പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ്.. ഇത്തരം നെറികേടിനെ പിതൃശൂന്യത എന്നാണ് വിളിക്കുക..! പ്രതികരിച്ച് വിനയൻ

ഓണത്തോടനുബന്ധിച്ച് മലയാളത്തിൽ റിലീസ് ചെയ്ത മുഴുവൻ സിനിമകളും പരാജയമാണെന്ന തരത്തിൽ ഇറങ്ങിയ വ്യാജ പ്രൊഫൈലിനെതിരെ സംവിധായകൻ വിനയൻ.

മലയാളത്തിലെ നിർമാതാക്കളുടെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളിൽ നിന്നും പോസ്റ്റ് വന്നത്.

ഓണത്തിന് റിലീസ് ചെയ്ത മുഴുവൻ ചിത്രങ്ങളും പരാജയമായിരുന്നു എന്നാണ് ഈ പേജിലൂടെ പ്രചരിച്ചത്.

ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് നിർമാതാക്കൾക്കില്ലെന്നും ഈ വ്യാജനെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും വിനയൻ പറഞ്ഞു.

‘‘രണ്ടു ദിവസം മുൻപ് മുതൽ ഇങ്ങനൊരു വ്യാജ പ്രൊഫൈലിൽ നിന്ന് കേരളത്തിലെ ഇരുന്നൂറിലധികം തിയറ്ററുകളിൽ പ്രേക്ഷകർ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദർശനം തുടരുന്ന പത്തൊൻപതാം നൂറ്റാണ്ട് ഫ്ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.

ഇങ്ങനൊരു ഫെയ്സ്ബുക്ക് പേജ് പ്രൊഡ്യൂസേഴ്സിനില്ല. ഈ വ്യാജൻമാരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരാൻ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോൾ സംസാരിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് രഞ്ജിത് പറഞ്ഞത്.

ഏതായാലും നല്ലൊരു സിനിമയേ കൊല്ലാൻ ശ്രമിക്കുന്ന ഈ ക്രിമിനൽ ബുദ്ധിക്കു മുന്നിൽ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.

അയാളോടായി പറയുകയാണ്, ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്.

താങ്കളാ പേരിന് അർഹനാണ്. നേരിട്ടു തോൽപ്പിക്കാൻ പറ്റില്ലെങ്കിൽ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാൽ നിങ്ങൾക്കു തെറ്റിപ്പോയി..

നിങ്ങളുടെ കള്ള പ്രചരണങ്ങൾക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം.

’’–വിനയൻ പറഞ്ഞു.

Related posts

Leave a Comment