Chinese Brides And Beyond

Chinese women appear to be eternally younger, thanks to genes. Sometimes it’s impossible to guess the real age of a local woman single chinese ladies, so your future spouse will look stunning even when she crosses the border of her late 50s. Girls from this nation belong to the best Asian mail order brides. I did everything by myself while my household was still quick asleep. When bored, I livestream on my phone for a while, and some individuals be part of to watch me make bread. Why Chinese Brides…

Read More

ഉദയ്പൂരിലെ മുഴുവന്‍ മുസ്ലിം കച്ചവടക്കാരെയും ഉന്‍മൂലനം ചെയ്യാന്‍ ആസൂത്രിതമായി സംഘടിപ്പിച്ചതാണോ ഈ അരുംകൊലയെന്ന് സംശയിക്കണം ! ദുരൂഹതാ സ്റ്റോറിയുമായി കെ ടി ജലീല്‍…

നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തെ പിന്തുണച്ചതിന്റെ പേരില്‍ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അളവെടുക്കാനെന്ന വ്യാജേന കടയിലെത്തിയ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ ടി ജലീല്‍.രാജ്യത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ഇവരെ വിലക്കെടുത്ത് ആരെങ്കിലും ചെയ്യിച്ചതാണോ പ്രസ്തുത കൊലപാതകമെന്നാണ് ജലീലിന്റെ സംശയം. ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലാണ് ജലീല്‍ ഇക്കാര്യം പറഞ്ഞത്. ജലീലിന്റെ കുറിപ്പ് ഇങ്ങനെ… ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരിലെന്ന ലേബലില്‍ അരങ്ങേറിയത് അങ്ങേയറ്റം പൈശാചിക കൃത്യമാണ്. മനുഷ്യന്റെ തലയറുത്ത് ഈ കാപാലികര്‍ എങ്ങോട്ടാണ് നാടിനെ കൊണ്ടു പോകുന്നത്. നിന്ദ്യരും നികൃഷ്ടരുമായ ഈ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടു വന്ന് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം.…

Read More

സ്ത്രീകളെക്കാള്‍ ‘ചൊറിച്ചില്‍’ പുരുഷന്മാര്‍ക്ക് ? കാരണം കണ്ടെത്തിയ ഗവേഷക സംഘം ഞെട്ടി…

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് ഗുരുതര ചര്‍മരോഗമായ സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. തൊലിയില്‍ തിണര്‍പ്പിനും ചൊറിച്ചിലിനും കാരണമാകുന്ന ഈ അവസ്ഥ പുരുഷന്മാര്‍ക്ക് വരാനുള്ള സാധ്യത കൂടുതലാവാനുള്ള അടിസ്ഥാന കാരണം എന്താണെന്ന് ഇതുവരെ അവ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. സ്ത്രീ ഹോര്‍മോണായ എസ്ട്രാഡിയോള്‍ സോറിയാസിസിനെ നിയന്ത്രിച്ചു നിര്‍ത്തുകയാണെന്നാണു ഗവേഷകരുടെ കണ്ടെത്തല്‍. ഹോര്‍മോണിന്റെ ഈ പങ്ക് ചികിത്സാ സാധ്യതകള്‍ക്ക് അടിസ്ഥാനം നല്‍കുന്നതായി ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പഠനം ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ”കണ്ടെത്തലുകള്‍ സോറിയാസിസിലെ ലിംഗവ്യത്യാസങ്ങളുടെ തന്മാത്രാ സംവിധാനങ്ങള്‍ വെളിപ്പെടുത്തുക മാത്രമല്ല, എസ്ട്രാഡിയോളിന്റെ ശരീരശാസ്ത്രപരമായ പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണയിലേക്കു പുതിയ വെളിച്ചം വീശുകയും ചെയ്തു,” ഹമാമത്സു യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ടെത്സുയ ഹോണ്ടയെ ഉദ്ധരിച്ചുള്ള പ്രസ്താവനയില്‍ പറയുന്നു. നേരത്തെ, ക്യോട്ടോ സര്‍വകലാശാലയില്‍ ഉണ്ടായിരുന്നയാളാണ്…

Read More

എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് സമ്മതിക്കുന്നു ! പ്രൊഫസര്‍ ബാബുവിന്റെയത്ര പരിജ്ഞാനമുള്ള വ്യക്തിയല്ല താനെന്ന് കെ ബി ഗണേഷ് കുമാര്‍…

താരസംഘടനയായ ‘അമ്മ’ ക്ലബാണെന്ന ഇടവേള ബാബുവിന്റെ പരാമര്‍ശത്തിന് കൃത്യമായ മറുപടിയുമായി കെ ബി ഗണേഷ് കുമാര്‍. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ത്ഥമല്ല ചോദിച്ചത്. ചോദിച്ച കാര്യത്തിന് മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റെ അച്ഛനോടൊപ്പം വീട്ടില്‍ വാര്‍ത്ത കണ്ടിരുന്നപ്പോഴാണ് ബിനീഷ് കോടിയേരിയെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കുന്നതിനെതിരേ ഗണേഷ് കുമാറും മുകേഷും അമ്മയില്‍ ശബ്ദമുയര്‍ത്തുന്നു എന്ന് കണ്ടത്. അന്ന് ഞാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്ത എനിക്കെതിരെ ഇല്ലാത്ത കാര്യം മാധ്യമങ്ങളോട് പറയുന്നത് ശരിയാണോ എന്ന് ഞാന്‍ ഇടവേള ബാബുവിനോട് ചോദിച്ചു. പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് സത്യം പറഞ്ഞുകാണണം. പക്ഷെ വിജയ് ബാബുവിന്റെ കേസല്ല ബിനീഷിന്റേത്. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റാരോപണമായിരുന്നു അത്. പക്ഷെ വിജയ്ബാബുവിന്റേത് മാനഭംഗക്കേസാണ്. അതിജീവിതയായ പെണ്‍കുട്ടിയുടെ വിഷമത്തെ കുറിച്ചാണ് പറഞ്ഞത്. അതിനിതുവരെ ബാബു മറുപടി പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് എനിക്കയച്ചു തന്നു. എനിക്ക് ഇംഗ്ലീഷ്…

Read More

സ്വപ്‌ന സുരേഷിന് കേന്ദ്ര സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്; ഇഡി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറ‍യുന്ന കാരണം  ഇങ്ങനെ…

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള ഏജൻസിയാണ് ഇഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇല്ലെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പോലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ല. അതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും വ്യക്തമാക്കി എറണാകുളം ജില്ലാ കോടതിയിൽ ഇഡി സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെ സ്വപ്‍ന സുരേഷിന്‍റെ പാലക്കാട്ടെ ഫ്ലാറ്റിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ പോലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇഡി സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്‍നയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

Read More

അമ്മ ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ല; ജനറൽ സെക്രട്ടറിയായി തുടരുന്നത് കാര്യമായ പണിയില്ലാത്തതുകൊണ്ട്; രൂക്ഷ വിമർശനവുമായി കെ.ബി.ഗണേഷ്കുമാർ 

കൊല്ലം: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേ രൂക്ഷ വിമർശനവുമായി കെ.ബി.ഗണേഷ്കുമാർ എംഎൽഎ രംഗത്ത്. ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ല അമ്മയെന്നും ക്ലബ് ആണെങ്കിൽ തനിക്ക് ഉൾപ്പടെ മറ്റ് പലർക്കും തുടരാൻ താത്പര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരേ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം സ്വയം മാറിനിൽക്കുകയോ പ്രസിഡന്‍റ് രാജി ആവശ്യപ്പെടുകയോ ചെയ്തു. വിജയ് ബാബുവിനെതിരേയും സമാന നടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ പ്രസിഡന്‍റ് മോഹൻലാൽ അഭിപ്രായം പറയണം. അമ്മ ക്ലബ് ആണെന്ന പരാമർശം പിൻവലിച്ച് ഇടവേള ബാബു മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമ്മ ക്ലബ് ആക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തോ എന്ന കാര്യം സംഘടന വ്യക്തമാക്കണം. മുൻപ് കേസുകളിൽ ഉൾപ്പെട്ട ജഗതി ശ്രീകുമാർ, പ്രിയങ്ക തുടങ്ങിയവരെ ഒക്കെ പുതിയ സാഹചര്യത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. അമ്മയെ പൊതുസമൂഹം പ്രതീക്ഷയോടെ നോക്കുകയാണ്. തനിക്ക് മറുപടിയെന്ന പേരിൽ ഇടവേള ബാബു എഴുതിയ…

Read More

തായ്‌ലന്‍ഡിലേക്ക് മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ പിടിയില്‍…

തായ്ലാന്‍ഡിലേക്ക് ജീവനോടെ 109 മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവര്‍ തായ്ലാന്‍ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച മൃഗങ്ങളെ എക്‌സ്റേ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് തായ്ലാന്‍ഡ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ്, പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി. ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത നിത്യ രാജ, സാകിയ സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

Read More

ട്രെയിനിൽ പതിനാറുകാരിക്കുനേരേ അതിക്രമം; പ്രതികൾ ഇപ്പോഴും  ഒളിവിൽ തന്നെ; വിവരങ്ങൾ തേടി വിക്ടിം റൈറ്റ്സ് സെന്‍റർ

കൊച്ചി: ട്രെയിനിൽ പതിനാറുകാരിക്കുനേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മർദിച്ച സംഭവത്തിൽ പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ. എറണാകുളം സൗത്ത് റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമിന്‍റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ തൃശൂരിലെ വീടുകളിലും ബന്ധുവീടുകളിലുമെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ സംസ്ഥാനം വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇവർ അവസാനം ബന്ധപ്പെട്ട നന്പറുകളിലുള്ളവരുടെ സിഡിആർ ശേഖരിച്ച പോലീസ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ ജോലി ചെയ്യുന്ന എറണാകുളത്തെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിൽനിന്ന് സതേണ്‍ റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരനായ ഗാർഡ് സംഭവം അടിപിടിയായി…

Read More

പൂങ്കോഴിത്തന്തമാരുടെ ലോകം ! കല്യാണ വീട്ടില്‍ സ്വന്തം വിദ്യാര്‍ത്ഥിനിയുടെ നിതംബത്തില്‍ പിടിച്ച അധ്യാപകനും എഴുത്തുകാരനുമായ മഹാനുണ്ട്; കുറിപ്പ് ചര്‍ച്ചയാകുന്നു…

കഴിഞ്ഞ കുറേനാളുകളായി മലയാള സാഹിത്യസാംസ്‌കാരിക ലോകത്ത് സ്ത്രീകള്‍ നടത്തി വരുന്ന ചില തുറന്നു പറച്ചിലുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. നമ്മള്‍ മഹാന്മാരെന്നു കരുതിപ്പോന്ന പല സാഹിത്യകാരന്മാരുടെയും പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഇതേക്കുറിച്ച് തുറന്നെഴുത്ത് നടത്തുകയാണ് എഴുത്തുകാരി ഇന്ദു മേനോന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇന്ദുമേനോന്റെ ഈ തുറന്നെഴുത്ത്.”ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായി ഒന്നുമില്ല. എല്ലാക്കാലത്തും ലിംഗവിശപ്പ് തീരാത്ത പുരുഷന്മാരുടെ ലോകം ഇങ്ങനെ തന്നെയാണ്. മിഠായി കൊച്ചുകുട്ടികള്‍ക്ക് വാരിക്കൊടുത്തും ആത്മരഹസ്യം പാടിയും എത്ര കവികള്‍.’അവള്‍ നിന്നു ചിരിച്ചിട്ടല്ലേ? അവളെന്റെ കാറില്‍ കയറിയി അയാള്‍ക്കൊപ്പം നടന്നിട്ടല്ലേ? ഒരുമിച്ച് ചായകുടിച്ചിട്ടല്ലേ? അല്‍പ്പം കൂടി കടന്നു കഴിഞ്ഞാല്‍ അവളാ ഉടുപ്പിട്ടിട്ടല്ലെ? അവള്‍ സന്ധ്യയ്ക്ക് പുറത്തിറങ്ങിയിട്ടല്ലെ? ഹാ അവള് പോക്കു കെസ്സാണെന്നെ. അയാള്‍ക്കൊപ്പം നടന്നാല്‍ അവള്‍ക്ക് പുതിയ റോള്‍ കിട്ടുമെന്ന് കരുതിയിട്ടല്ലെ?. ഇങ്ങനെ പോയ്യോണ്ടല്ലെ, പാട്ട് പാടാന്‍ അവസരം കിട്ടിയത്?…

Read More

എസ്എച്ച്ഒയെ കാസർഗോഡിനു പറപ്പിച്ചു; ഫേസ്ബുക്കിൽ  എംഎൽഎയ്ക്ക് അഭിനന്ദനം; കമന്‍റ് ബോക്സിൽ എതിർഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞയടി…

കോട്ടയം: ജില്ലയിലെ ഒരു എസ്എച്ചഒ യെ കാസർകോഡിനു സ്ഥലം മാറ്റി ഉത്തരവിറങ്ങിയതോടെ എംഎൽഎയ്ക്കു ഫേസ്ബുക്കിൽ അഭിനന്ദനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ 62 എസ്എച്ചഒമാരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇതിൽ കോട്ടയം ജില്ലയിൽ നിന്നും നാലു എസ്എച്ച്ഒമാർക്കാണ് സ്ഥലംമാറ്റം നല്കിയത്. ഇതിൽ ഈരാറ്റുപേട്ട എസ്എച്ചഒ പ്രസാദ് എബ്രഹാം വർഗീസിനെയാണ് കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂരിലേക്ക് മാറ്റിയത്. പകരം തലയോലപ്പറന്പ് എസ്എച്ചഒ ബാബു സെബാസ്റ്റ്യനെ ഈരാറ്റുപേട്ടയിലേക്ക് നിയമിച്ചു . മേലുകാവ്, കടുത്തുരുത്തി സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരെ പരസ്പരം മാറ്റി നിയമിക്കുകയുമാണ് ചെയ്തിരിക്കുന്നത്.ഇതിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസിനെ സ്ഥലം മാറ്റിയതാണ് ഫേസ്ബേുക്കിൽ ചർച്ചയായിരിക്കുന്നത്. അടുത്തയിടെ ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിപ്പെട്ട ഒരു ബാങ്ക് ഇലക്ഷനുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകക്ഷിയിൽപ്പെട്ട ചില നേതാക്കൾ എസ്എച്ചഒയെ സ്ഥലം മാറ്റുമെന്നു ഒളിഞ്ഞു തെളിഞ്ഞും പറഞ്ഞിരുന്നു. ഇതിന്‍റെ ഫലമായിട്ടാണ് ഇദേഹത്തെ കാസർകോഡിനു തട്ടിയത്. ഈ എസ്എച്ചഒയെ…

Read More