സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ ബോളിവുഡിലേക്ക്? സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് 1.8 മില്യൺ ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കർ ബോളിവുഡിൽ അരങ്ങേറാനൊരുങ്ങുന്നു. സാറ തെണ്ടുൽക്കറുടെ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് ബോളിവുഡ് ലൈഫ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാറ തെണ്ടുൽക്കൽക്കറിന് അഭിനയത്തിൽ വളരെ താത്പര്യമാണുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫിന്‍റെ റിപ്പോർട്ടിൽ പറയുന്നു. നേരത്തെ, പീഡിയാട്രീഷ്യയായ അമ്മ ഡോ. അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷമാണ് സാറ മോഡലിംഗ് രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന്, അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങിയ സാറയുടെ ബോളിവുഡ് പ്രവേശത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യണിലധികം ആളുകളാണ് സാറയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതേസമയം, സാറയുടെ സഹോദരൻ അർജുൻ തെണ്ടുൽക്കർ പിതാവിന്‍റെ വഴി തെരഞ്ഞെടുത്ത് നേരത്തേ തന്നെ ക്രിക്കറ്റിൽ പ്രവേശിച്ചിരുന്നു.

Read More

അടിച്ചുതകർക്കേണ്ടിയിരുന്നത് ക്ലിഫ് ഹൗസും മുഖ്യമന്ത്രിയുടെ ഓഫീസും; എസ്എഫ് ഐയുടെ ആക്രമണം മുഖ്യമന്ത്രിയുടെ അറിവേടെയെന്ന് ഉണ്ണിത്താൻ

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവം ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ രാഷ്്ട്രദീപികയോട് പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പോലും രക്ഷയില്ലെന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്. കേരളത്തിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. നിരാലംബരുടെ ആശ്രയമാണ് എംപിമാരുടെ ഓഫീസുകൾ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ അറിവോടെയാണ് രാഹുൽഗാന്ധിയുടെ ഓഫീസിന് നേരെ ഉണ്ട ായ എസ്എഫ്ഐയുടെ അക്രമമെന്നും അദ്ദേഹം പറഞ്ഞു. ബഫർസോണ്‍ വിഷയത്തിൽ സുപ്രീംകോടതി വിധി വന്നത് മൂന്നാം തീയതിയായിരുന്നു. ഈ വിഷയത്തിൽ സർവകക്ഷിയോഗം വിളിയ്ക്കണമെന്ന രാഹുൽഗാന്ധിയുടെ നിർദേശത്തെ മുഖ്യമന്ത്രി അവഗണിച്ചു. ഒരു നടപടിയും സ്വീകരിക്കാതെ എംപിയുടെ ഓഫീസ് അടിച്ച് തകർത്തത് ജനാധിപത്യ വിരുദ്ധവും ഹീനവുമായ നടപടിയുമാണ്. സുപ്രീംകോടതിയുടെ വിധി എതിരാകാൻ കാരണം 2019 ഒക്ടോബർ മാസത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ എടുത്ത കാബിനറ്റ് തീരുമാനമാണെന്നും അതാണ് കോടതി വിധിയുടെ…

Read More

കുവൈറ്റിലേക്ക് മനുഷ്യക്കടത്ത് ; അജുവിന്‍റെ അക്കൗണ്ടിൽ നടന്നത് ലക്ഷങ്ങളുടെ സാന്പത്തിക ഇടപാട്

കൊച്ചി: കുവൈറ്റിലേക്ക് മനുഷ്യക്കടത്തു നടത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പത്തനംതിട്ട സ്വദേശി അജുമോന്‍റെ അക്കൗണ്ടിൽ നടന്നത് ലക്ഷങ്ങളുടെ സാന്പത്തിക ഇടപാടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളുടെ രവിപുരം എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ട് പരിശോധിച്ചതിൽനിന്ന് ലക്ഷങ്ങളുടെ ഇടപാടുകൾ ഈ അക്കൗണ്ട് വഴി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാൾക്ക് മറ്റു ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. അജുമോന്‍റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ഉച്ചയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും മജീദ് കുവൈറ്റിലേക്ക് കടന്നെന്ന് പോലീസ്കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി മജീദ് കുവൈറ്റിൽ തന്നെയുണ്ടെന്നാണ് പോലീസ് സ്ഥിരീകരണം. മജീദിന്‍റെ സുഹൃത്തായ കുവൈറ്റ് സ്വദേശിയുടെ സംരക്ഷണയിലാണ് ഇയാളെന്നാണ് പോലീസ് സംശയിക്കുന്നത്. കുവൈറ്റ് സ്വദേശിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അജുമോന്‍റെ പാർട്ണർക്കും പങ്കെന്നു സൂചനഅതേസമയം ഗോൾഡൻ വയ എന്ന സ്ഥാപനത്തിന്‍റെ മറ്റൊരു പാർട്ണർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇയാളെ കേന്ദ്രീകരിച്ചും പോലീസ്…

Read More

ലോകത്തെ കാത്തിരിക്കുന്നത് മീഥെയ്ന്‍ ബോംബ് ! ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ…

മഞ്ഞുപാളികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന മീഥെയ്ന്‍ വാതകം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. ഇതെപ്പറ്റി നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഇവിടത്തെ താപനില ഉയര്‍ന്ന തോതുകളിലേക്കെത്തുകയാണെന്നും ഇതു മൂലം മഞ്ഞുരുകി മീഥെയ്ന്‍ അന്തരീക്ഷത്തിലേക്കു കലരുകയാണെന്നും പറയുന്നു. സൈബീരിയയുടെ വടക്കന്‍ മേഖലകള്‍ ഉത്തരധ്രുവത്തിനു സമീപമായാണു സ്ഥിതി ചെയ്യുന്നത്. 2020ല്‍ ഉണ്ടായ ഒരു വന്‍ താപതരംഗത്തില്‍ യെനിസെ ഖറ്റാംഗ ബേസിന്‍ എന്നുള്ള ഈ സ്ഥലത്ത് കനത്ത മഞ്ഞുരുക്കം സംഭവിക്കുകയും ഇതു മൂലം ചുണ്ണാമ്പുകല്ലുകള്‍ പുറത്താകുകയും ചെയ്തു. ഇതില്‍ നിന്നാണു ചരിത്രാതീത കാലം മുതല്‍ കുടുങ്ങി കിടന്ന മീഥെയ്ന്‍ പുറത്തേക്കു പോയത്. ഈ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച നിക്കോളസ് ഫ്രോസീമാണ് പഠനത്തിനു നേതൃതം വഹിച്ചത്. സൈബീരിയയിലെ മീഥെയ്ന്‍ നിക്ഷേപം പുറത്തേക്കെത്തിയാല്‍ ഒരുപക്ഷെ അത് ലോകാവസാനത്തിനു വഴി വെക്കുമെന്നും പക്ഷേ അതു ലോകാവസാനത്തിനു തന്നെനിക്കോളസ് പറയുന്നു. ക്ലൈമറ്റ്…

Read More

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ കണ്ടാലും ഹാഷ് വാല്യുവിൽ മാറ്റം വരും; ഫോറൻസിക് അസി. ഡയറക്ടർ ഹൈക്കോടതിയിൽ അറിയിച്ച കാര്യം ഇങ്ങനെ…

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ കണ്ടാലോ, പകർത്തുകയോ, ഇതിൽ കൂട്ടിച്ചേർക്കുകയോ, നീക്കം ചെയ്യുകയോ ചെയ്താൽ ഹാഷ് വാല്യൂവിൽ മാറ്റം വരുമെന്ന് ഫോറൻസിക് അസി. ഡയറക്ടർ ദീപ ഹൈക്കോടതിയിൽ അറിയിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രോസിക്യൂഷന്‍റെ ഹർജി പരിഗണിക്കവേയാണ് ഫോറൻസിക് വിദഗ്ധദ ഓണ്‍ലൈൻ മുഖാന്തരം ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് ഹാഷ് വാല്യു മാറ്റവുമായി ബന്ധപ്പെട്ട സംശയങ്ങൾ അസി. ഡയറക്ടറോടു ചോദിച്ചു മനസിലാക്കി. കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ട സാഹചര്യമെന്താണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടു പ്രോസിക്യൂഷൻ കോടതിയിൽ നൽകി. പരിശോധന കേന്ദ്ര ഫോറൻസിക്  ലാബിൽ നടത്താംഅതേസമയം, മെമ്മറി കാർഡിന്‍റെ പരിശോധന കേന്ദ്ര ഫോറൻസിക് ലാബിൽ നടത്തുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹർജി പരിഗണിക്കവെ മെമ്മറി കാർഡ്…

Read More

രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ് ഐ പ്രവർത്തകർ; ഹരീഷ് പേരടി എഫ് ബിയിൽ കുറിച്ചതിങ്ങനെ…

കൊച്ചി: രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. നിങ്ങൾക്കെതിരേയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു എന്നാണ് ഹരീഷിന്‍റെ പ്രതികരണം. ഈ വരികൾ ഹരീഷ് ഫേസ്ബുക്കിലാണ് കുറിച്ചത്. https://www.facebook.com/hareesh.peradi.98 https://www.facebook.com/photo?fbid=1239112696629077&set=a.116429352230756    

Read More

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കും, ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് കെ.സി. വേണുഗോപാൽ;  യുഡിഎഫ് നേതാക്കൾ വയനാട്ടിലേക്ക്

തിരുവനന്തപുരം: രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ദേശീയതലത്തിലും കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കും. ഡൽഹിയിൽ സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. ഡൽഹിയിലെ എസ്എഫ്ഐ ഓഫീസിലേക്ക് എൻഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് യുഡിഎഫിന്‍റെ നേതാക്കൾ പ്രതിഷേധസമരങ്ങളുടെ ഭാഗമായി വയനാട്ടിലേക്ക് തിരിക്കും. കൽപ്പറ്റ ടൗണിൽ പ്രതിഷേധ യോഗങ്ങളും നടത്തും. പ്രതിഷേധ സമരങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള പ്രധാന നേതാക്കൾ വയനാട്ടിലെത്തി. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ.രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി.സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും സംസ്ഥാന നേതാക്കള്‍…

Read More

കോട്ടയം പനിക്കിടക്കയിൽ; ഡോക്ടർമാരുടെ കുറവ് മൂലം പനി ക്ലിനിക്കിലെ നീണ്ട ക്യൂ രോഗികളെ ബുദ്ധിമുട്ടിക്കുന്നു; കോവിഡ് നിരക്ക് ഉയരുന്നു

കോട്ടയം: ജില്ലയിൽ പനിബാധിതരേറുന്നു. കുട്ടികൾക്കും മുതിർന്നവരിലും പനിബാധിതരുടെ എണ്ണം ഒരോ ദിവസം കൂടുകയാണ്. ഒരു ദിവസം ജില്ലയിൽ 700 മുതൽ 800 വരെയാളുകൾ പനി ബാധിതരാകുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും പനിബാധിതരാൽ നിറഞ്ഞിരിക്കുകയാണ്. മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം ഉയർന്നു തന്നെയാണ്. കാലാവസ്ഥ വ്യതിയാനം മൂലമാണ് പനി വ്യാപകമാകുന്നതെന്നാണ് ഡോക്‌ടർമാർ പറയുന്നത്. വൈറൽ പനി ബാധിതരാണേറെയും. ജലദോഷം, ശക്തമായ ചുമ എന്നിവയോടു കൂടിയുള്ള പനിയാണ് ഭൂരിഭാഗം പേർക്കും. പനി മാറിയാലും പലർക്കും ചുമയും ക്ഷീണവും വിട്ടുമാറുന്നില്ല. ഇങ്ങനെയുള്ളവർ വീണ്ടും ചികിത്സ തേടിയെത്തുന്നുണ്ട്. കുട്ടികളിൽ പനിക്കൊപ്പം വയറിളക്കവുമുണ്ട്. ചില പ്രദേശങ്ങളിൽ കുട്ടികളിൽ തക്കാളി പനിയും വ്യാപകമാണ്.പനിക്കൊപ്പം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണവും കൂടുകയാണ്. 400 മുതൽ 500വരെയാണ് ഓരോ ദിവസത്തെയും കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ദിവസം 500നു മുകളിൽ എത്തിയിരുന്നു.…

Read More

റെയിൽവേയിൽ ജോലി  ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിൽ നിന്നും  വിവാഹം;  റെയിൽവേയിൽ ജോലി നല്കാമെന്ന്  പറഞ്ഞ് പണം തട്ടിപ്പും; ബിൻഷയ്ക്ക് പിന്നിൽ ഇരിട്ടി സ്വദേശിനിയായ “മാഡ’വും

കണ്ണൂർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയ സംഭവത്തിൽ പിടിയിലായ യുവതിക്ക് പിന്നിൽ ഇരിട്ടി സ്വദേശിനിയായ ‌‌‌മാഡവും. നിരവധി പേരുടെ കയ്യിൽ നിന്നായി രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇന്നലെ പിടിയിലായ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്ക് (28) കൈക്കലാക്കിയത്. കണ്ണൂർ ടൗൺ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇരിട്ടി സ്വദേശിനിയായ മാഡത്തെക്കുറിച്ചും സൂചന ലഭിച്ചത്. ഇവരുടെ നിർദേശപ്രകാരമാണ് ബിൻഷ തട്ടിപ്പ് നടത്തിയതെന്നും സൂചനയുണ്ട്. ബാസ്ക്കറ്റ്ബോൾ താരമായ ബിൻഷയ്ക്ക് റെയിൽവേയിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ, കുറച്ചുനാൾ മുന്പ് ഈ ജോലി നഷ്ടപെട്ടിരുന്നു. റെയിൽവേയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് സമ്പന്ന കുടുംബത്തിൽ നിന്നും വിവാഹം കഴിച്ച ബിൻഷ ജോലി നഷ്ടപെട്ട വിവരം ഭർത്താവിനോട് പോലും അറിയിച്ചിരുന്നില്ല. ജോലിക്ക് പോകാനായി കണ്ണൂരിലെ വാടക വീട്ടിലാണ് ഭർത്താവും കുട്ടിയുമൊത്ത് താമസിച്ചിരുന്നത്. എന്നും രാവിലെ ഭർത്താവ് ജോലിക്കായി ബിൻഷയെ റെയിൽവേ…

Read More

യൂസഫലിയുടെ ഉദ്ദേശ ശുദ്ധിയെ തിരിച്ചറിഞ്ഞില്ല; വിവാദത്തിലേക്ക്  വലിച്ചിഴച്ചത് തെറ്റെന്ന് വെള്ളാപ്പള്ളി

ചേർത്തല: ലോക കേരളസഭയെ രാഷ്ട്രീയത്തിന് അതീതമായി കാണാൻ തയാറാകണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിപക്ഷം ലോക കേരളസഭ ബഹിഷ്‌കരിച്ചതിനെതിരേ അഭിപ്രായം പറഞ്ഞതിന് പ്രവാസി വ്യവസായി എം.എ. യൂസഫലിയെ വിമർശിക്കുന്നത് അപലപനീയമാണ്. വിവാദങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നയാളാണ് യൂസഫലി. അദ്ദേഹത്തെ ഇത്തരം രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതായിരുന്നു. ലോക കേരള സഭയിലെ പരാമർശങ്ങളുടെ പേരിൽ വിമർശനവുമായി വന്ന മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ യൂസഫലിയുടെ ഉദ്ദേശ്ശുദ്ധിയെ തിരിച്ചറിഞ്ഞില്ല. പ്രവാസി വ്യവസായികൾ കേരളത്തിലെ സർക്കാർ ആശുപത്രികൾ ഏറ്റെടുക്കണമെന്ന ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയുടെ നിർദേശം അതിന് തെളിവാണ്. കേരളത്തിന്‍റെ സമഗ്രവികസനത്തിന് ഉതകുന്ന ഇത്തരം നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകാൻ പ്രവാസികൾക്ക് കഴിയുമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Read More