The True Story About Hot Korean Girl That The Experts Do not Want You To Know

Either method, you’ll have to find out no much less than something throughout countless small talks. There may be awkward silences that can damage the date. Born on May 30, 1990, as Lim yoona, this South Korean actress, dancer, and singer is commonly generally recognized as simply Yoona. She is at present one of the in style ladies on the planet, in addition to one of many highest-earning South Korean artists. A Startling Fact about Hot Korean Woman Uncovered But the charm of these women isn’t restricted to the use…

Read More

Unknown Details About Hot Brazilian Girl Unmasked By The Authorities

You will also be taught some courting suggestions that ought to assist you to impress a sexy Brazilian lady. Sexy Brazilian ladies also like to make use of relationship websites to meet a man. Take advantage of Latina relationship services if you need to marry Brazilian girls. This is particularly important when your goal is to develop your love into a critical, devoted relationship. Before you decide to fly to The firm to meet your partner in person, spend a quantity of occasions attending to know the woman and learning…

Read More

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്;തുടർനടപടികൾ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഒരു മാസത്തേക്ക് എല്ലാ തുടർനടപടികളും ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ പോലീസിനു നേരിട്ട് കേസെടുക്കാൻ അധികാരമില്ലെന്ന വാദവുമായിട്ടായിരുന്നു മന്ത്രി ആന്‍റണി രാജു കോടതിയെ സമീപിച്ചത് . കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയെന്ന് പരാതിയുണ്ടെങ്കിൽ മജിസ്ട്രേട്ട് കോടതിക്ക് പരാതി നൽകണം. മജിസ്ട്രേട്ട് കോടതിയാണ് നടപടിയെടുക്കേണ്ടത്. മറിച്ച് പോലീസിനു നേരിട്ട് കേസെടുക്കാൻ നിയമപരമായി അധികാരമില്ലെന്നു ഹർജിയിൽ പറയുന്നു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തെത്തുടർന്ന് ഹൈക്കോടതിയുടെ ഭരണവിഭാഗത്തിന്‍റെ നിർദ്ദേശ പ്രകാരം കോടതിയുടെ ശിരസ്തദാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ പോലീസ് കേസെടുത്തത്. പോലീസിന് ഇത്തരത്തിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് മന്ത്രി ഉന്നയിക്കുന്നത്.കേസിൽ കുറ്റപത്രം സമർപ്പിച്ച് വർഷം 16 കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തതു ചൂണ്ടികാട്ടി…

Read More

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ് അനുഗ്രഹിക്കാനൊരുങ്ങി സന്ന്യാസി ! പെട്ടെന്ന് മുഖ്യ പുരോഹിതന്‍ ഇടപെട്ട് തിരുത്തി…

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്‍മാരുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠത്തില്‍ സന്ദര്‍ശനം നടത്തി. ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം രാഹുല്‍ സന്ദര്‍ശനം നടത്തിയത്. മഠത്തില്‍ സന്ന്യാസിമാരെ കാണുമ്പോള്‍ സന്യാസിയായ ഹവേരി ഹൊസമുട്ട് സ്വാമി ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും’ എന്ന അനുഗ്രഹം നല്‍കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതന്‍ ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് സന്ന്യാസിയുടെ അനുഗ്രഹ സംഭാഷണം നിര്‍ത്തി വയ്പ്പിച്ചത് കൗതുകമായി. ‘നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും’ എന്ന് മാത്രം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ മഠത്തിലെ സന്ദര്‍ശനം ദേശീയ മാധ്യമങ്ങളിലടക്കം പ്രധാന വാര്‍ത്തയായി. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കര്‍ണാടകയുടെ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. എന്നാല്‍ കാലങ്ങളായി ലിംഗായത്തുകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്.ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബിഎസ് യെദ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്.…

Read More

അനുമോളുടെ തലവര…ഒരു സിനിമയിൽ അഭിനയിക്കാനെത്തി ഇപ്പോൾ 40 സിനിമയിൽ എത്തിനിൽക്കുമ്പോൾ…

മലയാളികളുടെ പ്രിയനടിയാണ് അനു മോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച താരമാണ് അനുമോള്‍. ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്‍റെ വരവിനെക്കുറിച്ചും അമ്മയുടെ പിന്തുണയെക്കുറിച്ചുമൊക്കെ അനുമോള്‍ ഒരഭിമുഖത്തിൽ മനസ് തുറന്നിരിക്കുന്നു. തലവര എന്നായിരുന്നു തന്‍റെ സിനിമാ പ്രവേശനത്തെക്കുറിച്ച് അനു മോള്‍ പറയുന്നത്. അനുമോളുടെ വാക്കുകൾ ഇങ്ങനെ… എൻജിനിയറിംഗ് പഠിച്ച് ജോലിയായി കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ടുമ ൂന്ന് ദിവസം കൊണ്ട് ആ ജോലി മടുക്കുന്നു. പിന്നെ ഒരു ചാനലില്‍ ജോലി ചെയ്യുന്നു. ഒന്നരക്കൊല്ലം ജോലി ചെയ്തു. എന്‍റെ വള്ളുവനാടന്‍ ഭാഷയ്ക്ക് മലയാള സിനിമയിലൊരു സ്ഥാനമുണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. എന്‍റെ ഭാഷ കേട്ടിട്ടാണ് സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. വീട്ടില്‍ നിന്നു വിടുകയോ എനിക്ക് താല്‍പര്യമോ ഉണ്ടായിരുന്നില്ല. സിനിമയെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുന്നതൊക്കെ അങ്ങനെയായിരുന്നല്ലോ.സിനിമയില്‍വരാന്‍ മരിക്കാന്‍ വരെ തയാറായി ചിലരുണ്ട്. അങ്ങനെയുള്ളപ്പോള്‍ എന്നെത്തേടി ഇങ്ങോട്ട് വരണമെങ്കില്‍ എന്‍റെ തലയില്‍ വരച്ചിട്ടുണ്ടെന്ന് തോന്നി. എന്നാലൊന്ന്…

Read More

അവന്‍ എന്റെ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടുനടക്കുന്നത് കണ്ടപ്പോള്‍ തകര്‍ന്നു പോയി ! താന്‍ വിഷാദരോഗത്തിന് അടിപ്പെട്ടതിനെക്കുറിച്ച് ശ്രുതി രജനികാന്ത്…

മലയാളികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ചക്കപ്പഴം സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഈ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് ശ്രുതി രജനികാന്ത്. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പൈങ്കിളിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ശ്രുതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം മോഡലിങ്ങും അഭിനയവുമൊക്കെയായി മുന്നോട്ടുപോകുകയാണ്. ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ വിഷാദരോഗം അഥവാ ഡിപ്രഷന്‍ അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് ശ്രുതി തുറന്നുപറഞ്ഞിരുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു വിഷാദത്തിലകപ്പെട്ടതെന്നും നടി പറഞ്ഞു. കോയമ്പത്തൂരിലെ കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…ഏറ്റവും അടുത്തൊരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. സുഹൃത്ത് എന്ന് പറഞ്ഞാല്‍, വെറും ഒരു സുഹൃത്ത് മാത്രമല്ല, ഞാന്‍…

Read More

ലോണ്‍ ബോളിൽ ഇന്ത്യൻ വനിതാ ടീമിന് സ്വർണം;ലോണ്‍ ബോൾ അടുത്തറിയാം

ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ലോണ്‍ ബോൾ ടീം. ഫോർസ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ സ്വർണമണിഞ്ഞു. കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ വനിതാ ലോണ്‍ ബോൾ ടീം ആദ്യമായാണ് മെഡൽ സ്വന്തമാക്കുന്നത്. 17-10 എന്ന സ്കോറിന് ഇന്ത്യൻ വനിതകൾ ഫൈനലിൽ വെന്നിക്കൊടി പാറിച്ചു. ലവ്‌ലി ചൗബെ, നയൻമോനി സൈക്കിയ, രൂപ റാണി ടിർകി, പിങ്കി എന്നിവരാണ് ഇന്ത്യക്കായി ലോണിൽ ചരിത്രം കുറിച്ചത്. സെമിയിൽ കരുത്തരായ ന്യൂസിലൻഡിനെ 16-13ന് അട്ടിമറിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശം. ലോണ്‍ ബോൾ അടുത്തറിയാംലോണ്‍ ബോൾ എന്ന മത്സരം കോമണ്‍വെൽത്ത് ഗെയിംസ് ആരംഭിച്ച 1930 മുതൽ അരങ്ങേറുന്നു. ഒരു ചെറിയ ഗോളവുംു വലിയ ഗോളങ്ങളും പച്ചപ്പുള്ള മത്സര പ്രതലവുമാണ് ലോണ്‍ ബോളിനു വേണ്ടത്. ഗോളങ്ങളുടെ രണ്ടു ഭാഗങ്ങൾ ചെറുതായി പരന്നിരിക്കും. ചെറിയ ഗോളത്തെ ജാക്ക് അല്ലെങ്കിൽ കിറ്റി എന്നാണ് വിളിക്കുന്നത്. ചെറിയ…

Read More

ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന് ! തായ് വാനെക്കുറിച്ചുള്ള പെലോസിയുടെ പരാമര്‍ശം ദക്ഷിണ ചൈനാക്കടലിനെ ചൂടുപിടിപ്പിക്കുമ്പോള്‍…

യു.എസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം ചൈനീസ് ഭരണകൂടത്തെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഇതുകൂടാതെ തായ്വാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നു തായ്‌വാനെ വിശേഷിപ്പിച്ച പെലോസിയുടെ പ്രസ്താവന എരിതീയില്‍ എണ്ണ പോലെയായി. തായ്വാന്‍ പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി. തായ്വാന്‍ കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്വാന്‍ സന്ദര്‍ശിക്കുന്നത് അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി. തായ്വാന്‍ കടലിടുക്കില്‍ തല്‍സ്ഥിതി തുടരുന്നതിനെയാണ് ഞങ്ങള്‍ പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. തായ്വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു. തായ് വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം…

Read More

ആരോഗ്യരക്ഷയ്ക്ക് ഔഷധക്കാപ്പി

രോഗങ്ങളകറ്റി ആരോഗ്യമുണ്ടാക്കാൻ കർക്കടകത്തിൽ പ്രത്യേകം ശ്രദ്ധ നൽകേണ്ടതുണ്ട്.അധികം പണച്ചെലവില്ലാതെ ചെയ്യാവുന്ന നിരവധി ആരോഗ്യ സംരക്ഷണ ഉപാധികൾ ആയുർവേദത്തിൽ പറയുന്നു. അതിലൊന്നാണ് ഔഷധക്കാപ്പി. ഇലകൾ ഉണക്കാതെയുംതുളസിയില, പനികൂർക്കയില, മല്ലി, ജീരകം, ചുക്ക്, കരുപ്പെട്ടി ഇവ ചേർത്തുണ്ടാക്കിയ ഔഷധക്കാപ്പി വളരെ നല്ലതാണ്. ഔഷധങ്ങൾ ഉണക്കി പൊടിച്ചെടുത്ത് തേയില, കാപ്പിപ്പൊടി എന്നിവയ്ക്ക് പകരം ഇട്ടാൽ മതിയാകും. ഇലകൾ ഉണക്കാതെയും ചേർക്കാം. കുട്ടികൾക്ക് എരിവുകുറച്ച്ഗ്രീൻടീ, ചായ, കാപ്പി എന്നിവയ്ക്കു പകരം രാവിലെയും വൈകുന്നേരവും ചെറുചൂടോടെ ഔഷധക്കാപ്പി ഉപയോഗിക്കാം.എരിവ് കുറച്ചാണ് കുട്ടികൾക്കു വേണ്ടി തയാറാക്കേണ്ടത്. അസിഡിറ്റിയുള്ളവർഅസിഡിറ്റി കൂടുതലുള്ളവർ ആഹാരശേഷമേ കുടിക്കാവൂ. അല്ലാത്തവർ ആഹാരത്തിന് അര മണിക്കൂർ മുമ്പ് കുടിക്കുന്നത് കൂടുതൽ പ്രയോജനം ലഭിക്കും. പ്രതിരോധശേഷിക്ക്തണുപ്പ്, ദഹനക്കേട് എന്നിവയകറ്റി ശരീരത്തിൽ ആവശ്യത്തിന് ചൂട്, വിശപ്പ് എന്നിവയുണ്ടാകുന്നു. പകർച്ച വ്യാധികൾ അകറ്റാൻ ആവശ്യമായ രോഗപ്രതിരോധശേഷി വർധിക്കുന്നു. ചുക്ക് കാപ്പി, പനിക്കാപ്പി, കരുപ്പെട്ടിക്കാപ്പി ഔഷധക്കാപ്പിക്ക് ചുക്ക് കാപ്പി, പനിക്കാപ്പി,…

Read More

അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡ്;  വള്ളത്തിലുണ്ടായിരുന്നത് പൊന്നാനി സ്വദേശികൾ

വൈപ്പിന്‍: കടല്‍ക്ഷോഭത്തില്‍പെട്ട് രണ്ട് എന്‍ജിനുകളും തകരാറിലായി ആഴക്കടലില്‍ ഒഴുകി നടന്ന മത്സ്യബന്ധന വള്ളത്തെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യ തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. കഴിഞ്ഞമാസം 30ന് പൊന്നാനിയില്‍നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട റാഷിദാ മോള്‍ എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. പൊന്നാനി വള്ളുവന്‍പറമ്പില്‍ പടിഞ്ഞാറേക്കര ബാലന്‍ – 60, താനൂര്‍ സ്വദേശികളായ ഇല്ലത്തുപറമ്പില്‍ മുഹമ്മദ് ഫബിന്‍ ഷാഫി – 38, കുറ്റിയാം മാടത്ത് ഹസീന്‍കോയ – 45, ചെറിയകത്ത് അബ്ദുള്‍ റസാക്ക് – 42, ഇല്ലത്തുപറമ്പില്‍ അബ്ദുള്ള – 58 എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ കൊച്ചിക്ക് പടിഞ്ഞാറ് 26 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടന്നിരുന്ന വള്ളത്തെ കോസ്റ്റ് ഗാര്‍ഡിന്‍റെ അര്‍നേഷ് എന്ന കപ്പലാണ് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വൈകുന്നേരം കൊച്ചിയിലെത്തിച്ച മത്സ്യത്തൊഴിലാളികളെ പിന്നീട് ഫിഷറീസ് ഡെപ്യൂട്ടി…

Read More