക്കുള്ള…

Read More

11 വർഷത്തിനു ശേഷം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ ചർച്ച 9ന്

ചാത്തന്നൂർ: കെ എസ്ആർടിസിയിലെ ശമ്പള പരിഷ്കരണ ചർച്ച 9-ന് മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ നടക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. അംഗീകൃത സംഘടനകളായ എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ട് (ടി ഡി എഫ്) എംപ്ലോയീസ് സംഘ് (ബിഎംഎസ്) എന്നിവയുടെ പ്രതിനിധികളെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഓരോ സംഘടനയുടെയും രണ്ട് പ്രതിനിധികൾക്ക് വീതം ചർച്ചയിൽ പങ്കെടുക്കാമെന്നാണ് അറിയിപ്പ്. 11 വർഷത്തിനു ശേഷമാണ് കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണ ചർച്ച നടക്കുന്നത്.ഇതിനകം മാനേജ്മെൻറ് രൂപീകരിച്ച ഉപസമിതിയും അംഗീകൃത യൂണിയൻ പ്രതിനിധികളുമായി ആറുവട്ടം ചർച്ചകൾ നടന്നു കഴിഞ്ഞു. മറ്റെല്ലാ വിഭാഗം സർക്കാർ, ബോർഡ്, കോർപ്പറേഷൻ ജീവനക്കാർക്കും ഇതിനകം രണ്ടു തവണ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ജീവനക്കാർ മാത്രമാണ് സംസ്ഥാനത്ത് 2011…

Read More

കോൺഗ്രസിനു മുകളിൽ ആരും പറക്കില്ല, ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂ; മുതിർന്ന നേതാക്കൾക്കെതിരേ ഒളിയമ്പുമായി കെ. സുധാകരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരന്‍റെ പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് പാനല്‍ വിജയിച്ചതിനു പിന്നാലെ, മുതിര്‍ന്ന നേതാക്കള്‍ക്കു നേരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കോൺഗ്രസിനു മുകളിൽ ആരും പറക്കില്ലെന്നും ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാകൂയെന്നും സുധാകരൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍റെ പ്രതികരണം. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള എ, ഗ്രൂപ്പുകൾ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരേ രംഗത്തെത്തിയതിനു പിന്നാലെയാണ് സുധാകരന്‍റെ വിമർശനം. “കേരളത്തിന്‍റെ തെരുവുകളിലേക്കു നോക്കണം. ഇന്നലെകളില്‍ കണ്ട നൈരാശ്യം പിടിച്ച കോണ്‍ഗ്രസല്ല. ഇവിടെ ആര്‍ക്കും മാറിനില്‍ക്കാനാകില്ല. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. ഇവിടെ ചിലരെങ്കിലും ഉണ്ട്, പ്രവര്‍ത്തകരുടെ വിയര്‍പ്പു തുള്ളിയില്‍ കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ ഒരിക്കല്‍ കയറിയിരുന്നാല്‍ പിന്നെ പാര്‍ട്ടിയെ മറക്കും, പ്രവര്‍ത്തകരെ മറക്കും. എല്ലാം ഞാന്‍ ആണെന്ന തോന്നലും!…

Read More

സഹോദരന്റെ വിവാഹവിരുന്നില്‍ വന്ന ഭക്ഷണവുമായി പാപ്പിയ തെരുവിലെത്തി ! ആവശ്യമുള്ളവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് വിളമ്പി നല്‍കി…

വിവാഹവിരുന്നില്‍ ബാക്കി വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊല്‍ക്കത്തയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സഹോദരന്റെ വിവാഹവിരുന്നില്‍ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കിയ പാപിയ കര്‍ എന്ന യുവതിയാണ് കാരുണ്യത്തിന്റെ പുത്തന്‍മാതൃക തീര്‍ത്തിരിക്കുന്നത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മൊണ്ഡലാണ് ഇവരുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു. തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ ഇവരുടെ പക്കല്‍നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.

Read More

ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു

രഞ്ജിത് ജോണ്‍സംവിധായകരുടെ ബ്രഹ്‌മാണ്ഡസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാന്‍റസി സിനിമയായാലും പീരിയോഡിക് ഫിലിമായാലും വമ്പന്‍ സിനിമകളുടെ ഫസ്റ്റ് ചോയ്‌സ്. സാബു സിറിള്‍ എന്ന മലയാളി സൃഷ്ടിച്ച മായിക കാഴ്ചകള്‍ക്കായി കാത്തിരിപ്പിലാണ് എന്നും പാന്‍ ഇന്ത്യന്‍ ആരാധകര്‍. കുഞ്ഞാലി മരക്കാരും പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല. ചരിത്രവും ഫാന്‍റസിയും ചേര്‍ത്തൊരുക്കിയ രംഗങ്ങളാല്‍ ഭ്രമിപ്പിക്കുന്ന സാബു സിറിളിന്‍റെ കലാവിസ്മയം കുഞ്ഞാലി മരക്കാരിലും കാണാം. പ്രിയദര്‍ശനു കുഞ്ഞാലി മരക്കാര്‍ എന്ന വലിയ സിനിമയെടുക്കാന്‍ ധൈര്യം നല്‍കിയ പ്രൊഡക്ഷന്‍ ഡിസൈനറാണ് സാബു സിറിള്‍. ‘ ഇന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള സാങ്കേതികവിദഗ്ധന്‍. അമരം മുതല്‍ മരക്കാര്‍ വരെ നീളുന്ന കലാമാന്ത്രികം. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്‌ട്രദീപികയോടു മനസു തുറക്കുന്നു. വെല്ലുവിളി നിറഞ്ഞ സിനിമഓരോ സിനിമയ്ക്കും അതിന്‍റേതായ വെല്ലുവിളിയുണ്ടെങ്കിലും കുഞ്ഞാലി മരക്കാര്‍ക്കായി ഏറെ നാളത്തെ പഠനങ്ങളും തയാറെടുപ്പുകൾ നടത്തേണ്ടിവന്നെന്നു സാബു സിറിള്‍…

Read More

സിപിഎം പെരിങ്ങര  ലോക്കല്‍ സെക്രട്ടറി കൊല്ലപ്പെട്ട സംഭവം; അഞ്ചാം പ്രതിയുടെ ഫോൺ സംഭാഷണത്തിൽ പറ‍‍യുന്നത് ഞെട്ടിക്കുന്ന വിവരം

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി കെ.പി. സന്ദീപ് കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്‍കിയ അപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയ്‌ക്കെത്തും. കേസില്‍ തുടര്‍ അന്വേഷണത്തിനും ആയുധങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ ആവശ്യം. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിലെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. ഫോണിൽ പറഞ്ഞതു നേരോ?ഇതിനിടെ കേസിലെ അഞ്ചാം പ്രതി വിഷ്ണുവിന്‍റേതെന്നു കരുതുന്ന ഫോണ്‍ സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. ഇതില്‍ ശാസ്ത്രീയ അന്വേഷണം വേണ്ടിവരുമെന്നാണ് പോലീസ് നിഗമനം. ശബ്ദം വിഷ്ണുവിന്‍റേതെന്ന് ഉറപ്പിക്കാന്‍ പരിശോധന നടത്തും. സംഭവത്തിനു ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള ഒരു സുഹൃത്തിനെയാണ് വിളിച്ച സംഭാഷണമാണ് പുറത്തുവന്നത്. സന്ദീപുമായി മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കഴുത്തില്‍ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതാണ് ശബ്ദരരേഖയിലുള്ളത്. ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള…

Read More

വാക്‌സിനെടുക്കുമ്പോള്‍ ഇത്രയും കൂളായി ഇരിക്കാന്‍ പറ്റുമോ ! ഡോക്ടറുടെ കൃത്രിമക്കൈ കയ്യോടെ പിടിച്ച് നഴ്‌സ്…

കോവിഡിനെ ചെറുക്കാന്‍ ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ ആണെന്നിരിക്കേ പല കാരണങ്ങള്‍ കൊണ്ടും വാക്‌സിനെടുക്കാന്‍ തയ്യാറാകാത്ത ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തില്‍ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പയറ്റുന്നവരുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയില്‍ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചില്‍ കോവിഡ് വാക്സീന്‍ നിറച്ചു. കുത്തിവയ്പ്പെടുക്കാന്‍ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വച്ചതും അവര്‍ ഒന്നമ്പരന്നു. കയ്യിലെ ചര്‍മം തണുത്തു റബര്‍ പോലെ. നന്നേ വിളറിയ നിറവും. ഫിലിപ കണ്ണുരുട്ടിയൊന്നു നോക്കിയപ്പോര്‍ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി. ‘ പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാര്‍ഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കണ്‍ പ്രോസ്തെറ്റിക്കില്‍ കുത്തിവച്ച് എന്നെ ഒരു വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഡെന്റിസ്റ്റ്…

Read More