We at all times encourage you to contact Shagle help to report suspicious activity. Trust your instincts should you really feel unsafe or uncertain on any web site. And by no means give your private info to different members. You can help defend yourself and different members by bringing anybody suspicious to the attention of the site’s moderators. They can also assist if you’re having hassle with your account or want to cancel Shagle for any cause. The site has filters that let you specify the gender and site of…
Read MoreDay: September 25, 2022
Adultcamlover Review: Our Favourite Adult Livecam Site
The website is dominated by mostly male members of their early 30s and 40s. There are over 1,000 models actively live steaming and are open for sexual chats and encounters. Even although I first used it just for the purpose of this review, I’m a bit addicted now and go browsing to check my favorites tab and see if my favorite cute girls are on. They settle for Visa, Mastercard, and the aforementioned PayPal, which is always a plus in my e-book. On the facet of the small specificities, we…
Read Moreമോശം പ്രഷർകുക്കർ വിറ്റു! ഫ്ളിപ്പ് കാർട്ടിന് ലക്ഷം രൂപ പിഴ; കുക്കറുകള്‍ വാങ്ങിയത് 598 ഉപയോക്താക്കള്‍
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റഴിക്കാൻ ഇടം നൽകിയതിന് ഫ്ളിപ്പ് കാർട്ടിന് ഡൽഹി ഹൈക്കോടതി ലക്ഷം രൂപ പിഴ ചുമത്തി. ഒരാഴ്ചയ്ക്കുള്ളിൽ പിഴ തുക കോടതി രജിസ്ട്രിയിൽ നിക്ഷേപിക്കണം എന്നാണു നിർദേശം. കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃസംരക്ഷണസമിതി ഇതേ കേസിൽ ഫ്ളിപ്പ് കാർട്ടിന് ലക്ഷം രൂപ പിഴയിട്ടിരുന്നു. ഫ്ളിപ്പ് കാർട്ടിലൂടെ ഈ കുക്കറുകൾ വാങ്ങിയ 598 ഉപയോക്താക്കളുടെ വിവരം പ്രസിദ്ധീകരിക്കണമെന്നും അവർക്ക് തുക മടക്കി നൽകണമെന്നും നിർദേശിച്ചിരുന്നു. ബിഐഎസ് സ്റ്റാൻഡേർഡ് ഇല്ലാത്ത കുക്കറുകൾ വിറ്റഴിക്കാൻ ഇടം നൽകിയതാണ് ഫ്ളിപ്പ് കാർട്ടിന് വിനയായത്. കുക്കറുകൾ ആമസോണ്‍ വഴി വാങ്ങിയ 2,262 ഉപയോക്താക്കൾക്ക് തുക മടക്കി നൽകണമെന്ന് 20ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഉപഭോക്തൃസംരക്ഷണനിയമം അനുസരിച്ച് ബിഐഎസ് നിലവാരം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായ ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ വിൽക്കുന്നത് ചട്ടലംഘനമാണ്. 2021 ഫെബ്രുവരി ഒന്നു മുതൽ നിലവിൽ…
Read Moreരണ്ടാം ക്ലാസിൽ പഠിക്കുന്ന ബന്ധുവായ പെണ്‍കുട്ടിയെ…! ഏഴുവയസുകാരിയെ പീഡിപ്പിച്ച 70 കാരൻ അറസ്റ്റിൽ
വടക്കഞ്ചേരി: ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പാരിതിയിൽ 70 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പുതുക്കോട് തെക്കേപ്പൊറ്റ തൂപ്പുംകാട് അബ്ദുൾറഹ്മാനെ (70) യാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇയാളുടെ ബന്ധുവായ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണ്‍ മാസം മുതൽ പല തവണ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചുമട്ടു തൊഴിലാളിയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഗർഭാശയം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ്! മൂന്നുമക്കളുടെ അമ്മയായ വീട്ടമ്മയുടെ ഇരുവൃക്കകളും മുറിച്ചുമാറ്റി
പാറ്റ്ന/മുസാഫർപുർ: ഗർഭാശയം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കു വിധേയയായ ബിഹാറിലെ വീട്ടമ്മയുടെ ഇരുവൃക്കകളും നഷ്ടമായി. മുസാഫർപുരിലെ സ്വകാര്യനഴ്സിംഗ് ഹോമിൽ ചികിത്സതേടിയ മൂന്നുമക്കളുടെ അമ്മയായ സുനിതാദേവിയുടെ വൃക്കകളാണ് ശസ്ത്രക്രിയക്കിടെ അബദ്ധത്തിൽ മുറിച്ചുമാറ്റിയത്. സംഭവത്തിൽ നഴ്സിംഗ് ഹോം ഉടമയെയും ഡോക്ടറെയും പിടികൂടാൻ മൂന്നു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ബിഹാർ പോലീസ് പറഞ്ഞു. ബരിയാർപുരിലെ സുബ്കാന്ത് ക്ലിനിക്കിൽ കഴിഞ്ഞ മൂന്നാംതീയതിയാണ് വീട്ടമ്മയുടെ ശസ്ത്രക്രിയ നടന്നത്. ഇതിനുപിന്നാലെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതോടെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടതോടെയാണ് വൃക്കകൾ നഷ്ടമായെന്ന വിവരം അറിയുന്നത്. തുടർന്നു വിദഗ്ധചികിത്സയ്ക്കായി ഇവരെ പാറ്റ്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു (ഐജിഐഎംഎസ്) മാറ്റുകയായിരുന്നു. സുനിതാദേവിയുടെ ആരോഗ്യനില തീർത്തും വഷളായ നിലയിലാണ്. അത്യാഹിത വിഭാഗത്തിൽ തുടരുന്ന അവരുടെ രണ്ടുവൃക്കകളും നഷ്ടമായിട്ടുണ്ടോ എന്നറിയാനായി കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഐജിഐഎംഎസ് അധികൃതർ പറഞ്ഞു. ക്ലിനിക്ക് ഉടമ പവൻ കുമാർ, ശസ്ത്രക്രിയ നടത്തിയ ആർ.കെ. സിംഗ്…
Read Moreപഴകിയ മത്സ്യം പഴയ കാര്യമല്ല!! പരിശോധന കുറഞ്ഞതോടെ വീണ്ടും പഴകിയ മത്സ്യം; കേടാകാതിരിക്കാൻ മാരക വസ്തുക്കൾ ചേർക്കുന്നു
ആലപ്പുഴ: പഴകിയ മത്സ്യം വീണ്ടും വിപണിയിൽ ഇടംപിടിക്കുന്നു. നടപടിയെടുക്കാതെ അധികൃതർ. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും ഏതാനും ആഴ്ചകളായി വീണ്ടും പഴകിയ മത്സ്യങ്ങൾ വില്‍ക്കുന്നതായി പരാതി. കൂടുതലും വഴിയോര വിൽപ്പന ശാലകളിലാണ് പഴകിയ മത്സ്യങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. അന്യ സംസ്ഥാനങ്ങളിൽനിന്നെത്തിക്കുന്ന വലിയ മത്സ്യങ്ങൾ വഴിയോര വിൽപ്പനശാലകളിൽ മുറിച്ച ശേഷം ആഴ്ചകൾ കൊണ്ടാണ് വിറ്റുതീർക്കുന്നത്. ഇവ കേടാകാതിരിക്കാൻ ഫോർമാലിൻ ഉൾപ്പെടെയുള്ള മാരക വസ്തുക്കൾ ചേർക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഏതാനും മാസം മുൻപ് പഴകിയ മത്സ്യം വിൽക്കുന്നതിനെതിരേ സംസ്ഥാനത്തെങ്ങും കർശന പരിശോധന നടന്നിരുന്നു. എന്നാൽ, പരിശോധന കുറഞ്ഞതോടെ മായം കലർന്ന മത്സ്യങ്ങൾ വീണ്ടുമെത്തിയിരിക്കുകയാണ്. അന്വേഷണം നടത്തേണ്ട ഭക്ഷ്യ സുരക്ഷാവിഭാഗവും ആരോഗ്യ വകുപ്പും ഊർജിത പരിശോധനകൾ കുറച്ചതാണ് വീണ്ടും മായം കലർന്ന മത്സ്യം വ്യാപകമാകാൻ കാരണം. പരിശോധനയ്ക്കുള്ള അറിയിപ്പ് ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് പല ഉദ്യോഗസ്ഥരും പരിശോധന നടത്താത്തത്. വലിയ ഇൻസുലേറ്റഡ് വാഹനങ്ങളിൽ ടൺ…
Read Moreആറ് വയസുകാരി പാലത്തിൽനിന്നു നദിയിലേക്ക് വീണു! ഒരു പോറൽ പോലുമില്ലാതെ രക്ഷപ്പെട്ടു; ഷഹാനയെ തുണച്ചത് ഭാഗ്യം
എരുമേലി: ഷഹാനയെ തുണച്ചത് ഭാഗ്യം. ഒരൽപ്പം മാറിയിരുന്നെങ്കിൽ പാലത്തിൽ നിന്ന് ആ പിഞ്ചു പെൺകുട്ടി വീഴുമായിരുന്നത് മണിമലയാറിൽ പാറക്കല്ലുകളുടെ മുകളിൽ. ഒരു പോറൽ പോലുമില്ലാതെ പ്രിയപ്പെട്ട പൊന്നുമോൾ രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുന്നു മാതാപിതാക്കൾ. ഇന്നലെ ഉച്ചയ്ക്ക് എരുമേലി ഓരുങ്കൽകടവിൽ പാലത്തിലാണ് അദ്ഭുതകരമായ രക്ഷപെടലിന്റെ ഭാഗ്യം നിറഞ്ഞ സംഭവം. പാലത്തിലൂടെ അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ കണ്ണിൽ കരട് വീണതിന്റെ വിഷമത്തിൽ പാലത്തിന്റെ അരികിലാണെന്നറിയാതെ നടന്നപ്പോൾ നദിയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു ആറ് വയസുകാരി ഷഹാന. അപ്പുറത്തും ഇപ്പുറത്തുമുള്ള പാറക്കല്ലുകളുടെ കൂട്ടങ്ങളുടെ നടുക്കുള്ള ഇത്തിരി വെള്ളത്തിലേക്കാണ് അവൾ വീണത്. അതുകൊണ്ട് തന്നെ വീഴ്ചയിലുണ്ടായ ഭയം അല്ലാതെ ഒരു പരിക്കും ഇല്ലാതെ അവൾ വെള്ളത്തിൽ വീണുകിടന്നു. കണ്ടു നിന്നവർ ഓടിയെത്തി അവളെ വാരിയെടുക്കുമ്പോൾ ആർത്തലച്ചു കരയുകയായിരുന്നു അമ്മ ഫസീല. പാലത്തിന് സമീപം റോഡരികിൽ പെട്ടിക്കട നടത്തുന്ന വേങ്ങശേരി നൗഷാദ്…
Read Moreകെഎസ്ആർടിസി ബസിൽനിന്നു വയോധികനെ കണ്ടക്ടർ ചവിട്ടി താഴെയിട്ടതായി പരാതി! സംഭവത്തെക്കുറിച്ച് കണ്ടക്ടര്‍ പറയുന്നത് ഇങ്ങനെ…
മൂലമറ്റം: ലോട്ടറി വിൽപ്പനക്കാരനെ കെഎസ്ആർടിസി ബസിൽനിന്ന് കണ്ടക്ടർ ചവിട്ടി താഴെയിട്ടതായി പരാതി. പരിക്കേറ്റ ഇടാട് ഐക്കര തെക്കേൽ രാജപ്പനെ (63) ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂലമറ്റത്ത് എത്തി നാലോടെ എലപ്പാറ വഴി കുമളിക്കു പോകുന്ന ബസിൽ മൂലമറ്റത്തുനിന്ന് ഇടാടിന് പോയ രാജപ്പനെ ഇലപ്പള്ളിക്കു സമീപം കണ്ടക്ടർ ചവിട്ടി താഴെയിട്ടതായാണ് പരാതി. എന്നാൽ മദ്യലഹരിയിലായിരുന്ന രാജപ്പൻ ബസിൽ ബഹളം ഉണ്ടാക്കുകയും ചീത്ത വിളിക്കുകയും ചെയ്തതായി യാത്രക്കാരും കണ്ടക്ടറും പറയുന്നു. തുടർന്ന് കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രാജപ്പനെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. മദ്യപിച്ചതായി പരിശോധനയിൽ വ്യക്തമായെന്ന് പോലീസ് പറഞ്ഞു.
Read Moreനടക്കാന്‍ പാടില്ലാത്തതായിരുന്നു..! നടന് അവതാരകയെ അധിക്ഷേപിച്ചതിന്റെ പേരിൽ സിനിമ ബഹിഷ്കരിക്കരുത്; അഭ്യര്‍ഥനയുമായി അണിയറക്കാര്‍
കൊച്ചി: അഭിമുഖത്തിനിടെ നടന് ശ്രീനാഥ് ഭാസി യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ച സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ചട്ടമ്പി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ പ്രചാരണപരിപാടികളില്നിന്നു നടനെ ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും ‘ചട്ടമ്പി’ സിനിമയുടെ സംവിധായകന് അഭിലാഷ് എസ്. കുമാര്‍ പറഞ്ഞു. ‘ചട്ടമ്പി’ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനിടയായി. അദ്ദേഹം സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. ഇതു നിര്‍മാതാവടക്കം 150ഓളം അണിയറപ്രവര്‍ത്തകരെ സാരമായി ബാധിക്കുന്ന പ്രശ്നമാണെന്നും സിനിമ തീയേറ്ററില്‍ കാണണമെന്നും സംവിധായകന് അഭ്യര്‍ഥിച്ചു. ശ്രീനാഥ് ഭാസി സംഭവം നടന്നതിനുശേഷം അവതാരകയോടു മാപ്പപേക്ഷിച്ചെങ്കിലും അവര്‍ പരുഷമായാണ് പെരുമാറിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പരസ്യമായി മാപ്പുപറയണമെന്ന് അവതാരക ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സംവിധായകൻ പറഞ്ഞു. സംഭവത്തിൽ ശ്രീനാഥ് ഭാസിക്കെതിരേ കേസെടുത്തിട്ടുണ്ട്.
Read Moreസര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണോ നരകത്തിലാണോ നല്‍കേണ്ടത് ? നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള പരസ്യം വൈറല്‍
വേറിട്ട കാര്യങ്ങള്‍ വൈറലാവുക സ്വാഭാവികമാണല്ലൊ. അത്തരത്തിലൊരു കാര്യമാണ് ഐപിഎസ് ഓഫീസര്‍ രൂപിന് ശര്‍മ തന്റെ ട്വിറ്ററില്‍ പങ്കുവച്ചത്. രഞ്ജിത് കുമാര്‍ എന്നയാള്‍ കൊടുത്ത പത്ര പരസ്യമാണ് അദ്ദേഹം പങ്കുവച്ചത്. തന്റെ നഷ്ടപ്പെട്ട മരണ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ഒരു പരസ്യമാണ് രഞ്ജിത് നല്‍കിയത്. ഏറ്റവും രസകരമായ കാര്യം സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടമായെന്ന അദ്ദേഹത്തിന്റെ പരസ്യത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ രജിസ്ട്രേഷനും സീരിയല്‍ നമ്പറും അതില്‍ സൂചിപ്പിച്ചിരുന്നു എന്നതാണ്. ഏതായാലും ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നിരവധി രസകരമായ അഭിപ്രായങ്ങളും ഈ പരസ്യത്തിന് ലഭിക്കുന്നുണ്ട്. “സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയാല്‍ സ്വര്‍ഗത്തിലാണൊ നരകത്തിലാണൊ നല്‍കേണ്ടത്?” എന്നാണൊരു കമന്റ്. ഇത് “ആഡ്-ഭൂത്’ ആണെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
Read More