Shagle Reviews December 2022

In the time I tried the site out, I went via intervals of scrolling via 100 individuals at a time and by no means coming throughout a feminine person. Regardless of the truth that you’ll have the ability to locate the countries which you would prefer to observe the users from, you continue to cannot have a software to dam any nation. In the future, the administration of the location promises that this device may also be introduced, as being Shagle Omegle / Shagle Omegle chat is available in 50+…

Read More

അത് അശുദ്ധമാ…! വിഗ്രഹത്തില്‍ തൊട്ടു; ദളിത് കുടുംബത്തിന് 60,000 രൂപ പിഴ; ഒക്ടോബര്‍ ഒന്നിനകം പിഴയടച്ചില്ലെങ്കില്‍ ചെയ്യുന്നത് ഇങ്ങനെ…

കര്‍ണാടകയില്‍ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടതിന് ദളിത് കുടുംബത്തിന്  60,000 രൂപ പിഴ ചുമത്തി. കര്‍ണ്ണാടകയിലെ ഉള്ളേരഹള്ളി ഗ്രമത്തിലാണ് സംഭവം. ഗ്രാമത്തിലെ ദൈവമായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ തൊട്ടെന്നാരോപിച്ചാണ് ദളിത് കുടുംബത്തിന് പിഴ ചുമത്തിയത്. സെപ്തംബര്‍ 8 ന് ഗ്രാമവാസികള്‍ ഭൂതയമ്മ മേള നടത്തുന്നതിനിടെയാണ് അവിടുത്തെ പ്രമുഖ ദേവതയായ സിദിരണ്ണയുടെ വിഗ്രഹത്തില്‍ ഘടിപ്പിച്ച തൂണില്‍ കുട്ടി സ്പര്‍ശിച്ചത്.  ഗ്രാമവാസിയായ വെങ്കിടേശപ്പ ഇത് ശ്രദ്ധിക്കുകയും ഗ്രാമത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിക്കുകയും ചെയതു. അടുത്ത ദിവസം ഗ്രാമസഭക്ക് മുമ്പാകെ ഹാജരാകാനും കുട്ടിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. ഗ്രാമദേവതയുടെ ഈ ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ദളിതര്‍ തൂണില്‍ തൊട്ടെന്നും അത് അശുദ്ധമാണെന്നും അവര്‍ തന്നെ എല്ലാം വീണ്ടും പെയിന്റ് ചെയ്യണമെന്നും ഗ്രാമീണര്‍ ആവശ്യപ്പെട്ടു. വീണ്ടും പെയിന്റടിക്കുന്നതിനായി ഒക്ടോബര്‍ ഒന്നിനു മുമ്പായി 60,000 രൂപ നല്‍കണമെന്ന് ഗ്രാമമൂപ്പന്‍ നാരായണസ്വാമി വിധിച്ചു. ഒക്ടോബര്‍…

Read More

പൂട്ടിയിട്ട ക്ലാസ്മുറിയില്‍ 7 വയസുകാരി കഴിഞ്ഞത് 18 മണിക്കൂര്‍ ! ജീവനക്കാര്‍ മുറി പൂട്ടിയത്‌ ക്ലാസ് മുറിയില്‍ കുട്ടികളുണ്ടോ എന്ന് പരിശോധിക്കാതെ

ധനാരി പട്ടി: യുപിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ 18 മണിക്കൂറോളം ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസ് മുറിയില്‍ കുട്ടികളുണ്ടോ എന്ന് പരിശോധിക്കാതെ ജീവനക്കാര്‍ മുറി പൂട്ടി പോയതോടെയാണ് പെണ്‍കുട്ടി  കുടുങ്ങിയത്. ബുധനാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുപിയിലെ സംഭലിനടുത്തെ, ധനാരി പട്ടിയിലെ ഒരു പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ക്ലാസ്മുറിയില്‍ അകപ്പെട്ടത്. രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പോപ്പ് സിംഗ് പറഞ്ഞു.  ചൊവ്വാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി വീട്ടിലെത്താതെ ആയപ്പോള്‍ മുത്തശ്ശി സ്‌കൂളിലെത്തി അന്വേഷിച്ചെന്നും കുട്ടികളെല്ലാം പോയതായി ജീവനക്കാര്‍ പറഞ്ഞെന്നും കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ വനമേഖലയിലുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് സ്‌കൂള്‍ തുറന്നപ്പോഴാണ് പെണ്‍കുട്ടിയെ രാത്രി മുഴുവന്‍ ക്ലാസ് മുറിയില്‍…

Read More

കാമുകന്‍റെ ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്നു; അധ്യാപിക അറസ്റ്റിൽ; ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ; സംഭവം ഇങ്ങനെ…

മുംബൈ: കാമുകന്‍റെ ഭാര്യയെ ക്വട്ടേഷൻ കൊടുത്ത് കൊന്ന കേസിൽ 24കാരിയായ അധ്യാപിക അറസ്റ്റിൽ. 29കാരിയായ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നികിത മത്കർ എന്ന സ്വകാര്യ ട്യൂഷൻ സെന്‍റർ അധ്യാപിക അറസ്റ്റിലായത്. പാൻവേൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞയാഴ്ചയായിരുന്നു കൊലപാതകം. ഇന്‍റർനെറ്റിലൂടെ വാടക കൊലയാളികളെ തെരഞ്ഞായിരുന്നു നികിത കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത് ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തിയ ക്വട്ടേഷൻ സംഘത്തിനു മൂന്നുലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചാണ് നികിത പ്രിയങ്കയെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ 15ന് രാത്രി 10 മണിയോടെയാണ് സംഘം പ്രിയങ്കയെ കഴുത്തറുത്ത് കൊല്ലുന്നത്. നികിതയ്ക്കും ദേവവ്രതിനും പുറമെ, നികിത ജോലി ചെയ്യുന്ന ട്യൂഷൻ സെന്‍ററിന്‍റെ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്ഗെ, വാടക കൊലയാളികളായ പങ്കജ് നരേന്ദ്ര കുമാർ യാദവ്,…

Read More

പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ്.. ഇത്തരം നെറികേടിനെ പിതൃശൂന്യത എന്നാണ് വിളിക്കുക..! പ്രതികരിച്ച് വിനയൻ

ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ റിലീസ് ചെയ്ത മുഴുവൻ സിനിമകളും പരാജയമാണെന്ന തരത്തിൽ ഇറങ്ങിയ വ്യാജ പ്രൊഫൈലിനെതിരെ സംവിധായകൻ വിനയൻ. മലയാളത്തിലെ നിർമാതാക്കളുടെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളിൽ നിന്നും പോസ്റ്റ് വന്നത്. ഓണത്തിന് റിലീസ് ചെയ്ത മുഴുവൻ ചിത്രങ്ങളും പരാജയമായിരുന്നു എന്നാണ് ഈ പേജിലൂടെ പ്രചരിച്ചത്. ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് നിർമാതാക്കൾക്കില്ലെന്നും ഈ വ്യാജനെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും വിനയൻ പറഞ്ഞു. ‘‘രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു. ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്സിനില്ല. ഈ വ്യാജൻമാരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് രഞ്ജിത് പറഞ്ഞത്. ഏതായാലും നല്ലൊരു സിനിമയേ കൊല്ലാൻ…

Read More

എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി! ലോകം എനിക്കെതിരെ തിരിഞ്ഞാലും നിന്‍റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും; മകൾക്ക് പിറന്നാൾ ആശംസകളുമായി അമൃത

മകൾക്ക് പിറന്നാൾ ആശംസകൾ പങ്കുവച്ച് ഗായിക അമൃത സുരേഷ് പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പാപ്പു എന്നു വിളിപ്പേരുള്ള മകൾ അവന്തികയുടെ കുഞ്ഞുനാളിലെ ചിത്രമടക്കം പങ്കുവച്ചാണ് താരം ജൻമദിനാശംസകൾ നേർന്നത്. അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്ത് പിടിപ്പിച്ച ചിരി..,ഞാൻ ജീവിക്കുന്ന പുഞ്ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി.. എന്‍റെ പാപ്പു.. കുഞ്ഞേ… മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്.. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ നിന്‍റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും.. മമ്മി നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ എന്‍റെ കൺമണി… നീയാണ് എന്‍റെജീവിതം. പാപ്പുവിന് ജൻമദിനാശംസകൾ നേർന്ന് അമൃത കുറിച്ചു. ഗോപി സുന്ദറിനും മകൾക്കുമൊപ്പമുള്ള ചിത്രങ്ങളും അമൃത പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പാപ്പുവിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്‍റെ പ്രിയ…

Read More

പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയില്‍പ്പെട്ടോ? ഫിഷറീസ് കോൾ സെന്‍ററിൽ അറിയിക്കാം; ഉടന്‍ നടപടി

തിരുവനന്തപുരം: പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്‍ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങൾ അറിയാം. 0471 2525200, 1800 425 3183 (ടോൾ ഫ്രീ) എന്ന കോൾസെന്‍റർ നമ്പർ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഫിഷറീസ് വകുപ്പിന്‍റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികൾ ഒറ്റ കോളിൽ അറിയിക്കാമെന്നതുമാണ് കോൾ സെന്‍ററിന്‍റെ പ്രധാന പ്രത്യേകത.    പരാതികൾക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ രജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ രജിസ്‌ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോൾ സെന്‍ററിൽ കൂടുതലും എത്തുന്നത്. അക്വാകൾച്ചർ കൃഷി,…

Read More

ഇറാനെ മരണത്തിലൂടെ ചുട്ടെരിച്ച് ‘മഹ്‌സ അമീനി’ ! തെരുവുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു; നിരവധി മരണം; വീഡിയോ കാണാം…

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ഇറാന്‍ കത്തുന്നു. പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുനിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ ഇതിനോടകം 50ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. https://twitter.com/NewAnon0ps/status/1572709409054146562 2019ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. 1,500ഓളം പേര്‍ 2019ലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Read More

നായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടറുടെ കൊടുംക്രൂരത ! ഇയാള്‍ പറയുന്നത് വിചിത്രമായ കാരണം; വീഡിയോ വൈറല്‍…

രാജസ്ഥാനില്‍ നായയെ കാറില്‍ കെട്ടിവലിച്ച ഡോക്ടര്‍ക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു. പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജ്‌നീഷ് ഗ്വലയാണ് നായയോട് ഈ കൊടുംക്രൂരത ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ മനേക ഗാന്ധി അടക്കമുള്ളവര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. പുകാര്‍ ആനിമല്‍ എന്‍ജിഒയും ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജനാണ് ഡോ. രജ്‌നീഷ്. ഞായറാഴ്ചയാണ് സംഭവം. നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്. വിവരം കേട്ടെത്തിയ മൃഗസ്‌നേഹികളാണ് കാര്‍ തടഞ്ഞ് നായയെ ചികിത്സയ്ക്കു കൊണ്ടുപോയത്. കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ കാറിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചിലര്‍ ആരോപിച്ചു. കാറില്‍ കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു. പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ തടഞ്ഞ യുവാക്കളോട് ഡോക്ടര്‍ തട്ടിക്കയറുകയും ചെയ്തു. നായയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിച്ചപ്പോള്‍ ഡോക്ടര്‍ അവരോടും തര്‍ക്കിച്ചു. പോലീസെത്തിയപ്പോഴാണ്…

Read More

ഇത് തുറന്നു പറയാനാവാതെ ജീവിതം എങ്ങിനെയൊക്കെയോ ജീവിച്ചുതീർക്കുന്ന എത്രയോ സ്ത്രീകളുണ്ടാവും ? ഡോ. റെജി ദിവാകര്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു

പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും അടുത്ത് അറിയാനും അനുഭവിക്കാനും കഴിയുന്നത് ഡോക്ടര്‍മാര്‍ക്കാണ്. അനേകം ജീവിതങ്ങളുടെ പുറത്ത് പറയാന്‍ പറ്റാത്ത രഹസ്യങ്ങള്‍ പേറി നടക്കുന്നവരാണ് ഇക്കൂട്ടര്‍. ഡോക്ടര്‍മാര്‍ എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ള പല കഥകളും കേള്‍വിക്കാരന് കൗതുകവും അവശ്വസിനിയവുമാണ്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റും ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകര്‍ സോഷ്യല്‍മീഡിയായില്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍ എന്നും വൈറലാണ്. പല രോഗങ്ങളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും പൊളിച്ചടുക്കിയിട്ടുള്ള വ്യക്തിയാണ് ഡോ. റെജി. അദ്ദേഹം എഴുതിയ പുതിയ അനുഭവകുറിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡര്‍ എന്ന രോഗത്തെക്കുറിച്ചും അത് തന്‍റെ സുഹൃത്തിന്‍റെ സഹോദരിയെ ബാധിച്ചതിനെക്കുറിച്ചുമാണ് പുതിയ കുറിപ്പിലുള്ളത്. വായിക്കുമ്പോള്‍ സിനിമക്കഥയായും നമ്മുടെ അടുത്ത് എവിടെയോ സംഭവിച്ചതായിയോക്കെ തോന്നുമെന്നതാണ് ഈ അനുഭവകഥയുടെ പ്രത്യേകത. ഡോ.റെജിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.. ഒരു മനസിനെ ആഴത്തിൽ അറിഞ്ഞപ്പോൾ_______________________________________20th September…

Read More