കരളിന്‍റെ ആരോഗ്യം (2) കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം

ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവർക്ക് ഉപയോഗീച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെയാണ് ബാധിക്കാറുള്ളത്. രോഗാണുബാധയുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾക്ക് മഞ്ഞപ്പിത്തം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, ബാധിക്കുന്നവരിൽ അത് നീണ്ട കാലം നിലനിൽക്കുന്ന ഒരൂ ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. അതിനും പുറമെ കരൾവീക്കം, മഹോദരം, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. സ്വന്തം ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിനും നന്നായി നിലനിർത്താനും കരളിന് സ്വന്തമായി തന്നെ കഴിവുണ്ട്. ഒരുപാട് രോഗങ്ങൾ കരളിനെ ബാധിക്കുന്നതാണ് പ്രശ്നമാകുന്നത്. ഈ പ്രശ്നങ്ങൾ നിസാരമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീർണതകളും ഗുരുതരാവസ്ഥകളും ഉണ്ടാകുന്നത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്‍റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും…

Read More

20 സാക്ഷികള്‍ കൂറുമാറി! എന്തോ കളി ഇതില്‍ നടക്കുന്നുണ്ട്; പള്‍സര്‍ സുനിയുടെ കത്തിന്‍റെ ആധികാരികത പരിശോധിക്കട്ടെ, സത്യം വന്നാല്‍ നടപടിയെടുക്കും; ബാബുരാജ്

രാഷ്്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുണ്ടായിട്ടും ആക്രമിക്കപ്പെട്ട നടിയോടൊപ്പം എത്ര പേര്‍ നിന്നു. സാക്ഷിയൊക്കെ കൂറുമാറുക എന്നതു തന്നെ ദുരൂഹമാണ്. 20 സാക്ഷികള്‍ കൂറുമാറിയത് പോലീസിന് മനസിലാക്കാന്‍ സാധിച്ചില്ല എന്ന് പറയുന്നത് തന്നെ എന്തോ കളി ഇതില്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കി തരുന്നതാണ്. പ്രോസിക്യൂട്ടര്‍ രാജിവച്ചു. ഇവര്‍ക്കൊന്നും ഇതിനോടൊന്നും ഒരു കടപ്പാടും ഇല്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. പള്‍സര്‍ സുനിയുടെ കത്തിന്‍റെ ആധികാരികത പരിശോധിക്കട്ടെ, സത്യം വന്നാല്‍ നടപടിയെടുക്കും. ആക്രമിക്കപ്പെട്ട നടി എത്ര കാലമായി ഈ കേസിന് പിന്നാലെ നടക്കുന്നു. ആ നടി മലയാള സിനിമ ചെയ്തിട്ട് എത്ര കാലമായി. അപ്പോള്‍ അതില്‍ നിന്നെല്ലാം ഇവര്‍ സ്വതന്ത്രമാക്കണം. കേസിന്‍റെ നടത്തിപ്പിന്‍റെ കാര്യത്തില്‍ പലവിധ സംശയങ്ങളുണ്ട്. അത് ശരിയായ രീതിയില്‍ അല്ല നടന്നതെന്നാണ് കരുതുന്നത്. ഇനി പുതിയൊരു അഭിഭാഷകന്‍ വന്ന് കേസ് പഠിച്ച്, സാക്ഷി വിസ്തമാരമൊക്കെ നോക്കുമ്പോള്‍ എത്രത്തോളം ഈ കേസ്…

Read More

പറ്റിച്ചിട്ടുണ്ട്! വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവര്‍ പോലും പറയും, മോനെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ എന്ന്… ധ്യാന്‍ ശ്രീനിവാസൻ

അച്ഛനും ചേട്ടനും ഉണ്ടാക്കി വച്ച ആ ഒരു ഇമേജിന് പുറത്ത് തന്നെയാണ് ഞാന്‍ ഇപ്പോഴും. അവര്‍ക്കിടയിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവര്‍ പോലും പറയും, മോനെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ എന്ന്. എന്നോടുള്ള സ്‌നേഹം കൊണ്ടാകാം അവരത് പറയുന്നത്. അച്ഛനെയും ചേട്ടനെയും കണ്ട് പഠിക്ക് എന്നാണ് അമ്മ എപ്പോഴും പറയുന്നത്. ചേട്ടന്‍ വളരെ സത്യസന്ധനായതാണ് പ്രശ്നം. ഒരാള്‍ സത്യങ്ങള്‍ മാത്രം പറയുമ്പോള്‍ മറ്റെയാളുടെ കള്ളത്തരം വേഗം കണ്ട് പിടിക്കും. അതിനാല്‍ ഇപ്പോള്‍ ഞാന്‍ സത്യം പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയാണ് വീട്ടിൽ!. വീട്ടുകാരെ സാമാന്യം നല്ല രീതിയില്‍ പറ്റിച്ചിട്ടുണ്ട്. നന്നായിക്കോട്ടെ എന്ന് കരുതി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ ഏട്ടന്‍ രണ്ട് ലക്ഷം രൂപ തന്നു. പണം ലാഭിക്കാന്‍ വേണ്ടി ആ ഹ്രസ്വ ചിത്രത്തില്‍ ഞാന്‍ തന്നെ അഭിനയിച്ചു. അങ്ങനെ രണ്ടു ലക്ഷത്തിന്‍റെ സിനിമ അര…

Read More

മൊബൈൽ ടവറിൽ കയറി  ഭീഷണി മുഴക്കിയ യുവാവ് സ്ഥിരം പ്രശ്നക്കാരൻ; ഗാന്ധിനഗറിലെ നാട്ടുകാർ പറയുന്നതിങ്ങനെ…

  ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ കന്പനിയുടെ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ് സ്ഥിരം പ്രശ്നക്കാരൻ. മുന്പും സമാന രീതിയിൽ ഇയാൾ ഭീതി ജനിപ്പിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നു പ്രദേശവാസികൾ പറയുന്നു.തൊടുപുഴ വണ്ണപ്പുറം സ്വദേശി അരുണ്‍ കുമാർ (24) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അഞ്ചു മാസം മുന്പ് മെഡിക്കൽ കോളജ് കുരിശുപള്ളി ജംഗ്ഷനിലുള്ള ടവറിൽ കയറി ഇയാൾ ഇതേ രീതിയിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇന്നലെ നടന്നത് മൂന്നാമത്തെ സംഭവമാണെന്നും ആളുകൾ പറയുന്നു. നാളുകൾക്കു മുന്പ് മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനു മുകളിൽ കയറി ഡാൻസ് കളിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് പുതിയ സംഭവം നടക്കുന്നത്. മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നതായി വിവരം അറിഞ്ഞ് ഗാന്ധിനഗർ പോലീസും കോട്ടയം അഗ്നിശമന…

Read More

എന്തുകൊണ്ട് സാധിക്കുന്നില്ല! ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇതു സംസാരിക്കുന്നത്..; റിമ കല്ലിങ്കൽ പറയുന്നു…

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തോളമായി പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇതു സംസാരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാവാത്ത വിധം അവസാനിപ്പിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതും അതുകൊണ്ടാണ്. ഇവിടെയുള്ള താരങ്ങളുടെ സംഘടന ഈ വിഷയത്തില്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. സര്‍വൈവറെയും കുറ്റാരോപിതനെയും ഒരിടത്ത് ഇരുത്താമെന്ന് പറഞ്ഞ സംഘടനയാണത്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമില്ല. മുംബൈയില്‍ സ്ത്രീകള്‍ക്ക് ഇടമില്ലാത്ത പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ലൈസന്‍സ് തന്നെ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. ഇവിടെ അതേ സംസ്‌കാരം എന്തുകൊണ്ട് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. -റിമ കല്ലിങ്കൽ

Read More

മലൈകയെ അര്‍ജുന്‍ കാണാറില്ലേ..! കിംവദന്തികള്‍ക്ക് സ്ഥാനമില്ല, സുരക്ഷിതരായിരിക്കുക; മൗനം വെടിഞ്ഞ് അര്‍ജുന്‍ കപൂര്‍

കുറച്ച് ദിവസങ്ങളായി ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും വേര്‍പിരിയുന്നു എന്ന വാര്‍ത്തയായിരുന്നു ബോളിവുഡിലെ ചര്‍ച്ചാ വിഷയം. മലൈകയെ അര്‍ജുന്‍ കാണാറില്ലെന്നും മലൈക ദിവസങ്ങളോളമായി വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ തുടരുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈയ്ക്കയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ്് അര്‍ജുന്‍ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. ‘കിംവദന്തികള്‍ക്ക് സ്ഥാനമില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക’ എന്നാണ് അര്‍ജുന്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Read More

ജോക്കോവിച്ചിന്‍റെ വീസ റദ്ദാക്കി ഓസ്ട്രേലിയ; രാജ്യം വിടണം

മെൽബണ്‍: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാരണത്താൽ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്‍റെ വീസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. ജോക്കോവിച്ചിനെ മോചിപ്പിക്കണമെന്ന് മെൽബണ്‍ കോടതി ഉത്തരവിട്ടതിന് ശേഷമാണ് സർക്കാർ വീണ്ടും താരത്തിനെതിരേ നടപടി സ്വീകരിച്ചത്. പൊതുതാത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. വീസ റദ്ദാക്കിയതോടെ മൂന്ന് വർഷത്തേക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശന വിലക്കുമുണ്ടാകും. അതേസമയം നടപടിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ച് പ്രതികരിച്ചു. കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് രാജ്യത്ത് എത്തിയതിന് പിന്നാലെയാണ് ജോക്കോയെ വിമാനത്താവളത്തിൽ തടയുകയും നിർബന്ധിത ക്വാറന്‍റൈനിലേക്ക് മാറ്റുകയും ചെയ്തത്. പിന്നാലെ താരം കോടതിയെ സമീപിച്ചു. താരത്തെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടതോടെ സർക്കാർ വെട്ടിലായി. തുടർന്ന് രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും വീസ റദ്ദാക്കിയിരിക്കുന്നത്.

Read More

ദിലീപിന് ആശ്വാസം; ചൊവ്വാഴ്ച വരെ അറസ്റ്റില്ല; ദിലീപും സഹോദരനും ഉള്‍പ്പടെ അഞ്ച്പേർ നൽകിയ മുന്‍കൂര്‍ ഹർജി മാറ്റി

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഹര്‍ജി പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചത്. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശദമായി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, ചൊവ്വാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. ദിലീപും സഹോദരൻ അനൂപും ഉള്‍പ്പടെ അഞ്ച് പ്രതികളാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് ഉൾപ്പടെ ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ക്രൈംബ്രാഞ്ച് കേസ്…

Read More

ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്‍റെ അമ്മയോടും സഹോദരിയോടും പറയാറ്..! മോശം കമന്റിന് കിടിലന്‍ മറുപടിയുമായി നടി വൈഗ

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരങ്ങൾക്കെല്ലാം പലവിധം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് തങ്ങളുടെ ആരാധകരുമായി അടുക്കാനുള്ള വഴിയാണ്. തങ്ങളുടെ ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങളും വാര്‍ത്തകളും ആരാധകരുമായി പങ്കുവയ്ക്കാനാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത്. അതേസമയം, സോഷ്യല്‍ മീഡിയയുടെ മോശം പ്രതികരണങ്ങളും അധിക്ഷേപങ്ങളും താരങ്ങള്‍ക്കു നേരിടേണ്ടി വരാറുണ്ട്. ഇത്തരക്കാരെ എങ്ങനെ നേരിടണമെന്ന് പല താരങ്ങളും കാണിച്ചു തരാറുണ്ട്. ഏറ്റവുമൊടുവിൽ ഇത്തരത്തിൽ മോശം അനുഭവമുണ്ടായത് നടി വൈഗയ്ക്കാണ്. മലയാളികള്‍ക്ക് സുപരിചിത നടിയായ വൈഗ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സിനിമയിലും ടെലിവിഷനിവുമെല്ലാം നിറ സാന്നിധ്യമായ വൈഗ മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്. അവതാരകയായും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്‍റിന് വൈഗ നല്‍കിയ കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ്. തന്നോട് മോശമായി പ്രതികരിച്ച വ്യക്തിയുടെ പ്രൊഫൈലിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു…

Read More

എല്ലാ കണ്ണുകളും ഒരേയൊരു ലക്ഷ്യത്തിലേക്ക്..! മകരവിളക്കിന് ഒരുങ്ങി ശബരിമല; 75,000 ഭക്തര്‍ക്ക് ദര്‍ശനാനുമതി

ശബരിമല: ഭക്തസഹസ്രങ്ങളുടെ കാത്തിരിപ്പിന്‍റെ പുണ്യദിനം ഇന്ന്. എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ ഭഗവാന് ശബരിമല ശ്രീകോവിലില്‍ ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും മാനത്തു കാണുന്ന സംക്രമനക്ഷത്രവും ശ്രീകൃഷ്ണപരുന്തുമെല്ലാം കൂടി ഭക്തരുടെ മനനസിനെ പുണ്യത്തിന്‍റെ കുളിര്‍മയിലേക്കു കൊണ്ടുവരുന്ന ദിനമാണിന്ന്. മകരസംക്രമപൂജ പുണ്യദിനത്തിന്‍റെ സുകൃതം നേടാനായി അയ്യപ്പഭക്തരുടെ കാത്തിരിപ്പാണ് എവിടെയും. ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2.29ന് മകരസംക്രമ പൂജ നടക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ചോടെ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുള്ള തയാറെടുപ്പ് തുടങ്ങും. ശബരിപീഠത്തിലെത്തുന്ന ഘോഷയാത്രയെ അവിടെനിന്ന് ആനയിച്ച് ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം അധികൃതര്‍ ആചാരപരമായി വരവേറ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സന്നിധാനത്തെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരണം. മകരജ്യോതി ശ്രീകോവിലിലേക്ക് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകങ്ങള്‍ ഏറ്റുവാങ്ങും. ഒപ്പമുള്ള പെട്ടികള്‍ മാളികപ്പുറത്തേക്കു കൊണ്ടുപോകും. തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി…

Read More