വാസന്തിയും പശുപളർത്തലും പിന്നെ..!  മാന്നാറിൽ പശുവളർത്തലിന്‍റെ മറവിൽ മധ്യവയസ്ക ചെയ്തത് മറ്റൊരു ജോലി;  വാസന്തിയെ വലയിലാക്കി എക്സൈസ്

മാന്നാർ: പശുവളർത്തലിന്‍റെ മറവിൽ ചാരായ വിൽപ്പന നടത്തിയ മധ്യവയസ്ക പിടിയിൽ. ബുധനൂർ എണ്ണയ്ക്കാട് ഗ്രാമം രാജീവ് ഭവനിൽ രാജന്‍റെ ഭാര്യ വാസന്തി (60) യാണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 60 ലിറ്റർ ചാരായം പിടികൂടിയത്. പ്രതിയെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജവാറ്റ് കേന്ദ്രങ്ങളും മുൻ പ്രതികളും എക്സൈസിന്‍റെ നിരന്തര നിരീക്ഷണത്തിലായിരുന്നു. ഇത്തരത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കി പിടികൂടിയത്. മൂന്നു പശുക്കളുള്ള ഇവർ ഇതിനെ പരിപാലിക്കുന്ന മറവിലാണ് ചാരായം വിറ്റിരുന്നത്. പ്രിവന്‍റീവ് ഓഫീസർ സന്തോഷ് കുമാർ, സിഇഒമാരായ അജേഷ്, ദീപു, വനിത സിവിൽ എക്സൈസ് ഓഫീസർ അനിതാകുമാരി എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. വ്യാജമദ്യ, ലഹരി വിൽപ്പന സംബസിച്ച പരാതികൾ 9400069501, 04792451818…

Read More

നിലവിളികേട്ട്  കിണറ്റിൻ കരയിലേക്ക് എല്ലാവരും ഓടിയെത്തി; ആഴമേറിയ കിണറിനു മുന്നില്‍ അവര്‍ നിസഹായരായി നോക്കിനിന്നപ്പോൾ, ജിനുവിന്‍റെ ധൈര്യം ലെവിന് പുതുജീവനായി

ഏറ്റുമാനൂര്‍: ജിനുവിന്‍റെ ധൈര്യം ലെവിന് പുതുജീവനായി. കിണറ്റില്‍ വീണ മൂന്നാം ക്ലാസുകാരനെ സമീപവാസിയായ ചെറുപ്പക്കാരന്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. നീണ്ടൂര്‍ പഞ്ചായത്തിലെ ഓണംതുരുത്തിലാണ് സംഭവം. ഓണംതുരുത്ത് വാസ്‌കോ ജംഗ്ഷന് സമീപം കോതാട്ട് ഭാഗത്ത് താമസിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ലെവിന്‍ ഷൈജു സ്‌കൂളില്‍നിന്ന് വീടിന്‍റെ പിന്‍വശത്തുള്ള എളുപ്പ വഴിയിലൂടെ വീട്ടിലേക്ക് വരുമ്പോള്‍ പൊട്ടക്കിണറ്റില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും ആഴമേറിയ കിണറിനു മുന്നില്‍ അവര്‍ക്ക് നിസഹായരായി നില്‍ക്കാനേ സാധിച്ചുള്ളു. ഈ സമയം അവിടെയെത്തിയ ജിനു സമയം അല്‍പംപോലും നഷ്ടപ്പെടുത്താതെ കല്‍ക്കെട്ടില്ലാത്ത കിണറ്റില്‍ വടം കെട്ടി ഇറങ്ങുകയും ലെവിനെ നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കുകയുമായിരുന്നു.

Read More

പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; ലൈംഗികാതിക്രമത്തിന് ഇരയായ യുവാവ് പ്രതിയായ 15 വയസുകാരനെ കൊന്ന ശേഷം ജീവനൊടുക്കി

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയറിൽ 20 വയസുള്ള യുവാവ് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 15 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബുധനാഴ്ചയാണ് 20 വയസുള്ള മേക്കപ്പ് ആർട്ടിസ്റ്റായ യുവാവിനെ ഗ്വാളിയറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ ആത്മഹത്യാക്കുറിപ്പിൽ 15 വയസുള്ള കുട്ടി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം വിലയേറിയ ഇല്കട്രോണിക് ഉപകരണങ്ങളും സൈക്കിളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ആരോപിക്കുന്നു. താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും അഞ്ച് വയസിന് ഇളപ്പമുള്ള വ്യക്തി തന്നെ ഉപദ്രവിച്ചുവെന്ന് പറഞ്ഞാൽ ലോകം വിശ്വസിക്കില്ലെന്നും യുവാവ് കുറിച്ചു. കുട്ടിയോട് താൻ പ്രതികാരം ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് നാല് പേജുള്ള കത്ത് അവസാനിപ്പിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് വ്യക്തമായി. തുടർന്ന് ഹാസിര മേഖലയിലെ ഫാക്ടറിയിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്കടിയേറ്റാണ് കുട്ടിയുടെ മരണമെന്നും മൃതദേഹത്തിന്…

Read More

ആരാകണമെന്ന ആഗ്രഹം പേപ്പറിൽ കുറിച്ച് വച്ച് മൂന്ന് വിദ്യാർഥികൾ നാടുവിട്ടു; കത്തിലെ വിവരം ഞെട്ടിക്കുന്നത്; തൃശൂരിൽ നിന്ന് കോട്ടയത്തേക്ക് വണ്ടികയറി കുട്ടികളെ കണ്ടെത്തി

തൃശൂർ: ആനപാപ്പാന്മാരാകാൻ നാടുവിട്ട കുന്നംകുളം പഴഞ്ഞി സ്വദേശികളായ കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ മൂന്ന് വിദ്യാർഥികൾ കത്തെഴുതിവച്ച് നാടുവിട്ടത്.ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേയ്ക്കു പോകുകയാണെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്. പോലീസ് അന്വേഷിച്ച് വരേണ്ടെന്നും മാസത്തിലൊരിക്കൽ വീട്ടിൽ എത്താമെന്നും ഇവർ കുറിച്ചിരുന്നു. കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുന്നംകുളം പോലീസ് തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്

Read More

Chat Hour Evaluation 2022 Chatting, Flirting, Assembly & Relationship

Chat Hour is nice because it’s 100% free however it solely offers male and female as gender options. Since the Chat Hour solely has email verification, there are numerous pretend profiles present on the location. Extremely divorced and licensed on the web site two months earlier. I’m actually not into significant matchmaking, a minimal of for now, and want to loosen up. On the opposite hand, i favor to search out top-notch schedules versus only for laid. I might find sizzling and sensible enterprise companions for having a gorgeous expertise…

Read More

How to find a Sugardaddy Meet Australia

If you are looking with regards to a sugar daddy meet up with Australia, then you should try one of the best online sites through this country. These kinds of sugaring platforms aren’t just standard dating sites. They have verified members and a safe environment for people to get in touch. Where to look for a sugar daddy meet Down under is the SugarDaddyMeet app. This great site offers a platform intended for rich, fabulous, sugar daddy sites australia and successful males and females. It has a basic registration method…

Read More

Satisfy Foreign Females For Marital life Online

Whether you are looking for a long-term relationship or maybe to meet a new person, locating foreign ladies online is the foremost way to go. Not merely will you have the chance to interact with lots of women, however, you will also have the probability to learn about the civilizations of the countries you will be in. As a result, you can actually find a spouse that’s a better fit suitable for you. You will discover dozens of international going out with websites which will help you find overseas women.…

Read More