Livesexcam Review: Is It An Excellent Cam Site? Discover Out 2022

Aside from the traditional one-on-one personal session, LiveSexCam also offers group privates and spy shows. For viewers on a budget, you possibly can opt for a bunch private show with a couple of other members for a discounted per-minute rate or spy on others’ non-public classes. Finally, it is price noting that whereas spying on personal shows is so much cheaper than beginning one yourself, in this occasion you only get to observe what’s going on but do not get to interact. As talked about earlier, not all models on…

Read More

സിബിഐ വരട്ടെ..! തിരുവനന്തപുരം നഗരസഭ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ

കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ വിവാദ കത്ത് സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ മേയർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മേയറുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്. കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് നൽകാൻ ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിലാണ് മുൻ കൗണ്‍സിലർ ജി.എസ്. ശ്രീകുമാർ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വിജിലൻസ് അന്വേഷണം സാധ്യമല്ലെങ്കിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനോ അല്ലെങ്കിൽ സിബി ഐ യോ അന്വേഷിക്കാൻ ഉത്തരവിടണമെന്നാണ് ആവശ്യം. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്കാണ് പാർട്ടി പ്രവർത്തകരുടെ പട്ടിക…

Read More

Prime 10 Best Free Chat Rooms For Making New Pals

Once the verification process is full, the subsequent step is to create a chat room and invite the folks whom you need to add to the chat room. Some of the platforms additionally give you an possibility to hitch the random free chat rooms which have random individuals from everywhere in the world. Yes, you probably can indeed have enjoyable in free grownup chat rooms which are obtainable to use freed from price. There are various selections out there that let you chat with strangers and random individuals with out…

Read More

Prime 10 Best Free Chat Rooms For Making New Pals

Once the verification process is full, the subsequent step is to create a chat room and invite the folks whom you need to add to the chat room. Some of the platforms additionally give you an possibility to hitch the random free chat rooms which have random individuals from everywhere in the world. Yes, you probably can indeed have enjoyable in free grownup chat rooms which are obtainable to use freed from price. There are various selections out there that let you chat with strangers and random individuals with out…

Read More

ആനയെ മാറ്റിക്കെട്ടുന്നതിനെച്ചൊല്ലി പാപ്പാന്മാർ തമ്മിൽ തർക്കം: ഒന്നാം പാപ്പാനെ കഴുത്തറത്തു കൊന്നു രണ്ടാം പാപ്പാൻ മണികണ്ഠൻ

അടിമാലി: മൂന്നാര്‍ കൊരണ്ടിക്കാട് സ്വകാര്യ ആന സവാരി കേന്ദ്രത്തില്‍ പാപ്പാന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. ആനയുടെ ഒന്നാം പാപ്പാനായ തൃശൂര്‍ സ്വദേശി വിമലിനെ രണ്ടാം പാപ്പാന്‍ മണികണ്ഠന്‍ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നു രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ആനയെ മാറ്റിക്കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് സൂചന. വിമലും മണികണ്ഠനും ഒരുമിച്ചായിരുന്നു താമസം. മൂന്നാര്‍ ഡിവൈഎസ്പി കെ.ജെ.മനോജിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിശദമായ പരിശോധനകള്‍ക്കു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു. പ്രതി മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു വരികയാണ്. വിമലിന്റെ മൃതദേഹം മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

Read More

ഭര്‍ത്താവിന് ലോട്ടറിയടിച്ച് കിട്ടിയ 1.3 കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം മുങ്ങി ! ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍…

ലോട്ടറിയടിച്ചതിലൂടെ ഭര്‍ത്താവിന് ലഭിച്ച 1.3മൂന്നു കോടി രൂപയുമായി ഭാര്യ കാമുകനൊപ്പം കടന്നുകളഞ്ഞു. ലോട്ടറിപ്പണം ലഭിച്ചതിനു തൊട്ടുപിന്നാലെ മൂന്നു കുട്ടികളുടെ അമ്മ കൂടിയായ സ്ത്രീ പണമെല്ലാമെടുത്ത് കാമുകന്റെ ഒപ്പം മുങ്ങുകയായിരുന്നു. തായ്‌ലന്റിലാണ് സംഭവം. മണിത്ത് എന്നയാള്‍ക്കാണ് 6 മില്യണ്‍ ബട്ട് (1.3 കോടി രൂപ) ലോട്ടറി അടിച്ചത്. സമ്മാനത്തുക നല്‍കുന്ന പരിപാടിക്കിടെയാണ് ഭാര്യ അങ്കണാറത്ത് കാമുകനോപ്പം ഒളിച്ചോടിയത്. 26 വര്‍ഷമായി മണിത്തും അങ്കണാറത്തും ഒന്നിച്ച് ജീവിക്കുന്നു. മൂന്ന് കുട്ടികളുമുണ്ട്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവര്‍ വിവാഹിതരല്ലെന്ന് പോലീസ് പറഞ്ഞു. സമ്മാനത്തുക നല്‍കുന്ന പരിപാടിയില്‍ അപരിചിതനായ ഒരാള്‍ പരിപാടിക്ക് എത്തിയിരുന്നു. ഇത് ആരാണെന്ന് മണിത്ത് ചോദിച്ചപ്പോള്‍ ഒരു അകന്ന ബന്ധുവാണെന്നാണ് അവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പണവുമായി അങ്കണാറത്ത് മുങ്ങിയത്. സമ്മാനമായി ലഭിച്ച തുകയുടെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കാനും ബാക്കി കുടുംബാംഗങ്ങള്‍ക്ക് നല്‍കാനുമാണ് ഇയാള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍…

Read More

പാറായി ബാബു; ഖാലിദിനെയും ഷമീറിനെയും കുത്തി വീഴ്ത്തി; അടിയേറ്റ് വീണ അളിയനേയും  എടുത്തുകൊണ്ട് രക്ഷപ്പെട്ടത് ഉടുതുണിപോലുമില്ലാതെ; പ്രതികളെ റെക്കോർഡ് വേഗത്തിൽ  അകത്താക്കി പോലീസ്

തലശേരി: നഗരമധ്യത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ കൊലക്കത്തിക്കിരയാക്കിയ കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകത്തിനു ശേഷം പ്രതികൾ രക്ഷപെടാൻ ഉപയോഗിച്ച കാറും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായതായും അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കുമെന്നും എഎസ്പി നിധിൻ രാജ് രാഷ്‌ട്രദീപികയോട് പറഞ്ഞു. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം നെട്ടൂർ ഇല്ലിക്കുന്ന്‌ ത്രിവർണ ഹൗസിൽ കെ.ഖാലിദ്, ഖാലിദിന്‍റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ എന്നിവരെ കുത്തികൊലപ്പെടുത്തിയ കേസിൽ റെക്കോർഡ് വേഗതയിലാണ് തലശേരി പോലീസ് മുഴുവൻ പ്രതികളെയും പിടികൂടിയത്. അറസ്റ്റിലായ നിട്ടൂർ ചിറക്കക്കാവ് മുട്ടുങ്കൽ വീട്ടിൽ ജാക്സൺ (28), വടക്കുമ്പാട് നമ്പ്യാർ പീടിക വണ്ണാത്തിന്‍റെവിട നവീൻ (32), വടക്കുമ്പാട് പാറക്കെട്ട് സുഹറാസിൽ ഫർഹാൻ (20), നിട്ടൂർ വെള്ളാടത്തിൽ പാറായി ബാബു എന്ന സുരേഷ് ബാബു (41), വടക്കുമ്പാട് തേരേക്കാട്ടിൽ അരുൺ…

Read More

തൃശൂരിൽ സ്വകാര്യ ബസ് പത്തടിത്താഴ്ചയിലേക്ക് മറിഞ്ഞു;രണ്ടുപേരുടെ നില ഗുരുതരം; ഇടറോഡിൽ മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം

സ്വന്തം ലേഖകൻ കൊണ്ടാഴി (തൃശൂർ): തൃശൂർ – പഴയന്നൂർ സംസ്ഥാനപാത കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നുരാവിലെ 7.30ന് ആയിരുന്നു അപകടം. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ സുമംഗലി ബസ് ഏകദേശം പത്തടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ബസിൽ അപ്പോൾ 30 ലധികം യാത്രക്കാർ ഉണ്ടായിരുന്നു. ഉടനെ ഓടിയെത്തിയ നാട്ടുകാരും, പോലീസും ചേർന്ന് പരിക്കേറ്റവരെ അടുത്തുള്ള പഴയന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാർക്കു നിസാര പരിക്കാണെങ്കിലും ബസിന്‍റെ ഡ്രൈവർക്കും ‍ഒരു യാത്രക്കാരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്ഥാനപാതയിൽ പണി നടക്കുന്നതിനാൽ ഗതാഗതം ചെറിയ വഴിയിലൂടെ തിരിച്ചുവിട്ടിരുന്നു. ഇതുവഴി വരുന്പോൾ മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികളും യാത്രക്കാരും പറഞ്ഞു. രാവിലെയായതിനാൽ…

Read More

“സര്‍ക്കാരിന്‍റെ ഭാവി?’  കൈനോട്ടക്കാരന്‍റെ പ്രവചനം തേടി മഹാരാഷ്ട്ര മുഖ്യന്‍; എതിർപ്പ് പ്രകടിപ്പിച്ച് വിവിധ സംഘടനകൾ; ഷിൻഡേയുടെ പ്രതികരണം ഇങ്ങനെ…

മുംബൈ: സര്‍ക്കാരിന്‍റെ ഭാവി അറിയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ കൈനോട്ടക്കാരനെ സന്ദര്‍ശിച്ചതു വിവാദമായി. അന്ധവിശ്വാസങ്ങളും ദുര്‍മന്ത്രവാദവും നിരോധിക്കാനുള്ള നിയമത്തിനെതിരായ നീക്കമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപണമുയര്‍ന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഷിന്‍ഡേയുടെ പ്രവര്‍ത്തികളെ രൂക്ഷമായി വിമർശിച്ചു രംഗത്തുവന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ഇന്നലെ ഷിര്‍ദ്ദി സായിബാബയെ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. ഷിർദ്ദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷിന്‍ഡേ കൈനോട്ടക്കാരന്‍ നടത്തുന്ന നാസിക് ജില്ലയിലെ സിന്നാറിലുള്ള ക്ഷേത്രത്തില്‍ എത്തിയത്. ഷിന്‍ഡേയോടൊപ്പം ഭാര്യയുമുണ്ടായിരുന്നു. ഇരുവരും അവിടെ നടത്തിയ പ്രത്യേക പൂജയില്‍ പങ്കെടുത്തു. തുടര്‍ന്നാണ്, ഷിന്‍ഡേയുടെ കൈനോക്കി ജ്യോത്സ്യന്‍ സര്‍ക്കാരിന്‍റെ ഭാവി പ്രവചിച്ചത്. ഷിന്‍ഡേ ഈ ജ്യോത്സ്യന്‍റെ ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുള്ളതാണ്. ജ്യോത്സ്യന്‍റെ പ്രവചനങ്ങള്‍ക്കനുസരിച്ചാണ് ഷിന്‍ഡേ പല തീരുമാനങ്ങളെടുക്കുന്നതെന്നും ആരോപണമുണ്ട്. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരേ മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളെ അന്ധവിശ്വാസങ്ങളില്‍തന്നെ തളച്ചിടുമെന്നും വിവിധ സംഘടനകള്‍ പറഞ്ഞു. അതേസമയം,…

Read More

ബ്രസീല്‍-സെര്‍ബിയ മത്സരഫലം കൃത്യമായി പ്രവചിച്ച് നിമിഷ ബിജോ ! ഇതെങ്ങനെ സാധിക്കുന്നുവെന്ന് ആരാധകര്‍…

ആരാധകരെ ആവേശത്തില്‍ ആറാടിച്ച് ഗ്രൂപ്പ് ജിയിലെ തങ്ങളുടെ ആദ്യ മത്സരം വിജയിച്ചിരിക്കുകയാണ് ബ്രസീല്‍ ടീം. സെര്‍ബിയയെ 2-0നാണ് ബ്രസീല്‍ ടീം തകര്‍ത്തു വിട്ടത്. ഒട്ടുമിക്ക ആളുകളും ബ്രസീലിന്റെ വിജയം പ്രവചിച്ചുവെങ്കിലും കൃത്യം സ്‌കോര്‍നില പ്രവചിച്ചവര്‍ കുറവാണ്. അങ്ങനെ കൃത്യമായി സ്‌കോര്‍ പ്രവചിച്ചവരില്‍ ഒരാളാണ് നടിയും മോഡലുമായ നിമിഷ ബിജോ. ബ്രസീല്‍ യൂണിഫോമിട്ട് നിമിഷ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രവചനം കൃത്യമായി. കടുത്ത ബ്രസീല്‍ ആരാധകയായ നിമിഷ തന്റെ ടീം വിജയിച്ചതിന്റെയും തന്റെ പ്രവചനം കൃത്യമായതിന്റെയും സന്തോഷത്തിലാണ്.

Read More