തെരുവുനായയെ ബൈക്കിനു പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചതായി പരാതി;ചോദ്യം ചെയ്തയാൾക്ക് ഭീഷണി

ചെറായി: തെരുവുനായയെ മോട്ടോര്‍ ബൈക്കിനു പിന്നില്‍ കെട്ടിവലിച്ചിഴച്ചതായി പരാതി. മുനമ്പം രവീന്ദ്ര പാലത്തിനു സമീപം ബീച്ച് റോഡില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതേ തുടര്‍ന്ന് നായയുടെ കൈകാലുകള്‍ ഉരഞ്ഞ് പൊട്ടി രക്തം ഒലിച്ചു. സമീപത്തായി പീലിംഗ് ഷെഡ് നടത്തുന്നയാളാണ് ഈ ക്രൂരത ചെയ്തതെന്ന് പരിസരവാസികള്‍ അറിയിച്ചു. ചിലര്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ ദയ അനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്‍റ് ടി.ജെ. കൃഷ്ണന്‍ സ്ഥലത്തെത്തി നായയെ ചെറായിയിലെ മൃഗാശുപത്രിയില്‍ കൊണ്ട്‌പോയി ചികിത്സ നല്‍കി. മുനമ്പം പോലീസില്‍ പരാതി നല്‍കുമെന്ന് ഇദേഹം അറിയിച്ചു.

Read More

വിവാഹവാഗ്ദാനം നല്‍കി യൂട്യൂബറില്‍ നിന്ന് നടി ദിവ്യാഭാരതി തട്ടിയത് 30 ലക്ഷം ! നടിയ്‌ക്കെതിരേ ഉയരുന്ന ആരോപണം ഇങ്ങനെ…

തമിഴ് നടി ദിവ്യാ ഭാരതിയ്‌ക്കെതിരേ പരാതിയുമായി യൂട്യൂബര്‍. പണംതട്ടിപ്പു കേസിലാണ് നടിക്കെതിരേ യൂട്യൂബറിന്റെ പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബര്‍ ആനന്ദരാജ് പോലീസില്‍ നല്‍കിയ പരാതി. കൊഡൈക്കനാല്‍ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോയില്‍ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്യയെ സമീപിക്കുന്നത്. ഇരുവരും തമ്മില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാല്‍ വിവാഹക്കാര്യം പറയുമ്പോള്‍ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പല സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി തന്നില്‍ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു. പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ആനന്ദരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്‌നമാകും; ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരാണ് തെറിവിളിക്കുന്നതെന്ന് മഞ്ജു പത്രോസ്

തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്. അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളതുപോലെതന്നെ എനിക്കും എന്‍റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്‍റെ വേവ് ലെങ്തുള്ളവരെയെ സ്‌നേഹിക്കാന്‍ പറ്റൂ. അവര്‍ക്കും അങ്ങനെയല്ലെ. രജിത് സാറിനെ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ. അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്‌നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മിണ്ടാതെ നിന്ന് കേള്‍ക്കണമെന്നാണ്, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. -മഞ്ജു പത്രോസ്

Read More

മനസ്സുവച്ചാല്‍ മരത്തിലും കയറും ! പ്ലാവില്‍ കയറി ചക്കയിടുന്ന കൊമ്പന്റെ വീഡിയോ തരംഗമാവുന്നു…

ആനകള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചക്ക. ചക്ക പഴുക്കുമ്പോള്‍ മണമടിച്ച് നാട്ടിലിറങ്ങുന്ന കാട്ടാന പലപ്പോഴും മനുഷ്യര്‍ക്ക് ഉപദ്രവമാവാറുമുണ്ട്. മൂത്തുപഴുത്തു നില്‍ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ പിടിച്ചു കുലുക്കി ചക്കയിടാനായിരിക്കും ആന ആദ്യം ശ്രമിക്കുക. എന്നാല്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ പ്ലാവില്‍ കയറിയും ആന ചക്ക പറിക്കും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ ഉയരത്തിലുള്ള ചക്കയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ആന പറിച്ചെടുത്തത്. ഈ വീഡിയോ കണ്ടാല്‍ ആരും കൈയടിച്ചുപോകുമെന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. കാടിനോട് സമീപത്തുള്ള ഒരു കുടിലിന് സമീപത്തെ പ്ലാവില്‍ കയറി ആന ചക്കപറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആന ചക്കയിടുന്നത് കണ്ട് വീഡിയോ പകര്‍ത്താന്‍ പറയുന്നതും വീഡിയോയില്‍ കാണാം വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്, നിരവധി പേര്‍ റീട്വീറ്റ് ചെയ്യുകയും…

Read More

കപടവാഗ്ദാനവും വിവാഹവാഗ്ദാനം നല്‍കുന്നത് പാലിക്കാനാവാതെ പോകുന്നതും തികച്ചും വ്യത്യസ്ഥം ! സുപ്രീംകോടതിയുടെ നിരീക്ഷണം…

വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനക്കേസുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യത്യസ്ഥമായ നിരീക്ഷണവുമായി സുപ്രീംകോടതി. ആത്മാര്‍ഥതയോടെ വിവാഹവാഗ്ദാനം നല്‍കി അതു പാലിക്കാന്‍ കഴിയാതെ പോകുന്നതും കപട വിവാഹ വാഗ്ദാനം നല്‍കുന്നതും വ്യത്യസ്തമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഒന്നിച്ചു താമസിച്ചിരുന്ന യുവാവ് വിവാഹം കഴിക്കാന്‍ തയ്യാറാവാതെ വന്നതോടെ യുവാവിനെതിരെ എടുത്ത പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ എം ദീപക് പവാര്‍ എന്നയാള്‍ക്കെതിരേയാണു പോലീസ് കേസെടുത്തിരുന്നത്. 2009 മുതല്‍ 2011 പെണ്‍കുട്ടിയും ഇയാളും ഒരുമിച്ച് താമസിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ല്‍ പെണ്‍കുട്ടി യുവാവിനെതിരേ പീഡനക്കേസ് നല്‍കി. യുവതിയുടെ പരാതിക്ക് എതിരേ യുവാവ് മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതു സമൂഹത്തിനെതിരായ വിപത്താണ് എന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. പക്ഷെ പരസ്പര സമ്മതത്തോടെ ഒരുമിച്ചു ദീര്‍ഘകാലം താമസിച്ചിട്ടു പിരിഞ്ഞതാണ് വാദിയും പ്രതിയുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പീഡനക്കേസ് ചുമത്തുന്നതു നിയമ…

Read More

ന്നാ താൻ കേസ് കൊട്..! ആലപ്പുഴ ഭാഷ വെപ്പുപല്ലിൽതട്ടി കാസർകോഡ് ഭാഷയായെന്ന് ചാക്കോച്ചൻ

ന്നാ താൻ കേസ് കൊട് എന്ന സിനിമയിൽ കാസർഗോഡ് ഭാഷയാണ് സംസാരിക്കുന്നത്. അതെനിക്ക് വശമില്ല. കാസർഗോഡ് ഭാഷതന്നെ കഥാപാത്രം സംസാരിക്കണമെന്ന് തുടക്കത്തിൽ തീരുമാനമില്ലായിരുന്നു. അപ്പോഴാണ് ഒരു പാട്ടിനുവേണ്ടി ചെറിയൊരു ഡയലോഗ് കാസർഗോഡ് ഭാഷയിൽ സംസാരിച്ച് നോക്കിയത്. ആ രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോൾ സംവിധായകൻ രതീഷ് ഇതുനന്നായിട്ടുണ്ടെന്നും അതുകൊണ്ട് സിനിമയിൽ മൊത്തം ഇതേ സ്ലാംഗ് ഉപയോഗിക്കാമെന്നും പറയുകയായിരുന്നു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കുവേണ്ടി വെപ്പ് പല്ല് ഉപയോഗിച്ചിരുന്നതുകൊണ്ട് ഉള്ളിൽ നിന്ന് ആലപ്പുഴ ഭാഷ വന്നാലും പല്ലിൽ തട്ടി പുറത്ത് വരുമ്പോൾ കാസർകോട് ഭാഷയാകും. ദേവദൂതർ പാടി എന്ന ഗാനത്തിന് വേണ്ടി ഡാൻസ് അറിയാത്ത ആളെപ്പോലെ ഡാൻ‌സ് കളിക്കുന്നത് കണ്ട് നായിക ഗായത്രി വിചാരിച്ചു എനിക്ക് യഥാർഥത്തിൽ ഡാൻസ് കളിക്കാൻ അറിയില്ലെന്ന്. –കുഞ്ചാക്കോ ബോബൻ

Read More

ഞാൻ പ്രതികരിക്കുന്നത് എന്തുകൊണ്ട്? ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

സംഘടനയായാലും, സാമൂഹ്യ വിഷയങ്ങളിലായാലും ഞാന്‍ എന്‍റെ കാര്യം തുറന്ന് പറയും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളോട് സമൂഹത്തിലേക്ക് ഇറങ്ങി വരണമെന്ന് ഞാന്‍ പറയാറുണ്ട്. ചിലര്‍ക്ക് കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകുമോ, അവസരം നഷ്ടമാകുമോ എന്നൊക്കെ ഭയമുണ്ട്. ഞാന്‍ സ്റ്റുഡിയോയിലൊക്കെ എന്ത് കാര്യമുണ്ടായാലും തുറന്ന് പറയും. ആദ്യമൊക്കെ അവള്‍ക്ക് അഹങ്കാരമാണെന്ന് പറയും. പിന്നീടാണ് അത് ആ സ്ത്രീയുടെ പ്രകൃതമാണെന്ന് മനസിലാവുക. നമ്മള്‍ ചെയ്യുന്ന ജോലിയില്‍ മികച്ചതാണെങ്കില്‍ മുന്നോട്ട് പോകുന്തോറും പ്രതികരിക്കാനുള്ള സ്‌പേസ് കൂടുതലായി ലഭിക്കും. എനിക്ക് പ്രതികരിക്കാതിരുന്നില്ലെങ്കില്‍ വലിയ കുറ്റബോധം തോന്നും. അതുകൊണ്ട് മിണ്ടാതിരിക്കാന്‍ തോന്നാറില്ല. ഇതിനൊരു മറുപടി നല്‍കാത്തത് ഭയപ്പെടുന്നത് പോലെയല്ലേ, എന്തിനാണ് നമ്മള്‍ ഭയപ്പെടുന്നത്. തെറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. -ഭാഗ്യലക്ഷ്മി

Read More

പൊടിപോലുമില്ല കണ്ടുപിടിക്കാൻ..! വധശ്രമക്കേസിൽ വിധികേൾക്കുന്നതിനിടെ പ്രതിക്കൂട്ടിൽ നിന്നും ഇറങ്ങിയോടി പ്രതി; പിന്നാലെ ഓടിയിട്ടും കണ്ടെത്താനാകാതെ പോലീസ്

മുക്കൂട്ടുതറ: അഞ്ച് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും കോടതി വിധിച്ചപ്പോൾ പ്രതിക്കൂട്ടിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ട പ്രതിക്കായി എരുമേലി പോലീസ് അന്വേഷണം തുടങ്ങി. പ്രതി എരുമേലി പോലീസ് സ്റ്റേഷൻ പരിധിക്കടുത്തുള്ള വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആളായതിനാൽ വെച്ചൂച്ചിറ പോലീസും അന്വേഷണം നടത്തുന്നുണ്ട്. മുക്കൂട്ടുതറയിൽ ബാർബർ ഷോപ്പ് നടത്തുന്നയാളെ മർദിച്ച കേസിലാണ് വിധിക്ക്‌ മുമ്പ് പ്രതികളിൽ ഒരാൾ കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കോട്ടയം സെഷൻസ് കോടതിയിലായിരുന്നു സംഭവം. ചാത്തൻതറ സ്വദേശി കണ്ണന്താനം താഹ (41) ആണ് രക്ഷപ്പെട്ടത്. ഇയാളും സഹോദരൻ തൗഫീഖ്, സുഹൃത്ത് മുക്കൂട്ടുതറ ഓലക്കുളം സ്വദേശി ഹരി എന്നിവരായിരുന്നു കേസിലെ പ്രതികൾ. ശിക്ഷ വിധിക്കുകയാണെന്ന് ജഡ്ജി അറിയിച്ചതോടെ താഹ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് പ്രതിക്കായി…

Read More

പ്രായം പത്തൊമ്പത്,ആറരമാസം ഗർഭിണി; യുവാവുമായി താമസം തുടങ്ങിയിട്ട്  ഏഴ് മാസം പിന്നിട്ടപ്പോൾ തൂങ്ങിമരണം; സഞ്ചിമയുടെ ജീവിതത്തിലും  സ്ത്രീധനം വില്ലനാകുമ്പോൾ…

പത്തനംതിട്ട: ആറര മാസം ഗര്‍ഭിണിയായ 19 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. റാന്നി മന്ദിരംപടി നാലുസെന്‍റ് കോളനി പള്ളിക്കല്‍ വീട്ടില്‍ സഞ്ചിമ (അച്ചു-19)യുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30ന് തൂങ്ങിമരിച്ചതിന് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് റെജിയുടെ മകന്‍ ആര്‍. അഖിലാണ് (26) റിമാന്‍ഡിലായത്. ആത്മഹത്യാപ്രേരണ, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്ത സഞ്ചിമയും അഖിലും ഒരുമിച്ചു വാടകയ്ക്ക് താമസിച്ചുവന്ന മന്ദിരംപടിക്കുസമീപം നാലുസെന്‍റ് കോളനിയിലെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ ഷാള്‍ കൊണ്ട് തൂങ്ങിമരിച്ചുവെന്നാണ് കേസ്. സംഭവസമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും ഒരുമിച്ചു താമസിച്ചതുടങ്ങിയത്. അഖില്‍ സ്ഥിരമായി സഞ്ചിമയെ മര്‍ദ്ദിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഞായര്‍ രാവിലെയും വഴക്കും മര്‍ദ്ദനവും ഉണ്ടായി, ആറര മാസം ഗര്‍ഭിണിയായ യുവതിയെ ഇയാള്‍ കല്ലെടുത്തെറിഞ്ഞു പുറത്ത് മുറിവേല്പിക്കുകയും ചെയ്തു.…

Read More

ഓര്‍മകള്‍ മാത്രം ! നാഗചൈതന്യയ്‌ക്കൊപ്പം ഒന്നിച്ചു താമസിച്ച വീട് വന്‍തുക നല്‍കി തിരികെ വാങ്ങി സാമന്ത

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു സാമന്ത-നാഗചൈതന്യ താരജോഡികള്‍ തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിവാഹശേഷം നാഗചൈതന്യയുമൊത്ത് ജീവിച്ചിരുന്ന വീട് വന്‍വില നല്‍കി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരു വെബ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ തെലുങ്ക് താരമായ മുരളി മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പക്കല്‍ നിന്നുമാണ് നാഗചൈതന്യയും സമാന്തയും അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരുന്നത്. വിവാഹശേഷം സമാന്തയും നാഗചൈതന്യയും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള ഈ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. അതോടെ ഈ അപ്പാര്‍ട്ട്‌മെന്റ് മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷം മനസ്സിനിണങ്ങിയ ഒരു വീട് കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു സമാന്ത. പല വീടുകളും വാങ്ങാന്‍ പദ്ധതിയിട്ടെങ്കിലും ഒന്നിലും തൃപ്തി തോന്നാതിരുന്ന താരം തനിക്ക് ഏറ്റവും യോജിച്ച ഇടം പഴയ അപ്പാര്‍ട്ട്‌മെന്റാണെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അതേസമയം അപാര്‍ട്ട്‌മെന്റിന്റെ പുതിയ ഉടമ അത്…

Read More