വന്ധ്യംകരണത്തിലുണ്ടായ പിഴവിനെത്തുടര്‍ന്ന് ഗര്‍ഭിണിയായാല്‍ ഇനി നഷ്ടപരിഹാരമില്ല ! ഉത്തരവ് റദ്ദാക്കി സുപ്രീംകോടതിയുടെ ഇടപെടല്‍…

വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും യുവതി ഗര്‍ഭിണിയാകുകയും കുട്ടി ജനിക്കുകയും ചെയ്ത സംഭവത്തില്‍ ആശുപത്രി അധികൃതര്‍ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ലുധിയാനയിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ സ്ത്രീയുടെ ഭര്‍ത്താവ് മന്‍ജിത് സിങ് നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരെ ആശുപത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വന്ധ്യംകരണം 100 ശതമാനം വിജയകരമാകണമെന്നില്ലെന്നും സ്വാഭാവിക കാരണങ്ങള്‍ കൊണ്ട് പിന്നീടും ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ടെന്നും ഇതിനെ ചികിത്സാപ്പിഴവായി കാണാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.

Read More

ചരിത്രപരമായ സ്ഥാനം; കോൺഗ്രസ് പ്രസിഡന്‍റ് പദവി ആദർശത്തിന്‍റെ അടയാളമെന്നു രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻഅങ്കമാലി: ഭാരതത്തിന്‍റെ ആദര്‍ശപരമായ അടയാളമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനമെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചരിത്രപരമായ സ്ഥാനമാണിത്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അങ്കമാലിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധ്യക്ഷപദവി ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്നതാണ്. അതുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നയാളാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. ആ സ്ഥാനത്തേക്കു വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള ആളായിരിക്കണം.താൻ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാക്കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്.  കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെ മറ്റൊരു പാര്‍ട്ടിയോടും നിങ്ങള്‍ ചോദ്യം ഉയര്‍ത്താറില്ല. ഇന്ത്യയില്‍ കോണ്‍ഗ്രസിന് അത്രമേല്‍ സ്ഥാനമുണ്ടെന്ന് ഇതു തെളിയിക്കുന്നു. ജനാധിപത്യം നിലനില്‍ക്കുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്. ഭാരത് ജോഡോ യാത്രയ്ക്ക്…

Read More

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം ! നിയമലംഘനം നടത്തിയവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതി…

പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചതാണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഎഫ്ഐ നേതാക്കള്‍ക്കെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പോലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പോലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് കോടതി 29ന് വീണ്ടും…

Read More

ലഹരിവസ്തുക്കൾ കണ്ടെത്താൻ അതിർത്തികളിൽ റെയ്ഡ് ; സ്തൂൾ, കോളജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗ് ശക്തമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയ്ഡും സ്കൂൾ, കോളജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കാൻ തീരുമാനം. അതിർത്തികളിൽ പോലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവർ ചേർന്ന് റെയ്ഡ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. ലഹരി വിരുദ്ധ പ്രചരണത്തിന്‍റെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഒക്ടോബർ മൂന്നിന് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ക്ലാസ് മുറികളിൽ ലഹരിവിരുദ്ധ ചർച്ചയും സംവാദവും സംഘടിപ്പിക്കും. മുഖ്യമന്ത്രിയുടെ പ്രസംഗം അന്ന് ക്ലാസ് മുറികളിൽ കേൾപ്പിക്കണം. അതിന് സംവിധാനമില്ലാത്ത സ്കൂളുകളിൽ ഒരുമിച്ചുള്ള അസംബ്ലിയോ മറ്റോ സംഘടിപ്പിച്ച് പ്രസംഗം പ്രക്ഷേപണം ചെയ്യണം. ഒക്ടോബർ ആറ്, ഏഴ് തീയതികളിൽ…

Read More

മല്ലികയുടെ നിര്‍ബന്ധത്തിനു വഴങ്ങി കൈയ്യെത്തും ദൂരത്ത് സിനിമയില്‍ നായകനാകാനായി ഫാസിലിന്റെ അടുത്തെത്തി പൃഥിരാജ് ! എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്…

നടന്‍ സുകുമാരനും കുടുംബവും മലയാളികള്‍ക്ക് എന്നും ഇഷ്ടമുള്ള ഒരു വിഷയമാണ്. സുകുമാരന്റെ ഭാര്യ മല്ലികയും മക്കളായ ഇന്ദ്രജിത്തും പൃഥിരാജും അവരുടെ ഭാര്യമാരുമെല്ലാം സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളാണ്. നടന്‍ സംവിധായകന്‍ നിര്‍മ്മാതാവ് തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച് നില്‍ക്കുയാണ് പൃഥ്വിരാജ് ഇപ്പോള്‍. അച്ഛന്റേയും അമ്മയുടേയും സിനിമ പാരമ്പര്യമാണ് പൃഥ്വിരാജിനെ സിനിമയില്‍ എത്തിച്ചത്. എന്നിരുന്നാലും ഇരുപതിലേറെ വര്‍ഷങ്ങളായി അയാള്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നത് സ്വന്തം കഴിവും നിശ്ചയദാര്‍ഢ്യവും കൊണ്ട് മാത്രമാണ്. രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവന് ഉണ്ടൊരു രാജകുമാരി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത് എങ്കിലും രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ല്‍ തിയേറ്ററുകളില്‍ എത്തിയ നന്ദനം എന്ന ചിത്രത്തിലൂടെ അണ് പൃഥ്വിരാജ് എന്ന നടനെ പ്രേക്ഷകര്‍ അറിഞ്ഞ് തുടങ്ങിയത്. അതേ സമയം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് പ്രമുഖ സംവിധായകന്‍ ഫാസില്‍ ഒരുക്കിയ കയ്യെത്തും ദൂരത്ത് എന്ന സിനിമയില്‍ അഭിനയിക്കാന്‍ പൃഥ്വിരാജ്…

Read More

എന്തൊരു വിധിയിത്..! തലകാക്കാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ; സ്വന്തം ജീവന്‍റെ സുരക്ഷ അതല്ലെ എല്ലാം; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറാണ് ഉണ്ടായിരിക്കുന്നത്. മുപ്പതോളം കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കല്ലേറിനെ പ്രതിരോധിക്കാൻ ഡ്രൈവർമാർ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഹെൽമെറ്റ് വച്ച് ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആലുവ, ചെങ്ങന്നൂർ ഡിപ്പോകളിലെ ഡ്രൈവർമാരാണ് ഇത്തരത്തിൽ യാത്ര ചെയ്തത്. ഡ്യൂട്ടി നടത്തുന്നതോടൊപ്പം സ്വന്തം ജീവന്‍റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചത്.    

Read More

അമ്മയുടെ സുഹൃത്ത് ഏഴുവയസുകാരനെ കൊന്നു തള്ളിയ കേസ്; കുട്ടികളെ ലൈംഗീകമായി ഉപദ്രവിച്ചതിന് പ്രതി അരുണിന് 19 വർഷം കഠിനതടവും  പിഴയും; കുറ്റപത്രം വായിക്കുന്നത് 28ന് 

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്‍റെ മർദനമേറ്റ് ഏഴുവയസുകാരൻ കൊല്ലപ്പെട്ട  കേസിൽ കുറ്റപത്രം വായിക്കുന്നത് ഈ മാസം 28 ലേക്ക് നീട്ടി. കുറ്റപത്രത്തിൽ അപ്പീൽ നൽകുന്നതിനായി സമയം അനുവദിക്കണമെന്ന പ്രതി ഭാഗത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. പ്രോസിക്യൂഷന്‍റെ ശക്തമായ എതിർപ്പിനെ മറികടന്നായിരുന്നു കോടതി അനുമതി നല്കിയത്. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി നിക്സണ്‍ എം. ജേക്കബാണ് കേസ് പരിഗണിച്ചത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുന്ന  കേസിലെ പ്രതി തിരുവനന്തപുരം നന്തൻകോട് കടവത്തൂർകാസിൽ അരുണ്‍ ആനന്ദിനെ കോടതി നിർദേശ പ്രകാരം  ഇന്നലെ ഹാജരാക്കിയിരുന്നു.    ഇന്നലെ  കോടതി കേസ് പരിഗണിച്ചപ്പോൾ ജാമ്യം വേണമെന്ന പ്രതിയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ  ശക്തമായി എതിർത്തു.  നിലവിൽ ഇതേ കേസിൽ മുന്പ് ഹൈക്കോടതിയിൽ  നല്കിയ ജാമ്യാപേക്ഷ തള്ളുകയും ആറ് മാസത്തിനുള്ളിൽ  കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.  ഇതിന്‍റെ തുടർച്ചയായി പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം…

Read More

ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ! ഉടനടി യേസ് പറഞ്ഞ് ഇറ…

ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ശിഖരേ. ഇറ്റലിയില്‍ നടന്ന ഫിറ്റ്‌നസ് മത്സരത്തിനിടയിലാണ് നൂപുര്‍ ഇറയുടെ മുന്നില്‍ പ്രൊപ്പോസ് ചെയ്തത്. തല്‍ക്ഷണം തന്നെ ഇറ സമ്മതമറിയിക്കുകയും പ്രൊപോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇറ ഖാന്റെ ദീര്‍ഘകാല സുഹൃത്താണ് നൂപുര്‍ ശിഖര്‍. ”അതെ ഞാന്‍ യെസ് പറഞ്ഞു” എന്ന അടിക്കുറിപ്പോടെയാണ് നൂപുര്‍ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ ഇറ പങ്കുവെച്ചത്. നൂപൂറും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ രണ്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ”അതെ അവള്‍ യെസ് പറഞ്ഞു” എന്നും ”ഞങ്ങള്‍ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയണ്‍മാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു’ എന്നുമാണ് നൂപുര്‍ അടിക്കുറിപ്പായി കുറിച്ചത്. ഫാത്തിമ സന ഷെയ്ഖ്, ഹുമ ഖുറേഷി, കിഷു ഷ്രോഫ്, റിയ ചക്രബോര്‍ത്തി, സന്യ മല്‍ഹോത്ര തുടങ്ങി നിരവധി താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തി. ആമിര്‍…

Read More

Chatblink Evaluation Suppose Before You Click On

The website keeps enhancing from time to time which is a good factor if you’re looking to make investments time in making associates online on this free to chat web site. Furthermore, it lets users uncover companions beneath totally different classes thereby exhibiting strategies to develop bonds. New members ought to understand the phrases and situations ahead of coming right proper right into a chatroom on the website. This web site on-line is nice for anybody who must fulfill stranger chat members. After testing chatblink.com, we discovered that this free…

Read More

15 Greatest Free Chat Rooms To Make New Pals In 2022

It’s a chat platform particularly designed for people who find themselves not afraid to say that they have a high commonplace. They even call everyone utilizing their platform an ‘ELITE’. And every characteristic on Elitemate is free to make use of for everybody. When you’re spending time on a platform that’s extra targeted on courting you do must have a slightly different strategy. People are likely to take things more significantly when they’re looking for a relationship. The site is totally anonymous and you may choose any name you want…

Read More