‘ജനപക്ഷത്തില്ല, ബിജെപി പക്ഷത്ത്’… പി.സി.ജോര്‍­ജ് ബി­ജെ­പി­യി­ലേ­ക്ക്; സംസ്ഥാന പാർട്ടിയുടെ ആ നിർദേശത്തിന് മുന്നിൽ പി.സി വഴങ്ങിയോ?

ന്യൂ­ഡല്‍ഹി: ജ­നപ­ക്ഷം പാര്‍ട്ടി പി­രി­ച്ചു­വി­ട്ട് പി.സി.ജോര്‍­ജ് ഉ­ടന്‍ ബി­ജെ­പി­യില്‍ ചേ­രു­മെ­ന്ന് സൂച­ന. ബി­ജെ­പി കേ­ന്ദ്ര നേ­തൃ­ത്വ­വു­മാ­യി ഇന്ന് ചര്‍­ച്ച . ഉ­ച്ച­യ്­ക്ക് ശേ­ഷം ഡല്‍­ഹി­യില്‍ നടക്കുന്ന കൂടിക്കാഴ്ചയിൽ മ­ക­നും ജില്ലാ പ­ഞ്ചായ­ത്ത് അം­ഗ­വുമായ ഷോണ്‍ ജോര്‍ജും പി.സി.ജോര്‍­ജി­ന് ഒ­പ്പ­മു­ണ്ട്. എല്‍­ഡി­എ­ഫി­നും യു­ഡി­എ­ഫിനു­മൊ­പ്പം നില്‍­ക്കാന്‍ ഏ­റെ നാ­ളു­ക­ളാ­യി പി.സി ശ്ര­മം ന­ട­ത്തുന്നുണ്ടെ­ങ്കിലും ഇ­രു­മു­ന്ന­ണി­കളും താ­ത്­പര്യം പ്ര­ക­ടി­പ്പി­ച്ചി­രു­ന്നില്ല. ഇ­തോ­ടെ ക­ഴി­ഞ്ഞ ഒ­രു വര്‍­ഷ­ത്തോ­ള­മാ­യി ബി­ജെ­പി­യു­മാ­യി സ­ഹ­ക­രി­ച്ച് മു­ന്നോ­ട്ട് പോ­കു­ന്ന­തി­നി­ടെ­യാ­ണ് പാര്‍­ട്ടി­യില്‍ ചേ­രാ­നു­ള്ള നീക്കം. ‌ജ­നപ­ക്ഷം പാര്‍­ട്ടി­യെ എന്‍ഡി­എ മു­ന്ന­ണി­യില്‍ എ­ത്തി­ക്കു­ക­യാ­യി­രു­ന്നു പി.സി­യു­ടെ ഉ­ദ്ദേ­ശ്യം. എ­ന്നാല്‍ ബി­ജെ­പി സംസ്ഥാ­ന അ­ധ്യ­ക്ഷന്‍ കെ.സു­രേ­ന്ദ്രന്‍ അ­ട­ക്ക­മു­ള്ള­വര്‍ ഈ നീക്ക­ത്തെ ശ­ക്ത­മാ­യി എ­തിര്‍­ത്തി­രുന്നു. ഘ­ട­ക­ക­ക്ഷിയാ­യി എന്‍­ഡി­എ­യില്‍ എ­ത്തി­യാലും പാര്‍­ട്ടി­ക്ക് വി­ശ്വാ­സ്യ­ത­ ഉ­ണ്ടാ­വി­ല്ലെ­ന്നാണ് കേ­ര­ള നേ­താ­ക്കള്‍ ദേശീ­യ നേ­തൃ­ത്വ­ത്തെ അ­റി­യി­ച്ചത്. ഇ­തോ­ടെ പാര്‍­ട്ടി­യില്‍ ചേര്‍­ന്നാല്‍ ഒ­പ്പം നിര്‍­ത്താ­മെ­ന്ന ബി­ജെ­പി നേ­തൃ­ത്വ­ത്തി­ന്‍റെ നിര്‍­ദേ­ശ­ത്തി­ന് വ­ഴ­ങ്ങു­ക­യാ­യി­രു­ന്നെ­ന്നാ­ണ് വി­വരം.

Read More

ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി; പാർലമെന്‍റിലേക്ക് അവസരം കിട്ടിയാൽ മത്സരിക്കുമെന്ന് കേരള ജനപക്ഷം ചെയർമാൻ  പി.സി. ജോർജ്

കോട്ടയം: ബഫർ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി മാറിയെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളായ കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ ബഫർ സോണായി മാറിയിരിക്കുകയാണെന്നും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സമിതി നേരിട്ടു വിവരശേഖരണം നടത്തണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. തന്നോട് ആവശ്യപ്പെട്ടാൽ 10 ദിവസത്തിനകം കൃത്യമായ സർവേ നടത്തി വിവരങ്ങൾ സമർപ്പിക്കാം. കാർബണ്‍ ഫണ്ട് തട്ടിയെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ഫുഡ് അടിക്കുകയാണ്. ബഫർ സോണ്‍ വിഷയത്തിൽ കേരള കോണ്‍ഗ്രസ്-എം മൗനം വെടിയണം. ജനങ്ങളോട് ഒന്നും മുഖ്യമന്ത്രിയെ കാണുന്പോൾ മറ്റൊന്നും പറയുന്ന നയം മാറ്റണം. ഇടുക്കിയുടെ പ്രതിനിധിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മന്ത്രി. ഇടുക്കി ജില്ല പൂർണമായും വനമായി മാറാൻ പോകുകയാണ്. മന്ത്രിയെ പിൻവലിക്കാൻ കേരള കോണ്‍ഗ്രസ് തയാറാകണമെന്നും പി.സി.ജോർജ് പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്…

Read More

കേസു വന്നതുകൊണ്ട് അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അവര്‍ രക്ഷപ്പെട്ടെന്നും പിസി ! പ്രസ്താവന വിവാദമാകുന്നു…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ വീണ്ടും അപമാനിച്ച് പൂഞ്ഞാര്‍ മുന്‍ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്. കേസ് വന്നതിനാല്‍ നടിയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജിന്റെ പരാമര്‍ശം. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ അവര്‍ക്ക് പൊതുവേ ലാഭം മാത്രമാണ് ഉണ്ടായതെന്നും പി സി ജോര്‍ജ് പറഞ്ഞു. അതിജീവിതയ്‌ക്കെതിരെയുള്ള മോശം പരാമര്‍ശം ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകരോടും അദ്ദേഹം തട്ടിക്കയറി. വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ശ്രീറാം വെങ്കട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിലും പി സി ജോര്‍ജ് പ്രതികരിച്ചു. കാന്തപുരത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ശ്രീറാമിനെ കളക്ടര്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നായിരുന്നു പ്രധാന ആരോപണം. മുസ്‌ളിം സമുദായത്തിന്റെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു പിണറായിയുടെ നടപടി. മരിച്ച മാദ്ധ്യമ…

Read More

നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്‍ ! മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല…എന്നാല്‍ ഇവരുടെയൊക്കെ അവസ്ഥയോ…ജയിലില്‍ കണ്ട കാഴ്ചകള്‍ വിവരിച്ച് പിസി ജോര്‍ജ്…

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ റിമാന്‍ഡിലായ പിസി ജോര്‍ജ് ജയിലിലെ അനുഭവം വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്നെ പാര്‍പ്പിച്ചിരുന്ന മുറിയുടെ സമീപമുള്ള മുറികളില്‍ ചില തടവുപുള്ളികള്‍ അനുഭവിക്കുന്ന ദയനീയതയാണ് പിസിയുടെ വാക്കുകളില്‍ തെളിയുന്നത്. ജയില്‍ മോചിതനായി നാട്ടില്‍ എത്തിയശേഷം വിവരങ്ങള്‍ തേടി എത്തിയ മാധ്യമങ്ങളോടാണ് ജയിലിലെ ദയനീയ കാഴ്ചകള്‍ പി സി ജോര്‍ജ് വിവരിച്ചത്. ”ഒരു ജയില്‍ മുറിയില്‍ പ്രായം ചെന്ന ഒരു കാര്‍ന്നോരെ കണ്ടു. നടക്കാന്‍ മേല എന്നു പറഞ്ഞു. പേര് ഒക്കെ പറഞ്ഞു. പത്തനംതിട്ട റാന്നിയിലാണ് വീട് എന്നും പറഞ്ഞു. എന്താ അസുഖം എന്നു ചോദിച്ചു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ആണ് എന്ന് പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയുടെ അതേ രോഗം ബാധിച്ചയാള്‍. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോകുന്നതുകൊണ്ട് പുള്ളിക്ക് ക്ഷീണമില്ല. ഇവരുടെ ഒക്കെ അവസ്ഥയോ”, പിസി ജോര്‍ജ് ചോദിക്കുന്നു. പി സി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ……

Read More

സാറ് തെറി വിളിക്കുമ്പോള്‍ ഹീറോയിസവും ഞാന്‍ വിളിക്കുമ്പോള്‍ അത് മോശവുമാകുന്നതെങ്ങനെ ! സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത്; വിമര്‍ശനങ്ങളോടു പ്രതികരിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍…

സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന അശ്ലീല വീഡിയോകള്‍ ഇറക്കിയ യൂട്യൂബറെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.അക്കൂട്ടത്തിലൊരാളായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. ഇപ്പോള്‍ പിസിയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോര്‍ജ് അറിയുന്നതിന്.. താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നത്. താങ്കള്‍ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് തീരേ സുഖമില്ല. രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും. കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്. അതിന്റെ ടെന്‍ഷനിലാണ്. ഈ അവസരത്തില്‍ എഴുതാന്‍ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങള്‍ ചോദിക്കട്ടേ? 1. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ കൂട്ടുപിടിച്ച് അടിക്കാന്‍ പോകണം എന്ന് സര്‍ പറഞ്ഞു. സര്‍,താങ്കള്‍ വര്‍ഷങ്ങളായി…

Read More

രവി പൂജാരിക്ക് ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു ! അധോലോക നായകന്‍ രവി പൂജാരി തന്നെയും വിളിച്ച് വിരട്ടിയിരുന്നെന്ന് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍…

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പു കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ രവി പൂജാരി സെനഗലില്‍ അറസ്റ്റിലായതോടെ പലരും ആശ്വസിക്കുകയാണ്. എന്നാല്‍ രവി പൂജാരി തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഒരു ഞെട്ടലോടെയാണ് ആളുകള്‍ കേട്ടത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്പ് ആഫ്രിക്കയില്‍നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. കൊച്ചിയില്‍ നടി ലീന മരിയാ പോള്‍ നടത്തിവന്നിരുന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്…

Read More

കുഞ്ഞേ കണ്ണു തുറന്നു കാണുക…അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍…വനിതാ സംഘടനയ്‌ക്കെതിരേ ആഞ്ഞടിക്കുന്നതിനിടയില്‍ മുകേഷിനിട്ടും കുത്തി പി.സി ജോര്‍ജ്

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ കത്തു പുറത്തുവിട്ട സിനിമയിലെ വനിതാ സംഘടയ്‌ക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്. അതിലെ വരികള്‍ ലക്ഷ്യമിടുന്നത് മുകേഷിനെ ആണോ എന്നാണ് ഉയരുന്ന ചോദ്യം. കുരുക്ഷേത്ര യുദ്ധകാരണം ഉദ്ധരിച്ചാണ് ഉദ്യമം…അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവന്‍.. ..അവനാണ് നിന്നെയും ആക്രമിച്ചത്…അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യന്‍ അത് കണ്ടില്ല. എന്നിട്ടാണ് സംസ്കാരസീമ പഠിപ്പിക്കാനുള്ള ശ്രമം. ഇത്തരം പൊള്ളത്തരങ്ങള്‍ കണ്ണു തുറന്നു കാണുകഇങ്ങനെ പറഞ്ഞാണ് കുറിപ്പ് പിസി അവസാനിപ്പിക്കുന്നത്. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. മുകേഷ് നിയമസഭാ അംഗവും. തന്റെ അടുത്തിരിക്കുന്നതെന്ന് പിസി ചൂണ്ടിക്കാട്ടുമ്പോള്‍ അത് സഹ എംഎല്‍എയെ ആണെന്നാണ് കരുതപ്പെടുന്നത്. പിസിയുടെ കുറിപ്പ് ഇങ്ങനെ…

Read More

നാക്കിന് എല്ലില്ലെന്നു കരുതി അത് ഒരു അലങ്കാരമായി കൊണ്ടു നടക്കരുത് ; പി സി ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഗായിക സയനോര

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ അഞ്ഞടിച്ച് ഗായിക സയനോര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് സയനോര പിസിയെ വിമര്‍ശിച്ചത്. ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയോട് നിര്‍ദ്ദേശിച്ചു. നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കില്‍ അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്ന് പറഞ്ഞാണ് സയനോര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിര്‍ഭയെക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. നടി ഏത് ആശുപത്രിയിലാണ് പോയതെന്നുമാണ് പി സി ജോര്‍ജ് ചോദിച്ചിരുന്നത്. കേസുമായി…

Read More