ഭർത്താവ് അറിയാതെ പ്രസവിച്ചു; നവജാതശിശുവി ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; കാമുകനൊപ്പം ഓളിച്ചോടിയ ശേഷം ഭർതൃവിട്ടിൽ തിരികെയപ്പോൾ ഭർഭിണിയായി; 10 മാസം ഒളിപ്പിച്ച ഗർഭകഥയിങ്ങനെ..

തൊടുപുഴ: നവജാത ശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ. ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ മാതാവിനെതിരെ പോലീസ് കേസെടുത്തു. തൊടുപുഴ ഉടുന്പന്നൂർ മങ്കുഴിയിലാണ് സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതിനുസരിച്ച് പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നു പുലർച്ചെ ഒന്നരയോടെയാണ് 28 കാരിയായ യുവതി ഭർത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയത്. അമിത രക്തസ്രാവവുമായെത്തിയ യുവതിയ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി ഇവരെ ചോദ്യം ചെയ്തു. തുടർന്നാണ് പ്രസവിച്ചെന്നും കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ ഉപേക്ഷിച്ചെന്നും യുവതി മറുപടി നൽകിയത്. ഡോക്ടർ ഉടൻ തന്നെ വിവരം കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.മൂന്നരയോടെ കരിമണ്ണൂർ സിഐ സുമേഷ് സുധാകരന്‍റെ നേതൃത്വത്തിൽ പോലീസ് മങ്കുഴിയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോൾ…

Read More

സെക്‌സിനോടു താല്‍പര്യം കാണിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലാളികള്‍ ! വിവാദ പരാമര്‍ശവുമായി ‘ശക്തിമാന്‍’

സൂപ്പര്‍ഹീറോ ‘ശക്തിമാന്‍’ ആയി ജനഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് മുകേഷ് ഖന്ന. പലപ്പോഴും താരം നടത്തുന്ന പരാമര്‍ശങ്ങള്‍ വിവാദമാകാറുണ്ട്. ഇപ്പോള്‍ പെണ്‍കുട്ടികളെ ആക്ഷേപിച്ചുകൊണ്ടുള്ള മുകേഷ് ഖന്നയുടെ പരാമര്‍ശങ്ങളാണ് വന്‍ വിമര്‍ശനങ്ങള്‍ക്ക് വിമര്‍ശിച്ചിരിക്കുന്നത്. സെക്സിനോട് താല്‍പ്പര്യം കാണിക്കുന്ന പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലാളികളാണ് എന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലായ ഭീഷ്മ ഇന്റര്‍നാഷണലിലൂടെയായിരുന്നു പരാമര്‍ശം.ഏതെങ്കിലും ഒരു പെണ്‍കുട്ടി സെക്സ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് ഏതെങ്കിലും ആണ്‍കുട്ടിയോട് പറഞ്ഞാല്‍, അവള്‍ ലൈംഗിക തൊഴിലാളിയാണ്. സംസ്‌കാരമുള്ള സമൂഹത്തിലുള്ള നല്ല പെണ്‍കുട്ടികള്‍ ഒരിക്കലും ഇത് പറയില്ല. മുകേഷ് ഖന്ന പറഞ്ഞു.അതിനു പിന്നാലെ നിരവധി പേരാണ് നടനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. സ്ത്രീ വിരുദ്ധ പരാമര്‍ശമാണിതെന്നാണ് കമന്റുകള്‍. സോറി ശക്തമാന്‍, നിങ്ങളാണ് ഇപ്പോള്‍ തെറ്റായ സ്ഥലത്ത് എന്നാണ് ഒരാള്‍ കുറിച്ചത്. ഇതിനു മുന്‍പും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

Read More

ഷൂട്ടിംഗിനിടെ അപകടം; ശിൽപ ഷെട്ടിയുടെ കാൽ ഒടിഞ്ഞു; പ്രാർഥന ഉണ്ടാകണെന്ന് ശിൽപ

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം ഇന്ത്യൻ പോലീസ് ഫോഴ്‌സിന്‍റെ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് പരിക്കേറ്റതെന്ന് ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. റോൾ കാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്‍റെ കാല് ഒടിഞ്ഞെന്ന് ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കു റിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്‌ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി കുറിച്ചു.  

Read More

ഫംഗസ് ചികിത്സയിൽ കൃത്യമായ രോഗനിർണയം പ്രധാനം

ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ലപോലെ വെയിലിൽ ഉണക്കിയെടുക്കണം. കോട്ടൺ മാസ്ക് ആണെങ്കിൽ ഉപയോഗിക്കുന്നതിനു മുൻപ് ഇസ്തിരിയിടുന്നതും നല്ലതാണ്. ഇവർക്കു വേണം മുൻകരുതൽകാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം. ഫംഗസ് ബാധകൾ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് പ്രശ്നങ്ങൾ ആയിട്ടുണ്ട്. ഫംഗസ് ബാധകൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്ര രംഗം ജാഗ്രതയിലുമാണ്. കണ്ണ് നീക്കം ചെയ്ത സംഭവം വരെ വാർത്തകളിൽ കാണുകയുണ്ടായി. ഗുരുതരമാകുമോ?ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമ്മം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ അവസ്ഥയിലേയ്ക്ക്…

Read More

തട്ടിപ്പുകേസില്‍ ഐ.ജി അടക്കമുള്ളവര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ് ! പോലീസുകാര്‍ക്ക് ലഭിച്ച പണം മോന്‍സനില്‍ നിന്ന് കടം വാങ്ങിയത്…

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ ഐ.ജി: ജി. ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. മോന്‍സന്‍ നടത്തിയ തട്ടിപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മോന്‍സന്‍ മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്‍കിയതു സ്വാഭാവിക നടപടിയാണെന്നും ന്യായീകരിച്ചു. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി: ജി. ലക്ഷ്മണ്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളില്‍ ഐ.ജി: ജി. ലക്ഷ്മണ്‍, മുന്‍ ഡി.ഐ.ജി: എസ്. സുരേന്ദ്രന്‍, സി.ഐ: എ. അനന്തലാല്‍, എസ്.ഐ: എ.ബി. വിബിന്‍, മുന്‍ സി.ഐ: പി.…

Read More

ന്നാ താന്‍ കേസ് കൊട്…. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ; റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം സമൂഹമാധ്യമങ്ങൾ ചർച്ചയാകുന്നു

കോട്ടയം: കുഞ്ചാക്കോ ബോബന്‍ പ്രധാനവേഷത്തിലെത്തുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ വിവാദത്തില്‍. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പരസ്യം വലിയ ശദ്ധ നേടുകയാണ്. തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പരസ്യവാക്യമാണ് പ്രശ്നമായത്. കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ കയര്‍ക്കുകയാണ്. സിനിമയിലെ ട്രെയ്‌ലറിലും റോഡിലെ കുഴികളെക്കുറിച്ച് പരാമര്‍ശമുണ്ട്. സിപിഎമ്മിന്‍റെ സൈബര്‍ പേജുകളും അനുഭാവികളുടെ പേജുകളിലും പോസ്റ്ററിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങള്‍ ഉയരുന്നു. സര്‍ക്കാറിനെതിരേയുള്ള വിമര്‍ശനമായാണ് ഇത് കാണുന്നത്. എന്നാല്‍, പാര്‍ട്ടി പത്രമായ ദേശാഭിമാനിയിലും ഇതേ പരസ്യം വന്നിട്ടുണ്ട്. ദേശീയ കുഴി, സംസ്ഥാന കുഴി എന്നീ തരത്തിലുള്ള സംവാദങ്ങള്‍ കുറച്ച് ദിവസങ്ങളായി ഭരണപക്ഷത്തും പ്രതിപക്ഷത്തും സമൂഹമാധ്യമങ്ങളിലും…

Read More

വാഹന പരിശോധനയ്ക്കിടെ  എഎസ്ഐ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; നിലത്ത് വീണ അമീർഖാന് കൈയ്ക്കും തലയ്ക്കും പരിക്ക്

കായംകുളം: വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിടിച്ച് എഎസ്ഐക്കു പരിക്കേറ്റു. കായംകുളം ട്രാഫിക് എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റിലെ എഎസ്ഐ താമരക്കുളം സ്വദേശി അമീർഖാനാണ് (47) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30ന് കെപി റോഡിൽ മുരുക്കുംമൂട് ജംഗ്ഷനിലായിരുന്നു സംഭവം. കായംകുളം സ്റ്റേഷനിലെ എസ്ഐ ഉദയകുമാറിനൊപ്പം വാഹനപരിശോധന നടത്തുകയായിരുന്നു അമീർഖാൻ. അതിനിടെ ഒരു ബൈക്കിൽ മൂന്നു പേർ യാത്ര ചെയ്ത് വരുന്നതു കണ്ടു. ബൈക്ക് നിർത്താൻ കൈകാണിച്ചെങ്കിലും ഇവർ വെട്ടിച്ച് രക്ഷപെട്ടു. ഇതിനിടെ പിന്നാലെ വന്ന മറ്റൊരു ബൈക്ക് അമീർഖാനെ ഇടിച്ചു. അപകടത്തിൽ അമീർഖാന്‍റെ കൈക്കും തലയ്ക്കും പരിക്കേറ്റു. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Read More

ബീജവുമില്ല അണ്ഡവുമില്ല ! ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണം നിര്‍മിച്ച് ഗവേഷകര്‍; വിപ്ലവകരമായ നേട്ടം…

ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി ഗവേഷകര്‍. ഇതോടെ ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ തന്നെ ഭ്രൂണം സാധ്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇസ്രയേലിലെ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് എലികളുടെ മൂല കോശങ്ങളില്‍ നിന്നും ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ചത്. ഇത് ശാസ്ത്രചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവും പരീക്ഷണശാലയില്‍ നിര്‍മിച്ച ഈ കൃത്രിമ ഭ്രൂണത്തിനുണ്ടായിരുന്നു. ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഈ പരീക്ഷണം വഴി ഭ്രൂണങ്ങളിലെ അവയവങ്ങളും കോശങ്ങളും വികസിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പരീക്ഷണം എലികളിലാണ് നടന്നതെങ്കിലും ഭാവിയില്‍ പരീക്ഷണങ്ങള്‍ക്ക് മൃഗങ്ങള്‍ക്ക് പകരം മൂലകോശങ്ങള്‍ ഉപയോഗിക്കാനാകുമെന്ന സാധ്യത കൂടിയാണ് മുന്നോട്ടുവെക്കുന്നത്. മൂല കോശങ്ങളില്‍ നിന്നും കൃത്രിമ ഭ്രൂണം നിര്‍മിക്കാനാവുമെന്ന് തെളിഞ്ഞിരിക്കുകയാണ്.…

Read More

വൈദികന്‍റെ വീട്ടിലെ മോഷണം; മണംപിടിച്ച് ഓടിയനായ  എത്തിയത് ബംഗാളികൾ താമസിക്കുന്ന സ്ഥലത്ത്; താക്കോൽ വച്ചിരുന്ന സ്ഥലം അറിയുന്ന ആളാണു മോഷണത്തിനു പിന്നിലെന്ന് പോലീസ്

പാന്പാടി: കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നടന്ന മോഷണത്തിൽ ദുരൂഹത തുടരുന്നു. തൃക്കോതമംഗലം സെന്‍റ് മേരീസ് ബേത്‌ലഹേം പാത്രിയർക്കൽ പള്ളി വികാരി ഫാ. ജേക്കബ് നൈനാന്‍ എളപ്പനാലിന്‍റെ വീട്ടിൽ ചൊവ്വാഴ്ച വൈകുന്നേരം 4.30നും രാത്രി ഏഴിനുമിടയിലായിരുന്നു മോഷണം നടന്നത്. ജില്ലാ പോലീസ് ചീഫ് കാർത്തിക്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്നലെ രാവിലെ കൂരോപ്പട എളപ്പനാൽ കവലയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്. തുടർന്നു കോട്ടയത്തുനിന്നും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിനുശേഷം കോട്ടയം ഡോഗ്സ് സ്ക്വാഡിലെ ചേതക് എന്ന പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനു പിന്നിലെ അടുക്കളവാതിൽ വഴിയാണ് മോഷ്ടാവ് പുറത്തേക്ക് പോയത് എന്നാണു പ്രാഥമിക വിലയിരുത്തൽ. പിൻവാതിലിൽ വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി സാന്പിളുകൾ ശേഖരിച്ചു. അടുക്കള ഭാഗത്തുനിന്നുമാണ് ഡോഗ്സ് സ്ക്വാഡ് പരിശോധന നടത്തിയത്.വീടിന്‍റെ പിൻവാതിലിൽനിന്നും തൊട്ടടുത്ത വീടിന്‍റെ…

Read More

10 വർഷങ്ങൾ, ഏഴു ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങൾ…! മൈക്ക് ഹവാർഡ് – ആനി ദമ്പതികളുടെ ഹണിമൂണ്‍ ട്രിപ്പ് തുടരുകയാണ്

കുമരകം: ന്യൂയോർക്കിൽനിന്നുള്ള ദന്പതികളുടെ ഹണിമൂണ്‍ ട്രിപ്പ് ഏഴു ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങളിലൂടെ 10 വർഷങ്ങൾ പിന്നിട്ടിട്ടും തുടരുന്നു. മൈക്ക് ഹവാർഡ് – ആനി ദന്പതികൾ ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.ഐഎൻഎസ് ദ്രോണാചാര്യക്കു സമീപത്തെ റെഡ് റസിഡൻസി ഹോമിൽ അഞ്ചു ദിനം താമസിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കൊച്ചിയിലെ ജലാശയങ്ങളിൽ മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ ദന്പതികൾക്ക് കൗതുകക്കാഴ്ചയായി. തിങ്കളാഴ്ച കുമരകത്തെത്തിയ ഇവർക്ക് ഹൗസ്ബോട്ട് യാത്രയും ചെറുവള്ളങ്ങളിൽ തുഴഞ്ഞു കനാലുകളിൽകൂടി സഞ്ചരിച്ചതുമാണ് ഏറെ ഇഷ്ടപ്പെട്ടത്. ഹൗസ്ബോട്ടിൽ ആലപ്പുഴയിലെത്തി മടങ്ങുന്പോൾ കായലോരങ്ങളിൽ പതിക്കുന്ന തോടുകളെക്കുറിച്ച് ആനി ചോദിച്ചറിഞ്ഞു. ഹണിമൂണ്‍ ആഘോഷമാക്കിയതിന്‍റെ സാന്പത്തിക സ്രോതസിനെക്കുറിച്ചുള്ള ചോദ്യത്തിന് യൂട്യൂബിലൂടെ യാത്രാനുഭവങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചും യാത്രയ്ക്കിടെ നാഷണൽ ജിയോഗ്രഫിക് ചാനലുമായി സഹകരിച്ച് രചിച്ച രണ്ടു യാത്രാ വിവരണ പുസ്തകങ്ങൾ പ്രകാശനത്തിനു നൽകിയും വരുമാനം കണ്ടെത്തിയെന്നാണ് ഇവരുടെ മറുപടി. ചെലവു കുറഞ്ഞ പൊതുഗതാഗത മാർഗങ്ങളും ഹോം സ്റ്റേകളും…

Read More