ഒരു സിനിമാ പരസ്യത്തെപ്പോലും നിങ്ങൾ ഭയപ്പെടുന്നോ..‍? സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം; രോഷത്തോടെ ബെന്യാമിൻ

കൊച്ചി: “ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്‍റെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ഏഴുത്തുകാരൻ ബെന്യാമിൻ. ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നുവെന്ന് സർക്കാരിനെ വിമർശിച്ച് ഇടതു സഹയാത്രികൻ കൂടിയായ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. സിനിമ തിയേറ്ററിൽ തന്നെ കാണാൻ ആണ് തീരുമാനം

Read More

ഇനി പിടികിട്ടാനുള്ളത് പ്രധാന പ്രതികളെ…! ഇര്‍ഷാദ് വധം; ഒരാള്‍കൂടി പിടിയില്‍, പ്രധാന പ്രതികള്‍ ഗള്‍ഫില്‍; അറസ്റ്റിലായത് പത്തുപേര്‍

സ്വന്തം ലേഖകൻ കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കര ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായതോടെ പിടിയിലായ പ്രതികളുടെ എണ്ണം പത്തായി. ഇനി പ്രധാന പ്രതികളെയാണ് പിടികിട്ടാനുള്ളത്. കൊലപാതകം ആസൂത്രണം ചെയ്ത കൈതപ്പൊയില്‍ 916 നാസര്‍ എന്ന എന്ന സ്വാലിഹും സഹോദരനുമാണ് ഗള്‍ഫിലുള്ളത്. ഈ സംഭവത്തില്‍ പങ്കുള്ള സൂപ്പിക്കടയിലെ ഷമീറിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസു കഴിഞ്ഞിട്ടില്ല. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം സ്വദേശിയും വൈത്തിരി അംബേദ്കര്‍ കോളനിയില്‍ താമസക്കാരനുമായ ശക്തിവേലിനെ (38) ആണ് പെരുവണ്ണാമൂഴി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വയനാട്ടിലെ ലോഡ്ജില്‍നിന്ന് ഇര്‍ഷാദിനെ കടത്തിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയാണ് ഇയാള്‍. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വയനാട് മേപ്പാടി സ്വദേശികളായ മുബഷീര്‍ (28), ഹിബാസ് (30) എന്നിവരെയാണ് പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്പക്ടര്‍ കെ. സുഷീര്‍ അറസ്റ്റ് ചെയ്തിരുന്നത്.…

Read More

ദാ വന്നു, ദാ പോയി..! സുരേഷ് ഗോപിയുടെ വരവ് അധികമാരും അറിഞ്ഞില്ല; ടാപ്പ് തുറന്ന് ഉദ്ഘാടനം നിര്‍വഹിച്ച് വേദിയിലേക്ക് കയറാതെ താരം മടങ്ങി

പന്തളം: നഗരസഭയിലെ ചെറുമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയതും മടങ്ങിയതും അധികമാരും അറിഞ്ഞില്ല. ടാപ്പ് തുറന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വേദിയിലേക്ക് കയറാതെ താരം മടങ്ങിയത് ആരാധകരെ നിരാശപ്പെടുത്തി. പന്തളം നരസഭയുടെ 33-ാം വാര്‍ഡിലെ ചെറുമല പ്രദേശത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം, പ്രദേശവാസിയുടെ ഫേസ്ബുക്ക് ലൈവിലൂടെയാണ് സുരേഷ് ഗോപി എംപിയായിരുന്ന കാലയളവില്‍ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ നിരന്തരമായ ഇടപെടലിലൂടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. എന്നാല്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ അദ്ദേഹം തയാറായില്ല. തന്‍റെ എംപി ഫണ്ടില്‍ നിന്നും 8,40,000രൂപ അനുവദിച്ച് പദ്ധതി പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ സ്ഥലത്ത് എത്തിയ സുരേഷ് ഗോപിയെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ നഗരസഭാ ചെയര്‍പേഴ്സണ്‍ സുശീലാ സന്തോഷിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം…

Read More

നിതീഷ് ഇത്ര വേഗത്തിൽ പോകുമെന്ന് കരുതിയില്ല! ബിജെപി ബന്ധം നിതീഷ് കുമാർ ഒഴിവാക്കുന്നതിന് രണ്ടുദിവസം മുന്പ് അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചിരുന്നു

നിയാസ് മുസ്തഫ ബിജെപിയുമായും കേന്ദ്രസർക്കാരുമായും പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും നിതീഷ് കുമാർ ഇത്ര തിടുക്കത്തിൽ സഖ്യം ഉപേക്ഷിക്കുമെന്ന് ബിജെപി നേതാക്കൾ കരുതിയില്ലെന്നു വേണം മനസിലാക്കാൻ. ബിജെപി ബന്ധം നിതീഷ് കുമാർ ഒഴിവാക്കുന്നതിന് രണ്ടുദിവസം മുന്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ ഫോണിൽ വിളിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ നീതി ആയോഗ് യോഗത്തിൽനിന്ന് നിതീഷ് കുമാർ വിട്ടു നിന്നതോടെ അപകടം മണത്താണ് അമിത് ഷാ നിതീഷ് കുമാറിനെ വിളിച്ചത്. നിതീഷിന്‍റെ പിണക്കം മാറ്റുകയെന്നതും ലക്ഷ്യം വച്ചിരുന്നു. “ഒന്നും പേടിക്കാനില്ല’ എന്നായിരുന്നു അമിത് ഷായോട് നിതീഷ് നൽകിയ മറുപടിയെന്ന് ബിജെപി നേതാവ് സുശീൽ കുമാർ മോദി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പല തവണ നിതീഷുമായി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും നിതീഷ് ഒരു പരാതിയും പറഞ്ഞില്ലെന്നും സുശീൽ കുമാർ…

Read More

മെഡിക്കൽ കോളജിൽ നിന്ന് ചാടിപ്പോയത് പേവിഷബാധയേറ്റ ഇതരസംസ്ഥാന തൊഴിലാളികൾ; സാഹസികമായി പിടികൂടി പോലീസ്

ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ വളരെ സാഹസികമായി പോലീസ് പിടികൂടി വീണ്ടും മെഡിക്കൽ കോളജിൽ എത്തിച്ചു. ഇന്നലെ രാത്രി 12.30 മെഡിക്കൽ കോളജിൽ നിന്നും ചാടിപ്പോയ ഇവരെ,ഇന്നു രാവിലെ 6.30 ന് കുടമാളൂരിൽ നിന്നാണ് പോലീസ് പിടികൂടിയത്. ആസാം സ്വദേശി ജീവൻബറുവ (39) യും മൂന്നു സുഹൃത്തുക്കളുമാണ് ചാടിപ്പോയത്. നേരത്തേ നായയയുടെ കടിയേറ്റ ജീവൻ ബറുവയെജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു. രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ ഡോക്്ടർമാർ വിദഗ്ദ പരിഗേധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശിച്ചു. എന്നാൽ രാത്രി 12. 30 ന് ഇവർ ആശുപത്രിയിൽ ചാടിപ്പോയി. ഉടൻ തന്നെ ആശുപത്രി അധികൃതർ…

Read More

കേസു വന്നതുകൊണ്ട് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ! പ്രസ്താവന വിവാദമാകുന്നു…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ വീണ്ടും അപമാനിച്ച് പൂഞ്ഞാര്‍ മുന്‍ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജിന്റെ പരാമര്‍ശം. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ അവര്‍ക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെന്നും പി സി ജോര്‍ജ് പറഞ്ഞു. അതിജീവിതയ്‌ക്കെതിരെയുള്ള മോശം പരാമര്‍ശം ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി. വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്‌ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ…

Read More

സ്വാതന്ത്ര്യദിനാഘോഷം; 13 മുതൽ 15 വരെ ദേശീയപതാക ഉയർത്താം; പതാക ഉയർത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ഇങ്ങനെ…

ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ 2002, ദേശീയ ബഹുമതികളോടുള്ള ആദരവ് സംബന്ധിച്ച 1971ലെ നിയമം എന്നിവ അനുസരിച്ചായിരിക്കണം ദേശീയ പതാക ഉയർത്തുന്നതും ഉപയോഗിക്കുന്നതും പ്രദർശിപ്പിക്കുന്നതും. 2002ലെ ഫ്ളാഗ് കോഡിൽ 2021 ഡിസംബർ 30നും 2022 ജൂലൈ 19നും ഭേദഗതി വരുത്തിയിരുന്നു. കോട്ടണ്‍/ പോളിസ്റ്റർ/കന്പിളി/ഖാദിസിൽക്ക് എന്നീ തുണികളിൽ കൈത്തറി, നെയ്ത്ത്, മെഷീൻ എന്നിവ ഉപയോഗിച്ച് ദേശീയ പതാക നിർമിക്കാം. പുതിയ ഭേദഗതി അനുസരിച്ച് പൊതുസ്ഥലത്തോ വീട്ടിലോ ഉയർത്തുന്ന പതാക രാത്രിയും പകലും പാറിക്കാം. ദീർഘചതുരാകൃതിയിലായിരിക്കണം ദേശീയപതാക. പതാക ഏതു വലുപ്പത്തിലുമാകാം, എന്നാൽ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം. വേറിട്ടുനിൽക്കുന്നനിലയിൽ ആദരവോടെയേ ദേശീയ പതാക പ്രദർശിപ്പിക്കാവൂ. കേടുവന്നതോ മുഷിഞ്ഞതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല തലകീഴായി ദേശീയ പതാക പ്രദർശിപ്പിക്കാൻ പാടില്ലഏതെങ്കിലും വ്യക്തിക്കോ, വസ്തുവിനോ മുന്നിൽ പതാക താഴ്ത്തിപ്രദർശിപ്പിക്കരുത്. ദേശീയ പതാകയേക്കാൾ ഉയരത്തിലോ, അരികുചേർന്നോ മറ്റു പതാകയോ…

Read More

ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാന്‍’ ഉദ്ദേശിക്കുന്നത് എന്ന ചോദ്യവുമായി യുവതി ! ചുട്ട മറുപടി നല്‍കി നടി സ്വാസിക…

നടി സ്വാസികയും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ചതുരം. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനു പിന്നാലെ ഒരു വിഭാഗം ആളുകള്‍ സ്വാസികയെ വിമര്‍ശിച്ച് രംഗത്തെത്തി. അത്തരത്തില്‍ വന്ന ഒരു കമന്റിന് സ്വാസിക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താരം പങ്കുവിച്ച പോസ്റ്റിന് താഴെ ‘ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാന്‍’ ഉദ്ദേശിക്കുന്നത് താങ്കളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ഒരു കമന്റ് എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്വാസിക ശക്തമായ ഭാഷയില്‍ ഇതിന് മറുപടിയും നല്‍കി. സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്നാണ് താരം ചോദിച്ചത്. അതെന്താ സ്ത്രീകള്‍ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില്‍…

Read More

കണ്ണൂരിലെ പ്രണയ ലഹരി; കുടുംബത്തിന് ലഹരി മാഫിയയുടെ ഭീഷണിയെന്ന് പെൺകുട്ടിയുടെ പിതാവ്

അനുമോൾ ജോയ്കണ്ണൂർ: പതിനാലുകാരിയെ സഹപാഠി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി. പതിനാറുകാരന്‍റെ സഹോദരനാണ് ഭീഷണി മുഴക്കി വിളിച്ചതെന്ന് കുട്ടിയുടെ പിതാവ് രാഷ്‌ട്രദീപികയോട് പറഞ്ഞു. കേസ് കൊടുത്ത് പതിനാറുകാരനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഭീഷണി മുഴക്കി ഫോൺ വന്നത്. ഇപ്പോൾ പതിനാറുകാരൻ ജാമ്യത്തിലിറങ്ങിക്കഴിഞ്ഞു. രാഷ്‌ട്രദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വെളിപ്പെടുത്തലിന് ശേഷം ഓരോ നിമിഷവും ഭയത്തോടെയാണ് കഴിയുന്നത്. ഈ പതിനാറുകാരന്‍റെ മുകളിൽ വലിയ ലഹരി മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. ആ കുട്ടിയുടെ ഫോൺ പരിശോധിച്ചാൽ അത് മനസിലാക്കാൻ സാധിക്കും. എന്നിട്ടും, പോലീസ് അതിന് തയാറാവുന്നില്ല.പോലീസിന്‍റെ ഭാഗത്തുനിന്ന് നമ്മൾക്ക് പോസിറ്റീവ് മറുപടിയല്ല ലഭിക്കുന്നത്. സിറ്റി, കക്കാട് കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ ലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നതെന്നും പിതാവ് പറഞ്ഞു. ഈ പതിനാറുകാരന് സമപ്രായക്കാരായ കൂട്ടുകാർ വളരെ കുറവാണ്. ഇവന്‍റെ കൂട്ടുകാർ എന്ന് പറയുന്നവർ 25 വയസിന് മുകളിലുള്ള ആൾക്കാരാണ്.…

Read More

ദേശീയപാതയിലെ കുഴിയിൽവീണ് എസ്ഐക്ക് പരിക്ക്;  സാരമായി പരിക്കേറ്റ  ഉദയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കായംകുളം: ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായഎസ് ഐ ക്ക് പരിക്ക്. കായംകുളം കെ പി എ സി ജംഗ്‌ഷനിലെ കുഴിയിൽബൈക്ക് വീണതിനെ തുടർന്നാണ് കായംകുളം എസ് ഐ ഉദയകുമാറിന് പരിക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ബൈക്ക് കുഴിയിൽ വീഴുകയായിരുന്നു. പരിക്കേറ്റ എസ് ഐ ഉദയകുമാറിനെ കായംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കരിയിലകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗങ്ങളിൽ വലിയ കുഴികളാണുള്ളത്.ഇവിടങ്ങളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവുവിളക്കുകളില്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർ കുഴികളിൽ വീണ് പരിക്കേൽക്കുവാൻ കാരണമാകുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും അശാസ്ത്രീയമായ രീതിയിലാണ് കുഴികൾ അടയ്ക്കുന്നതെന്ന പരാതി വ്യാപകമാണ് .

Read More