അടങ്ങു മോനെ ദാമോദര്‍ദാസേ..! ഗുരുവായൂർ ക്ഷേത്രത്തിലെ ‘ഫോട്ടോഷൂട്ട് കൊമ്പൻ’ വീണ്ടും ഇടഞ്ഞു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ “ഫോട്ടോഷൂട്ട് കൊമ്പൻ’ വീണ്ടും ഇടഞ്ഞു. ക്ഷേത്രത്തിന്‍റെ പടിഞ്ഞോറേ നടയിൽ വച്ചാണ് ദാമോദർ ദാസ് എന്ന കൊമ്പൻ ഇ‌ടഞ്ഞത്. അക്രമ സ്വഭാവം പുറത്തെടുത്ത ആനയെ ക്ഷേത്രത്തിന്‍റെ തൂണിൽ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരിക്കുകയാണ്. ആനയുടെ മുകളിൽ ഇരിക്കുന്ന പാപ്പാന്  താഴേക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. നവംബറിൽ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെ ഈ ആന ഇടഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. പാപ്പാനെ കൊമ്പിൽ കോർത്തെടുത്ത് ആക്രമിക്കാൻ ശ്രമിച്ച ആന ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇടഞ്ഞത് ഏവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Read More

കുടുംബ വഴക്കിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ടടിച്ചു! പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: കുടുംബ വഴക്കിനിടെ സ്റ്റീല്‍ പൈപ്പ് കൊണ്ടുള്ള അച്ഛന്‍റെ അടിയേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. സംഭവത്തില്‍ അടൂര്‍ സ്വദേശി ഷിനുമോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ അമ്മയേയും ഭാര്യയേയും മര്‍ദിക്കുന്നതിനിടെ കുഞ്ഞിനും സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു. അടിയുടെ ശക്തിയില്‍ താടിയെല്ലിന് പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബസിന്‍റെ വാതിൽ തനിയെ തുറന്നു!  വിദ്യാർഥിനി ബസിൽ നിന്ന് തെറിച്ച് വീണു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെ‌റിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്. മന്യ എന്ന വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബസിന്‍റെ വാതിൽ തനിയെ തുറന്ന് വിദ്യാർഥിനി റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ് ബോധം നഷ്ടമായി വ‌ഴിവക്കിൽ കിടന്ന വിദ്യാർഥിനിയെ പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ആശുപത്രിയിലെത്തിച്ചത്. അപകടം നടന്നിട്ടും നിർത്താതെ പോയ ബസ്, 400 മീറ്റർ ദൂരം കൂടി സഞ്ചരിച്ച ശേഷം ജനങ്ങൾ തടഞ്ഞപ്പോൾ മാത്രമാണ് നിർത്തിയത്. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read More

ട്രെയിന്‍ ഓടുന്നതിനിടെ ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി! യാത്രക്കാരന് ദാരുണാന്ത്യം

ന്യൂഡല്‍ഹി: റെയില്‍വേ അറ്റകുറ്റപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി ട്രെയിന്‍ യാത്രക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയില്‍ നിന്ന് കാന്‍പൂരിലേക്കുള്ള നിളനാചല്‍ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ ഹരീഷ് കുമാര്‍ ദുബെ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45നാണ് സംഭവം. റെയില്‍വേ പണിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ട്രെയിനിന്‍റെ ജനല്‍ചില്ല് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഇത് കഴുത്തില്‍ തുളഞ്ഞുകയറിയാണ് ദുബെ മരിച്ചത്. യുപിയിലെ ധന്‍വാര്‍- സോംന സ്‌റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അപകടം. പിന്നീട് ട്രെയിന്‍ അലിഗഢ് സ്റ്റേഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിനു കൈമാറി.

Read More

What Is Sexcamnow Wednesday’s With Wheels Podcast

I respect the easy capacity the software provided me to make sure seamless management throughout a live cooking class. The simplicity felt so straight forward, all of the added features make it vital and of great worth. ManyCam allows academics to go beyond their educating software program to customise every session to meet the wants of the scholars. The variety of tools permits the trainer to assist the students concentrate on particular features of their lesson. If it is the first time you login, a new account shall be created…

Read More

മുസ്ലിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു ! വിവാദ പ്രസ്താവനയുമായി മുന്‍ ജഡ്ജി…

മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ കാണിച്ച ദയ കൊണ്ടാണ് ഇപ്പോഴും ഹിന്ദുക്കള്‍ ഈ രാജ്യത്ത് നിലനില്‍ക്കുന്നതെന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്’- മുന്‍ ജഡ്ജി വ്യക്തമാക്കി. കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്‍മാര്‍…

Read More

മഞ്ഞുകാലത്തെ ഭക്ഷണം; ഭക്ഷണ രീതിയില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്.തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്‍വിറ്റാമിന്‍ എ, സി, ഇ, ഇരുന്പ്‍, ആന്‍റിഓക്‌സിഡന്‍റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടുംനിറത്തിലുള്ള പഴങ്ങൾകടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്‍റിഓക്‌സിഡന്‍റുകളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്. ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴംവിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. കിഴങ്ങുവർഗങ്ങൾതണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍. ജലദോഷം കുറയ്ക്കാൻകുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങൾ കഴിക്കാംഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്.…

Read More

Telegram Groups Listing Related To Courting

However, as you venture into exciting conversations with strangers, don’t neglect your security and refrain from sharing any personal information with folks you don’t trust. Never disclose private particulars like your avenue handle, bank account particulars, credit card data, or your phone quantity. While it may be enjoyable to speak with strangers, it may find yourself in dire consequences until you stay vigilant. If you want to find strangers by hobbies and interests, LOVOO is amongst the best solutions for you. It has discovered more than 35 million matches so…

Read More

“ഹിഗ്വിറ്റ’ വിവാദം;  സിനിമയ്ക്ക് പേരു നൽകുന്നത്  വിലക്കി ഫിലിം ചേംബർ; ദുഖകരമെന്ന് സംവിധായകൻ

കൊച്ചി: സംവിധായകൻ ഹേമന്ത് ജി. നായരുടെ ഹിഗ്വിറ്റ എന്ന സിനിമയ്ക്ക് ആ പേരു നൽകുന്നത് വിലക്കി ഫിലിം ചേംബർ. സിനിമയുടെ പേരിനു മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹിഗ്വിറ്റ എൻ.എസ്. മാധവന്‍റെ പ്രശസ്തമായ ചെറുകഥയാണ്. എൻ.എസ്. മാധവനിൽനിന്ന് അനുമതി വാങ്ങാൻ ഫിലിം ചേംബർ നിർദേശിച്ചു.ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്‍റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെയാണ് എൻ.എസ്. മാധവൻ പ്രതികരിച്ചത്. ’മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അനേകം തലമുറകൾ അവരുടെ സ്കൂൾ തലത്തിൽ പഠിച്ച എന്‍റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു. ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്‍റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന…

Read More

കള്ളു കുടിക്കുവാന്‍ മോഹം ! പരാളിലിറങ്ങിയ കൊലക്കേസ് പ്രതി പോലീസിനെ വെട്ടിച്ചോടിയത് കള്ളുഷാപ്പിലേക്ക്…

പോലീസ് സംരക്ഷണത്തില്‍ പരോളില്‍ വീട്ടിലെത്തിയ ശേഷം കടന്നു കളഞ്ഞ കൊലക്കേസ് പ്രതി പിടിയില്‍.രാജാക്കാട് പൊന്‍മുടി കളപ്പുരയ്ക്കല്‍ ജോമോനെയാണ് മണിക്കൂറുകളുടെ തെരെച്ചിലിനൊടുവില്‍ പിടികൂടിയത്. പോലീസിനെ വെട്ടിച്ച് ജോമോന്‍ പൊന്‍മുടി ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തെ വനത്തിലേയ്ക്ക് ഓടി മറയുകയായിരുന്നു. കള്ള് കുടിക്കണമെന്നുള്ള അതിയായ ആഗ്രഹം തീര്‍ക്കാനാണ് പോലീസിനെ വെട്ടിച്ച് ഓടിയതെന്നാണ് ജോമോന്‍ പറയുന്നത്. ഇടുക്കിയിലെ പൊന്മുടിയില്‍ താമസിക്കുന്ന പ്രായമായ മാതാപിതാക്കളെ കാണാനാണ് ജോമോന് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് പോലീസുദ്യോഗസ്ഥരുടെ സംരക്ഷണയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോമോനെ പൊന്മുടിയിലെ വീട്ടില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ നിന്നാണ് പോലീസ് ജോമോനെ കണ്ടെത്തിയത്. പൊന്മുടിക്കടുത്തുള്ള കുളത്തുറകുഴി വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. 2015 ഫെബ്രുവരിയില്‍ കോട്ടയം അയര്‍ക്കുന്നം സ്വദേശി രാജേഷിന്റെ കൊലപ്പെടുത്തിയ…

Read More