സ്‌നേഹിച്ചു കൊല്ലും ! ഒരു വര്‍ഷത്തോളം യുവതി അറിയാതെ പ്രേമിച്ചത് കൊടും ക്രിമിനലിനെ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞത് ഇങ്ങനെ…

പ്രേമത്തിനു കണ്ണും മൂക്കുമൊന്നുമില്ലെന്നു പറയാറുണ്ട്. എന്നിരുന്നാലും നമ്മള്‍ പ്രണയിക്കുന്ന ആളെക്കുറിച്ച് ഒരു ഏകദേശ ധാരണ ആവശ്യമാണ് അല്ലെങ്കില്‍ പണി ആകെ പാളും. അങ്ങനെയൊരു അബദ്ധം പറ്റിയ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തോളം ഇവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടത് യുകെയിലുള്ള ഒരു കൊടും ക്രിമിനലുമായി ആയിരുന്നു. 2012ല്‍ ഒരു മാള്‍ട്ട സ്ട്രിപ്പ് ക്ലബ്ബില്‍ വച്ചാണ് 35കാരിയായ സ്റ്റെല്ല പാരിസ്, ബ്രിട്ടീഷ് ക്രിമിനലായ ക്രിസ്റ്റഫര്‍ ഗസ്റ്റ് മോറിനെ കണ്ടുമുട്ടുന്നത്. അതായത് 2003ല്‍ ബ്രയാന്‍ വാട്ടേഴ്സ് എന്നൊരാളെ ഇയാള്‍ കൊലപ്പെടുത്തി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം. താന്‍ ആദ്യം അയാളുടെ പണം കണ്ടിട്ടാണ് അയാളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് സ്റ്റെല്ല സമ്മതിക്കുന്നു. എന്നാല്‍, പിന്നീട് അത് സത്യസന്ധമായ പ്രണയത്തിലേക്ക് വഴി മാറി. അയാളുടെ പൊസിറ്റീവ് ആറ്റിറ്റിയൂഡും, ബിസിനസിലും പണം ഉണ്ടാക്കുന്നതിലും അയാള്‍ കാണിക്കുന്ന ശ്രദ്ധയും, അവളോട് കാണിക്കുന്ന കരുതലും എല്ലാം അതിന്…

Read More

ആ ഫോൺ സംഭാഷണം  സുരേന്ദ്രന്‍റേത് തന്നെ;  ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്താനിരിക്കേ ബിജെപി സംസ്ഥാന അധ്യക്ഷൻ കോഴക്കുരുക്കിൽ 

സ്വന്തം ലേഖകന്‍ കോഴിക്കോട്:എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനുവിന് ബിജെപി കോഴ നല്‍കിയ കേസില്‍ തെളിവായ ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റേതുതന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബിജെപിയില്‍ വീണ്ടും പടയൊരുക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വലിയ തോല്‍വി ഏറ്റുവാങ്ങുകയും സംഘടനാതലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കി കുറ്റപത്രം ഒരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി .കെ.ജാനുവിന് ബിജെപി നേതാക്കള്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. 10 ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലില്‍ സുരേന്ദ്രന്‍ നേരിട്ടും 25 ലക്ഷം രൂപ ബത്തേരി മണിമല ഹോംസ്റ്റേയില്‍ ബിജെപി നേതാവ് പ്രശാന്ത് മലവയലും നല്‍കിയെന്നായിരുന്നു പരാതി. കേസില്‍ സുരേന്ദ്രനും ജാനുവും ഒന്നും രണ്ടും പ്രശാന്ത്…

Read More

കണ്ണില്ലാത്ത ക്രൂരത; വീട്ടുജോലിക്ക് നിര്‍ത്തിയ 13 കാരിക്ക് ക്രൂരമര്‍ദനം; ഡോക്ടര്‍ക്കും ഭാര്യയ്ക്കും ഇടക്കാല ജാമ്യം 

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലിക്കു നിർത്തിയ പതിമൂന്നുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ഭാര്യയ്ക്കും ഇടക്കാല ജാമ്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും അലിഗഡ് സ്വദേശിയുമായ ഡോ: മിർസ മുഹമ്മദ് ഖാന്‍, ഭാര്യ റുഹാന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് പുലര്‍ച്ചെ മജിസ്‌ട്രേറ്റിമുന്നില്‍ ഹാജരാക്കിയിരുന്നു. ചെറിയ കുട്ടി വീട്ടിലുണ്ടെന്ന വാദം പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ഇവരോട് ഇന്ന് കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം മര്‍ദനമേറ്റ ബീഹാർ സ്വദേശിനിയായ പെൺകുട്ടിയെ തിരികേ ബന്ധുക്കള്‍ക്കു കൈമാറാനുള്ള ശ്രമവും പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും നടത്തുന്നുണ്ട്. കുട്ടിക്ക് അമ്മയില്ല. ഉത്തരേന്ത്യയിലുള്ള ബന്ധുക്കളാണ് ഡോക്ടറുടെ വീട്ടില്‍ എത്തിച്ചത്.നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടിൽ ജോലിക്കായി നിർത്തിയിരിക്കുകയായിരുന്നു. ഡോക്ടറുടെ ഭാര്യ റുഹാനയാണ് കുട്ടിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതുകണ്ട അയൽവാസികളാണ് വിവരം ചൈൽഡ് ലൈൻപ്രവർത്തകരെ അറിയിച്ചത്.…

Read More

Flingster Evaluation 2022 Features, Professionals & Cons, Pricing

Flingster doesn’t have a mobile app, however you’ll be capable of chat utilizing the browser in your cellphone. Once you get in, you’ll stay logged in till you sign out your self. Ensure that you just simply use your gadget solely and don’t overlook to exit when buying from another system. Even although most members use video chat to speak with their matches, you don’t have to turn your webcam on. His educating background outfitted him with adequate information to help others. As shortly as your chat is over, you…

Read More

Xhamsterlive Prices A Very Trustworthy Evaluation Soiled Cam Chat Guide

Honestly, xhamsterlive ebony fashions are barely boring in comparison with Stripchat. Now you know that xhamster cams are not genuine so maintain a protected distance from them and stick with the unique platform. Save all of your babes in the favorites tab on the left sidebar and examine the newbies featured in the “new models” part. Stay with me as I spotlight the features xhamsterlive.com which clearly aren’t unique. To get pleasure from a really authentic cam porn expertise, stick with the unique all the time. So that’s when it…

Read More

പ്രഥമദൃഷ്ട്യാ കുറ്റക്കാർ; കാട്ടാക്കടയിലെ കെഎസ്ആർടിസി മര്‍ദനത്തിൽ ജീവനക്കാര്‍ കുറ്റക്കാരെന്ന് എംഡിയുടെ റിപ്പോര്‍ട്ട്

കൊച്ചി: തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയതായി കെഎസ്ആര്‍ടിസി എംഡിയുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, സെക്യൂരിറ്റി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, ജൂണിയര്‍ അസിസ്റ്റന്‍റ് ഡി.പി. മിലന്‍ ഡോറിച്ച് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതതായാണ് കെഎസ്ആര്‍ടിസി എംഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനന് മര്‍ദ്ദനമേറ്റത്. കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ മതിയായ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന് പ്രേമനനെ മനസിലാക്കി കൊടുക്കാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമമാണ് ഒടുവില്‍ തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കലാശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയം കാട്ടാക്കട…

Read More

Chatroulette Evaluate

For you to start a chat, you must carry out face recognition. Since its inception back in 2009, the site has had a good design. Chatroulette attracted a whopping 1.5 million users in simply four months. However, it is suggested for individuals ages thirteen and up. If you’re underneath 18, you need to get your mother or father’s or guardian’s permission earlier than using Chatroulette. Chatroulette is a nice way to speak with folks from all over the world. Another approach to deal with cyberbullying and on-line abuse on Chatroulette…

Read More

പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം ഉണ്ടാകുന്നതിനു പിന്നിൽ…

  പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂടുതല്‍ പുരുഷന്മാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം 40 വയസ്സ് കഴിഞ്ഞവരില്‍ വളരെ കൂടുതലായി കണ്ടുവരുന്നു. പ്രായം ആകുന്നതനുസരിച്ച് ശരീരത്തില്‍ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരാം. സാധാരണ യാതൊരു കുഴപ്പവും ഇല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തെ ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍ പ്ലാസിയ (B.P.H.) എന്നാണ് പറയുന്നത്. എന്നാല്‍ അണുബാധ മൂലവും, കാന്‍സര്‍ മൂലവും പ്രോസ്റ്റേറ്റിന് വീക്കം ഉണ്ടാകാറുണ്ട്. വൃക്കയിൽ അണുബാധപ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ പെരുകുമ്പോഴാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം കൂടുന്നത്. സാധാരണ പ്രോസ്റ്റേറ്റിനുള്ളിലെ കോശങ്ങള്‍ വളര്‍ന്നു പെരുകിയാലും അതിനെ പൊതിഞ്ഞിരിക്കുന്ന കാപ്‌സ്യൂളിനു നല്ല കട്ടിയുള്ളതിനാല്‍ കോശങ്ങള്‍ അതിനുള്ളില്‍ തന്നെ തിങ്ങി ഞെരുങ്ങി ഇരിക്കും. പക്ഷേ, ഈ ഞെരുക്കം മൂലം പ്രോസ്റ്റേറ്റിനുള്ളിലൂടെ കടന്നുപോകുന്ന മൂത്രനാളി വല്ലാതെ ഞെരുങ്ങും. പ്രോസ്റ്റേറ്റ് കോശങ്ങള്‍ മൂത്രനാളിയെ…

Read More

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യുന്നു; ഫോണുകളും, ടാബും ലാപ്ടേപ്പുകളും പിടിച്ചെടുത്തതായി സൂചന

കൊച്ചി: സംസ്ഥാനത്തുടനീളം എന്‍ഐഎ സംഘം നടത്തിയ പരിശോധനയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 22ഓളം ദേശീയ നേതാക്കളടക്കമുള്ള സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നതായി വിവരം. വിവിധ ജില്ലകളില്‍നിന്നും കസ്റ്റഡിയിലെടുത്തവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ചാണ് നടപടി. ഇവരില്‍നിന്നു പിടിച്ചെടുത്ത പെന്‍ഡ്രൈവുകള്‍ അടക്കമുള്ളവ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലെടുത്ത ഏതാനും പേരെ നെടുമ്പാശേരി വഴി ഡല്‍ഹിയിലേക്ക് കൊണ്ടുപോയതായും സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ എന്‍ഐഎ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ കൊച്ചിയിലെ ഓഫീസിലെത്തിച്ചവരെ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കി വൈകാതെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മുണ്ടക്കയത്തും പെരുവന്താനത്തും ഈരാറ്റുപേട്ടയിലും നേതാക്കൾ കസ്റ്റഡിയിൽകോട്ടയം: എൻഐഎ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്‍റെ ഭാഗമായി മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും പെരുവന്താനത്തും പരിശോധന നടന്നു. ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് -എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ എം.എച്ച്. ഷിഹാസ്, മുജീബ് മാങ്കുഴയ്ക്കൽ , എസ്ഡിപിഐ നേതാവും നഗരസഭാ…

Read More

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട ! വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്; രണ്ടു പേര്‍ പിടിയില്‍…

തിരുവനന്തപുരം ബാലരാമപുരത്ത് വാടകവീട്ടില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടിച്ചെടുത്തത് 158 കോടി രൂപയുടെ ഹെറോയിന്‍. വാടക വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ ആണ് ഇത്. സംഭവത്തില്‍ രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ഹരാരെയില്‍ നിന്നും ഹെറോയിന്‍ മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ യൂണിറ്റിലെ സംഘമാണ് ബുധനാഴ്ച രാത്രിയോടെ ഇവരെ പിടികൂടിയത്. ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മുറി വാടകയ്ക്ക് എടുത്ത് രണ്ട് മാസം മുന്‍പാണ് ഇവര്‍ താമസം തുടങ്ങിയത്.

Read More