ഞാന്‍ പശുവിനെയും കഴിക്കും എരുമയെയും കഴിക്കും എല്ലാം കഴിക്കും! പശുവിന് മാത്രം ഈ നാട്ടില്‍ പ്രത്യേക പരിഗണനയൊന്നുമില്ല; നിഖിലയ്ക്ക് നേരെ സൈബർ ആക്രമണം

പശുവിനെ കൊല്ലാനും ഭക്ഷണമാക്കാനും പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന് നിഖില വിമൽ. പുതിയ ചിത്രമായ ജോ ആന്‍ഡ് ജോയുടെ പ്രൊമോഷന്‍റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം. ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം, എന്ന് കുസൃതി ചോദ്യമെന്ന രൂപേണ അവതാരകന്‍ ചോദിച്ചതിനാണ് താരം വ്യക്തമായി മറുപടി നല്‍കിയത്. കുതിരയെ വെട്ടുന്നതിന് പകരം കുതിരയെ മാറ്റി പശുവിനെ വെക്കാം, പശുവിനെ ആകുമ്പോള്‍ വെട്ടില്ലല്ലോ അങ്ങനെ കളിയില്‍ ജയിക്കാം എന്നാണ് അവതാരകന്‍ തന്നെ ഇതിന് ഉത്തരമായി പറയുന്നത്. ‘പശുവിനെ വെച്ചാല്‍ ജയിക്കുമോ. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന്. അത് മോളില്, നമ്മുടെ നാട്ടില്‍ വെട്ടാം. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്.…

Read More

വിവാഹ ഫോട്ടോയിൽ വധുവിന് ഒരു വായ കൂടി! ഫോട്ടോയും ഫോട്ടോഗ്രാഫറും വൈറൽ; സംഭവത്തെക്കുറിച്ച് ഫോട്ടോഗ്രാഫറായ ടാനിയ പറയുന്നത് ഇങ്ങനെ…

വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണല്ലൊ. അതിനാൽതന്നെ ആ നിമിഷങ്ങൾ സൂക്ഷിക്കാനായി എടുക്കുന്ന ഫോട്ടോകളും അത്രതന്നെ പ്രിയപ്പെട്ടതായിരിക്കും. എന്നാൽ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ജൂലിയ ഒലിവർ എന്ന വധു തന്‍റെ വിവാഹ ചിത്രം കണ്ട് ഞെട്ടി; ഫോട്ടോയിൽ തനിക്ക് ഒരു വായ കൂടി!. ടാനിയ വോൾട്ട് എന്ന യുവതിയായിരുന്നു ആ ഫോട്ടോയ്ക്ക് പിന്നിൽ. പിൻ കാഴ്ചയിൽ പെർത്ത് ബീച്ചും സൂര്യകിരണങ്ങളുമൊക്കെയുള്ള ആ ചിത്രത്തിൽ വധുമാത്രം ഒരു പ്രേതത്തെ പോലെ കാണപ്പെട്ടു. അതൊരു എഡിറ്റിംഗ് പിശക് മാത്രമാണെന്നും താനത് പരിശോധിക്കാതെ അയച്ചത് തെറ്റായിപ്പോയെന്നും ഫോട്ടോഗ്രാഫറായ ടാനിയ പറഞ്ഞു. മാത്രമല്ല ഉടൻതന്നെ ചിത്രം ശരിയാക്കി ജൂലിയയ്ക്ക് ടാനിയ ഇ മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാൽ തങ്ങൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് തമാശയായിട്ടാണ് സംഭവം എടുത്തതെന്ന് ജൂലിയയും ഭർത്താവ് ബ്രെറ്റ് ഒലിവറും പറഞ്ഞു. മറ്റെല്ലാ ചിത്രങ്ങളും വളരെ…

Read More

സന്തോഷ ദമ്പതികള്‍ സോഷ്യല്‍ മീഡിയ സ്റ്റാറ്റസില്‍ മാത്രമോ ? മരണത്തിന്‍റെ തലേന്ന് രാത്രി വിരുന്ന് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച… ദുരൂഹതയുടെ കഥയിങ്ങനെ…

സ്വന്തം ലേഖകന്‍ പറയാനുള്ളത് മെഹ്നു കേട്ടില്ലല്ലോ… എന്തായിരുന്നു വ്ളോഗര്‍ റിഫയ്ക്ക് ഭര്‍ത്താവിനോട് പറയാനുണ്ടായിരുന്നത്… അതിനുള്ള ഉത്തരമാണ് കേരള പോലീസ് റീ – പോസ്റ്റ്മോര്‍ട്ടത്തിലൂടെ തേടുന്നത്. ഇപ്പോള്‍ ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണ് കേസ്. കേരളം ഏറെ ചര്‍ച്ചചെയ്ത മരണത്തിനുള്ള ഉത്തരം അത് മെഹ്നാസിലൂടെ മാത്രമേ വരൂ എന്ന പ്രതീക്ഷയാണ് പോലീസ് പങ്കുവയ്ക്കുന്നത്. അതിനുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും. ദൂരൂഹത നീക്കണമെന്ന് ബന്ധുക്കളും മാതാപിതാക്കളും നല്‍കിയ പരാതിയില്‍ പറയുന്നു. മെഹ്നാസിനെതിരേ ഗുരുതരമായ ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് റീ- പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുത്തപ്പോള്‍ അതു കണ്ടുനില്‍ക്കാനാകാതെ ബന്ധുക്കള്‍ തിരിച്ചുപോയ ചിത്രം മന‌സിലെ വിങ്ങലാണ്. കഴുത്തിനേറ്റ് ചതവ് ഉള്‍പ്പെടെ സൂചനകള്‍ പലതാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പ്രാഥമികമായി പങ്കുവച്ചത്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണസംഘത്തിന്‍റെ കൈകളില്‍ എത്തും. തുടര്‍ന്ന്…

Read More

കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല ! ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന് സിസ്റ്റമില്ലായിരുന്നുവെന്ന് നടി നിഖില വിമല്‍…

സമകാലീന ഇന്ത്യയില്‍ ഏറ്റവും ചൂടുപിടിച്ച വിഷയങ്ങളിലൊന്നായ ബീഫ് രാഷ്ട്രീയത്തില്‍ നിലപാടു പറഞ്ഞ് പറഞ്ഞ് നടി നിഖില വിമല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പശുവുമായി ബന്ധപ്പെട്ട് തന്റെ രാഷ്ട്രീയം നടി വ്യക്തമാക്കിയത്. ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം ? എന്ന കുസൃതി ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന ഉത്തരം കേട്ടാണ് നിഖില തന്റെ നിലപാട് പറഞ്ഞത്. പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. മൃഗങ്ങളെ സംരക്ഷിക്കുന്നെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. പശുവിന് മാത്രം പ്രത്യേകമായി ഒരു പരിഗണനയില്ല. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നതല്ലേ എന്ന് നടി ചോദിക്കുന്നു.…

Read More

സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാത്ത മായ മൗഷ്മി

കുടുംബത്തിനാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. മകൻ ജനിച്ചപ്പോൾ സീരിയൽ തിരക്ക് കാരണം അവനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചില്ല. അതേ മിസിംഗ് മകൾക്കും വരാൻ പാടില്ലെന്ന് തീരുമാനിച്ചിരുന്നു. മകൾ ഇപ്പോൾ രണ്ടാം ക്ലാസിലേക്കാണ്. അഭിനയിക്കുന്നതിന് മക്കൾക്ക് എതിർപ്പ് ഒന്നുമില്ല. പക്ഷെ അമ്മ രാവിലെ പോയി വൈകുന്നേരം വരണമെന്ന് പറയും. സീരിയലിൽ അത് നടക്കില്ല. രാവിലെ പോയാൽ രാത്രി എപ്പോഴാണ് ഷൂട്ടിംഗ് കഴിയുന്നതെന്ന് അറിയില്ല. നല്ലൊരു വേഷം വന്നാൽ സിനിമ ചെയ്യും. വിവാഹത്തിന് ശേഷമാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. ഭർത്താവിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കാൻ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. നല്ല ഒരു അവസരം കിട്ടിയപ്പോൾ അഭിനയിച്ചു. പിന്നീട് നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. അഭിനയത്തിൽനിന്നും മാറിനിന്ന സമയത്ത് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു.എനിക്ക് മാരക രോഗം വന്നുവെന്നൊക്കെയാണ് കേട്ടത്. ഞാൻ സോഷ്യൽ മീഡിയയും ഫോണും ഉപയോഗിക്കാറില്ല. -മായ മൗഷ്മി

Read More

കൊതിയോടെ അത്തരം വേഷങ്ങൾക്കായി കാത്തിരിക്കുന്നു

എനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേത്. ഷൂട്ടിംഗ് തുടങ്ങി അവസാനിച്ചത് അറിഞ്ഞില്ല. കഥ കേട്ടപ്പോള്‍ എനിക്ക് കിട്ടിയ അതേ ഫീല്‍ തന്നെയാണ് സിനിമ കണ്ടപ്പോള്‍ പ്രേക്ഷകര്‍ക്കും കിട്ടിയതെന്നും പ്രതികരണങ്ങളില്‍ നിന്ന് ബോധ്യപ്പെട്ടു. അത്രയും മികച്ച രീതിയിലാണ് സംവിധായകന്‍ ആ ചിത്രം എടുത്തിരിക്കുന്നത്. സീരിയസ് റോളുകൾക്കൊപ്പം ഹാസ്യവേഷങ്ങള്‍ ചെയ്യാനും ഇഷ്ടമാണ്. പണ്ട് ചെയ്തത് പോലുള്ള കോമഡി വേഷങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കൊതിയാണ്. ഏറ്റവും ഇഷ്ടവും ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ്. വരാനിരിക്കുന്ന രണ്ട് സിനിമകളില്‍ കോമഡി ചെയ്തിട്ടുണ്ട്. പഴയത് പോലെയുള്ള കഥാപാത്രങ്ങള്‍ ഇനിയും വരുമായിരിക്കുമെന്നാണ് പ്രതീക്ഷ. -ഇന്ദ്രൻസ്

Read More

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം ! മുഖ്യമന്ത്രിയോട് അപേക്ഷയുമായി നടന്‍ മോഹന്‍ രംഗത്ത്…

എണ്‍പതുകളില്‍ തമിഴ്‌സിനിമയിലെ സൂപ്പര്‍താരമായിരുന്നു മോഹന്‍. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടു സിനിമയിലേക്ക് തിരികെയെത്തുകയാണ്. വിജയ് ശ്രി ജി സംവിധാനം ചെയ്യുന്ന ഹരയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് മോഹന്‍ നടത്തിയ ഒരു അഭ്യര്‍ഥനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്നാണ് താരം പറയുന്നത്.സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്പെയിനിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് മോഹന്റേയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടേയും അഭ്യര്‍ത്ഥന. ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ പത്ര പ്രസ്താവനയില്‍ പറയുന്നു. ആക്ഷന്‍ ഗ്രാമ…

Read More

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പും; ബാംഗ്ലൂരിൽ താമസിക്കുന്ന യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചു; ഒടുവിൽ ദിലീപിന് എട്ടിന്‍റെ പണി

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മലമ്പുഴ സ്വദേശി ബംഗളൂരു നമ്പര്‍ 10 ഗ്രാൻഡ് വില്ലേജ് രാമകൃഷ്ണപുര ഗേറ്റ് അശ്വിന്‍ സിത്താര അപ്പാര്‍ട്ടമെന്‍റില്‍ താമസിക്കുന്ന ദിലീപിനെ (38)യാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്. കാനഡയില്‍ താമസിക്കുന്ന യുവതിയുടെ അച്ഛന്‍ ആലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. 2021 ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ചാറ്റിംഗിലൂടെ അടുത്തു. വിവാഹമോചന നടപടികള്‍ നടന്നു വരുന്ന യുവതിയെ ഇയാള്‍ തന്‍റെ പിറന്നാള്‍ ആഘോഷിക്കാനായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പീഡിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ ദിലീപ് മൊബൈലില്‍ പകര്‍ത്തി. കുറച്ചുനാളുകൾക്ക് ശേഷം യുവതി തന്നില്‍നിന്ന് അകലുന്നുവെന്ന് മനസിലാക്കിയ…

Read More

വിജയ് ബാബുവിന്റെ തനിനിറം അറിഞ്ഞ ശേഷവും ആ പെണ്‍കുട്ടി എന്തിന് അവിടേക്ക് പോയി ! പീഡനങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് മല്ലിക സുകുമാരന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും മല്ലികയ്ക്കില്ല. ഇപ്പോള്‍ ദിലീപ് പ്രതിയായ കേസില്‍ താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. അവരോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂറ് ശതമാനം ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയെയും വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ യുവനടിയെയും പറ്റിയുള്ള മല്ലികയുടെ പരാമര്‍ശങ്ങള്‍ ചില അസ്വാരങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മല്ലികാ സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ…എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു ചാനലില്‍ താന്‍ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന്…

Read More

പരാതിക്കാരിയുമായുള്ള ബന്ധം എന്തായിരുന്നു; സോളാർ പീഡന കേസിൽ ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ‌ കേസിൽ സിബിഐ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ മൊഴിയെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ നേരത്തെ ചോദ്യം ചെയ്തതിന്‍റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ചോദ്യം ചെയ്തത്. പരാതിക്കാരിയുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.സോളാർ‌ കേസിൽ കോൺഗ്രസ് നേതാക്കളെ പ്രതികളാക്കിയതിനു പിന്നിൽ ഗണേഷ് കുമാറാണെന്ന് ആരോപണം ഉയർന്നിരുന്നു. ലൈംഗിക പീഡന പരാതിയിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവരുടെ പേരുകൾ കൂട്ടിച്ചേർത്തതിനു പിന്നിലും ഗണേഷായിരുന്നെന്നാണ് ആരോപണം. ഇതിന്‍റെ പശ്ചാത്തലത്തിൽ ഗണേഷിന്‍റെ പിഎയും ചോദ്യം ചെയ്യാനാണ് സിബിഐയുടെ നീക്കം. ഒരാഴ്ചയ്ക്കകം ഹാജരാകാൻ ഗണേഷിന്‍റെ മുൻ പിഎ പ്രദീപ് കോട്ടത്തലയ്ക്ക് സിബിഐ നോട്ടീസ് നൽകിയിട്ടുണ്ട്. സോളാർ പീഡന കേസിലെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം നേരത്തെ ഹൈബി ഈഡൻ എംപിയെ ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ ക്ലിഫ് ഹൗസിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

Read More