ചില കല്ല്യാണ വീടുകള്‍ പൊളിയാണ്..! ആ കല്യാണം കണ്ണൂരിലാണ്; കലവറയിലെ പണികള്‍ കൃത്യമായി നടക്കുന്നുമുണ്ട്; വീഡിയോ വൈറല്‍

ചില കല്ല്യാണ വീടുകള്‍ പൊളിയാണ്. ആട്ടവും പാട്ടും സന്തോഷവും സദ്യയും സൊറ പറിച്ചിലും എല്ലാം ചേര്‍ന്നൊരു ഒത്തുചേരല്‍ കൂടിയാണ് ചിലയിടത്ത് കല്ല്യാണ വീടുകള്‍. പരസ്പരം സഹകരിച്ചും ഭക്ഷണം പാകം ചെയ്യാന്‍ സഹായിച്ചുമൊക്കെ അയല്‍ക്കാരും നാട്ടുകാരും പങ്കുചേരുന്ന കാഴ്ച ഇന്നുമുണ്ട്. എന്നാല്‍ മിക്കവാറും അത് നാട്ടിന്‍പുറങ്ങളിലാകാം കൂടുതല്‍ കാണാന്‍ സാധിക്കുക. സ്വന്തം വീട്ടിലെ കുട്ടിയുടെ കല്യാണം എന്ന രീതിയില്‍ ഏവരും ആ കല്ല്യാണം ഏറ്റെടുക്കും. നഷ്ടമാകാത്ത ചില സന്തോഷങ്ങളും കൂടിചേരലും സഹകരണവും ഇന്നുമുണ്ടെന്ന് കാണിച്ചു തരികയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ. ഒരു കല്ല്യാണവീട്ടിലെ കലവറയിൽ നിന്നാണ് മനോഹരമായ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടിന് സമീപമുള്ള പള്ളിപ്രത്തെ കല്യാണവീട്ടില്‍ നിന്നാണ് ഈ സന്തോഷ കാഴ്ച പകര്‍ത്തിയത്. എല്‍.ജി.എം. വെഡ്ഡിങ്സ് എന്ന സ്റ്റുഡിയോയ്ക്ക് വേണ്ടി ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഷിജില്‍ ആണ് വീഡിയോ പകര്‍ത്തിയത്. കലവറയില്‍ ഭക്ഷണം…

Read More

ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല; ഇതിനൊക്ക പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം; ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ കുഞ്ഞില

ജാക്ക് ആന്‍ഡ് ജില്‍ സിനിമക്കെതിരെ പ്രത്യക്ഷവും പരോക്ഷവുമായി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ചിത്രം വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്നും ചിത്രം മോശമായിരുന്നുവെന്നുമാണ് വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി. ഇതിനൊക്കെ പൈസ ഇറക്കിയവരെ മടല് വെട്ടി അടിക്കണമെന്നും സംവിധായിക കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഞാന്‍ ജാക്ക് ആന്‍റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍…

Read More

പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍! നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി

നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണ് ഇവിടെ തിരിച്ചറിയേണ്ടത് എന്നും ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയതെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം തങ്ങള്‍ക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യത്തെ നിയമത്തിന്‍റെ ചട്ടക്കൂട് അനുസരിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഓരോ പൗരനും/പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്‍റെ കാര്യത്തില്‍ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷന്‍ 228 A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കുന്നു. നിര്‍മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ, പുതുമുഖ നടി, പോലീസില്‍ നല്‍കിയ…

Read More

ചില വിവരങ്ങള്‍ നാട്ടുകാര്‍ നല്‍കി! വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി മാല കവര്‍ന്ന സംഭവം; അബ്ദുൾ ജബ്ബാർ പോലീസ് വലയില്‍…

തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട് വയോധികയെ തലയ്ക്കടിച്ച് മൂന്നര പവന്‍റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തളിപ്പറമ്പ് പോലീസ് പിടികൂടി. ചുഴലി വളക്കൈ സ്വദേശി മുക്കാടത്തി ഹൗസില്‍ അബ്ദുള്‍ ജബ്ബാറി (51) നെയാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് പിടികൂടിയത്. കീരിയാട് തളിയന്‍ കാര്‍ത്യായനിയെ(78) യാണ് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ പ്രതി കാര്‍ത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകവെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാലയുമായി രക്ഷപെടുകയുമായിരുന്നു. വെല്‍നസ് ഉത്പന്നം വില്പന നടത്തിയിരുന്ന പ്രതി ആദ്യം വീട്ടിലെത്തിയപ്പോള്‍ കാര്‍ത്യായനി വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്നു. ഇതോടെ മടങ്ങിപ്പോയ ഇയാൾ വീണ്ടും തിരികെ വന്ന് വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കി കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിലായ വീട്ടമ്മയുടെ മാല കവര്‍ന്നശേഷം പ്രതി ഒന്നുമറിയാത്തപോലെ രക്ഷപെട്ടു. നാട്ടുകാരില്‍ ചിലര്‍ നല്‍കിയ വിവരത്തിന്‍റെ…

Read More

ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചറിഞ്ഞ കൊച്ചുമിടുക്കി! ബജ്ജിക്കടയിൽനിന്ന് രുചിയുള്ള എ പ്ലസ്

കുമരകം: ജീവിതത്തിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിച്ചറിഞ്ഞ കൊച്ചുമിടുക്കിക്കു പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്. കുമരകം 11-ാം വാർഡിൽ ചാർത്തുശേരി വീട്ടിൽ ഗിരീഷ്- രാധാദേവി ദന്പതികളുടെ മകൾ ഐശ്വര്യ ലക്ഷ്മിയാണ് 98 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത്. പത്താം ക്ലാസിൽ 94 ശതമാനം മാർക്കോടെയാണ് ഐശ്വര്യ ലക്ഷ്മി വിജയിച്ചത്. കുടുംബത്തിന്‍റെ ആശ്രയമായിരുന്ന അച്ഛൻ ഗിരീഷിന്‍റെ കാൽ പ്രമേഹം ബാധിച്ചു മുറിച്ചു മാറ്റിയതോടെ കുടുംബം പോറ്റാനുള്ള ഉത്തരവാദിത്വം അമ്മ രാധാദേവിയുടെ ചുമലിലായി. 10 മാസങ്ങൾക്ക് മുന്പ് ഗിരീഷ് മരണപ്പെടുന്നതു വരെ കുടുംബച്ചെലവുകൾക്കൊപ്പം ഭർത്താവിന്‍റെയും ഭർതൃമാതാവിന്‍റെയും ചികിത്സാ ചെലവുകളും നടത്താൻ രാധാദേവി കണ്ടെത്തിയ മാർഗം ബജ്ജിക്കടയായിരുന്നു. പഠനത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം അമ്മയെ ബജ്ജിക്കടയിൽ സഹായിക്കാനും കൊച്ചുമിടുക്കി സമയം കണ്ടെത്തി. രാവിലെയും വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കടയിൽ അമ്മയെ സഹായിക്കാനെത്തുമെങ്കിലും പഠനത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലായിരുന്നു. ഇപ്പോൾ നീറ്റ്…

Read More

ഈ കള്ള് പരിശോധിക്കണം! കള്ളുഷാപ്പിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ മദ്യപർ തടഞ്ഞുവച്ചു; ഒടുവിൽ…

കരിപ്പൂത്തട്ട്: കള്ളുഷാപ്പിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ മദ്യപന്മാർ തടഞ്ഞുവച്ചു. ഇന്നലെ രാത്രി ഏഴിനു പിണഞ്ചിറക്കുഴി 41-ാം നന്പർ കള്ളുഷാപ്പിൽ എത്തിയ ഏറ്റുമാനൂർ റേഞ്ചിലെ ഉദ്യോഗസ്ഥരെയാണ് തടഞ്ഞുവച്ചത്. തങ്ങൾ കുടിക്കുന്ന കള്ള് പരിശോധിക്കാൻകൂടി തയാറാകണമെന്നാവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥരെ പതിനഞ്ചോളം വരുന്ന മദ്യപസംഘം ഷാപ്പിനുള്ളിൽ തടഞ്ഞത്. ജി. ജയകുമാർ എന്ന ലൈസൻസിയുടെ പേരിലാണ് ഷാപ്പ് പ്രവർത്തിക്കുന്നത്. ഇന്നലെ വൈകുന്നേരമെത്തിയ ഉദ്യോഗസ്ഥർ ഷാപ്പിനുള്ളിലെ മാനേജരുടെ കൗണ്ടറിൽ കയറി ഏതാനും മിനിറ്റുകൾക്കു ശേഷം പുറത്തേക്കിറങ്ങുന്പോഴാണ് ഷാപ്പിൽ മദ്യപിച്ചുകൊണ്ടിരുന്നവർ ബഹളം വച്ച് ഉദ്യോഗസ്ഥരെ തടഞ്ഞത്. കള്ളിൽ മായമാണെന്നും അതുകൊണ്ടു കള്ളു പരിശോധിച്ച ശേഷം പോയാൽ മതിയെന്നുമാവശ്യപ്പെട്ടായിരുന്നു ഇവർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഒടുവിൽ, പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒന്നും ഇപ്പോൾ തങ്ങളുടെ കൈവശമില്ലെന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ വന്നു പരിശോധിക്കാമെന്ന ഉറപ്പും നൽകി ഉദ്യോഗസ്ഥർ മദ്യപരുടെ ഇടയിൽനിന്നു തടി തപ്പുകയായിരുന്നു.

Read More

അമ്മയും മകനും വീടിനു മുന്നിൽ കുത്തിയിരുന്നത് 13 ദിവസം ! തിരുവഞ്ചൂർ ഇടപെട്ടപ്പോള്‍…

കോട്ടയം: സ്വകാര്യ ബാങ്ക് വീട് ജപ്തി ചെയ്തതിനെത്തുടർന്നു പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മയും മകനും വീടിനു മുന്നിൽ കുത്തിയിരുന്നത് 13 ദിവസം. പ്രതിഷേധം ശക്തമായപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിൽ വായ്പ തിരിച്ചടവിനു ആറു മാസം സമയം നീട്ടി നൽകി ബാങ്ക്. കോട്ടയം മുള്ളൻകുഴി തുണ്ടിയിൽ ശകുന്തളയുടെ നാലു സെന്‍റിലുള്ള ചെറിയ വീടാണ് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തത്. അർബുദബാധയെത്തുടർന്ന് 2013ൽ ശകുന്തളയുടെ ഭർത്താവ് മരണപ്പെട്ടു. കോവിഡിൽ മുടങ്ങി 2016ൽ ഭവന വായ്പയായി 5.92 ലക്ഷം രൂപയാണ് ശകുന്തള ലോണെടുത്തത്. കോവിഡിന് മുന്പുവരെ കൃത്യമായി തവണകൾ അടച്ചുവരികയായിരുന്നു. ഇക്കാലയളവിൽ ഏകദേശം 90,000 രൂപ അടച്ചു. തുണി തേയ്ക്കുന്ന ശകുന്തളയ്ക്കും കൂലിപ്പണി ചെയ്തിരുന്ന മകൻ നിധീഷ് രാജിനും കോവിഡിന്‍റെ വരവോടെ വരുമാനം നിലച്ചപ്പോൾ ബാങ്കിലെ തിരിച്ചടവും മുടങ്ങി. തുടർന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്കു നീങ്ങിയത്. വീട് വിറ്റ് പണം അടയ്ക്കാമെന്നു…

Read More

ലേലം വീണ്ടും പുലിവാലായി! മൂന്ന് തവണ നടത്തിയിട്ടും അഴിയാതെ നിയമക്കുരുക്ക്; എരുമേലി പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരേ പരാതി

എരുമേലി: ലേലം മൂന്ന് തവണ നടത്തിയിട്ടും അഴിയാതെ നിയമക്കുരുക്ക്. എരുമേലി പഞ്ചായത്ത്‌ അധികൃതർക്കാണ് ലേലം തലവേദനയായത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ രണ്ട് കട മുറികളുടെ ലേലമാണ് കുരുക്കിലായത്. കഴിഞ്ഞ ദിവസം ഈ കടമുറികൾ ലേലം ചെയ്തതും പഞ്ചായത്ത്‌ രാജ് ചട്ടങ്ങൾ ലംഘിച്ചാണെന്നാണ് ഇപ്പോഴത്തെ പരാതി. നേരത്തെ രണ്ട് തവണ ലേലം നടന്നെങ്കിലും ചട്ട ലംഘനം ഉന്നയിച്ച് പരാതികൾ എത്തിയതോടെ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതേത്തുടർന്ന് രണ്ട് മുറികളും പട്ടിക ജാതി സംവരണമാക്കാൻ അധികൃതർ നിർബന്ധിതരായി. ഇതിന് ശേഷമാണ് മൂന്നാം തവണ കഴിഞ്ഞ ദിവസം ലേലം നടന്നത്. എന്നാൽ ഇതും ചട്ട ലംഘനം ആണെന്നാണ് ഇപ്പോഴത്തെ പരാതി. ആദ്യ തവണ ലേലം നടന്നത് കട മുറികളെ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയായിരുന്നു. ഈ ലേലത്തിൽ പങ്കെടുത്തവർ വാടകനിരക്ക് കൂടുതലാണെന്ന് അറിയിച്ച് ലേലം വിളിക്കാതെ പിന്മാറി. ഇതോടെ ലേലം പരാജയപ്പെട്ടു. അപ്പോഴാണ് നേരത്തെ…

Read More

അഭിനയത്തിൽ വളരെ താത്പര്യമാ..! സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ ബോളിവുഡിലേക്ക്; മെഡിസിന്‍ പഠനത്തിന് ശേഷം സാറചുവടുവച്ചത് മോഡലിംഗ് രംഗത്തേക്ക്…

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. സാറ തെണ്ടുൽക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാറ തെണ്ടുൽക്കൽക്കറിന് അഭിനയത്തിൽ വളരെ താത്പര്യമാണുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, പീഡിയാട്രീഷ്യയായ അമ്മ ഡോ. അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷമാണ് സാറ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന്, അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയ സാറയുടെ ബോളിവുഡ് പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യണിലധികം ആളുകളാണ് സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതേസമയം, സാറയുടെ സഹോദരൻ അർജുൻ തെണ്ടുൽക്കർ പിതാവിന്‍റെ വഴി തെരഞ്ഞെടുത്ത് നേരത്തേ തന്നെ ക്രിക്കറ്റിൽ പ്രവേശിച്ചിരുന്നു.

Read More

പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ..! രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്തപ്പോളുള്ള വീഡിയോ പുറത്ത് വിട്ട് വിടി ബൽറാം

  കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐക്കാരെ പോലീസ് അറസ്റ്റു ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് വി.ടി. ബൽറാം. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റുന്പോൾ മറുവശത്തെ വിൻഡോയിലൂടെ ഇവർ ചാടി പോകുന്ന ദൃശ്യങ്ങളാണ് ബൽറാം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പോലീസുകാർ നോക്കി നിൽകെയാണ് ഇവർ വാഹനത്തിൽനിന്നും ഇറങ്ങി പോകുന്നത്. പോലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നുവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ടവരിലൊരുത്തൻ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന്. കാക്കിയിട്ടവന്മാർ കേട്ടില്ല എന്ന മട്ടിൽ എങ്ങോട്ടോ നോക്കി നിൽക്കുന്നു. ഏത് വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതെന്നും ബൽറാം ചോദിക്കുന്നു.

Read More