പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു സംഭവം! പ്രണയം അവിടെ അവസാനിച്ചു; തെസ്നിഖാൻ പറയുന്നു

പ്രേമം എന്താണെന്ന് അറിയാത്ത പ്രായത്തിലായിരുന്നു എനിക്ക് പ്രണയം ഉണ്ടായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത് നടന്നത്. ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ എന്നും എന്നെ വന്ന് നോക്കുന്നൊരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം എന്നോട് അവന്‍ പറഞ്ഞു, എടോ തെസ്‌നി ഒന്ന് നിക്കടോന്ന്. എന്താണെന്ന ചോദ്യത്തിന് പോക്കറ്റില്‍നിന്ന് ഒരു കത്ത് എടുത്ത് തന്നു. അതെടുത്ത് ഞാന്‍ ബുക്കിന്‍റെയുള്ളില്‍ വച്ചു. എന്താണെന്ന് നോക്കുകയോ അറിയുകയോ ചെയ്തില്ല. ആദ്യമായി കിട്ടുന്ന ലെറ്ററാണല്ലോ. അത് വായിക്കാതെ സ്‌കൂളില്‍ ചെന്ന് കൂട്ടുകാരികളെയൊക്കെ കാണിച്ചു. എന്നിട്ടാണ് വായിച്ചത്. ആ കത്തില്‍ തെസ്‌നിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്. അത് കണ്ടതോടെ ഞാനാകെ ത്രില്ലിലായി. ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. സത്യത്തില്‍ അത് വായിച്ച ഉടനെ കത്ത് കീറി കളയേണ്ടതായിരുന്നു. പക്ഷേ വായിച്ചതിന് പിന്നാലെ ഞാനത് മടക്കി ബുക്കിനുള്ളില്‍ വച്ചു. അന്ന് വൈകുന്നേരം…

Read More

സ്റ്റൈലൻ ലുക്കിൽ നവ്യ! ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സ്റ്റൈലൻ മേക്കോവറിൽ എത്തിയിരിക്കുകയാണ് നടി നവ്യ നായർ. സോഷ്യൽ മീഡിയയിൽ താരത്തിന്‍റെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. സൂപ്പർ സ്റ്റൈലൻ ലുക്കിലാണ് നടി വന്നിരിക്കുന്നത്. റെഡ് കളറിൽ പ്രിന്‍റഡ് ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് നവ്യ നായർ. ബട്ടർഫ്ലൈ പോലുള്ള പുതിയ മേക്കോവർ പുതിയ സിനിമയിലെ ലുക്കാണോ എന്നും ചോദിക്കുന്നുണ്ട് ആരാധകർ. മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നവ്യ നായർ. കമേർഷ്യൽ സിനിമകളുടെയും അവാർഡ് സിനിമകളുടെയും ഭാഗമായിരുന്ന താരം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത സമയത്തും മലയാളികൾക്കിടയിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും സജീവമായിരുന്നു നടി. കഴിഞ്ഞ വർഷം ഇറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെയായിരുന്നു നടിയുടെ തിരിച്ചു വരവ്.

Read More

ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു ! തുറന്നുപറഞ്ഞ്‌ അർച്ചന കവി

നീലത്താമരയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികൾക്കു പ്രിയങ്കരിയായി മാറിയ നടിയാണ് അർച്ചന കവി. വിവാഹത്തോടെ അഭിനയത്തിൽ ഇടവേള എടുത്ത താരം ടെലിവിഷൻ പരമ്പരയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്‍റെ വിവാഹ മോചനവും മാനസിക പ്രശ്നങ്ങളും താരം ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു. വിവാഹശേഷം മുംബൈയിലായിരുന്നു. അച്ഛനെയും അമ്മയെയും കാണാൻ ഡൽഹിയിലെത്തിയ സമയത്ത് അമ്മ റോസമ്മയോടൊപ്പം പള്ളിയിൽ പോയി. കുർബാന നടക്കുന്നതിനിടയ്ക്കു വലിയ സങ്കടം വരാൻ തുടങ്ങി. ഏറ്റവും വേണ്ടപ്പെട്ട ഒരാൾ മരിച്ചാൽ തോന്നുന്നത്ര സങ്കടം. അന്നു വീട്ടിലെത്തിയ ശേഷം ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു. അന്നു തോന്നി ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്‍റെ അടുത്തു കൊണ്ടുപോയി. ഒരു കുഞ്ഞുണ്ടായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് അവർ പറഞ്ഞത്. ഭർത്താവ് അബീഷ് മാത്യുവുമായി ചേർന്നു പോകാൻ പറ്റുന്നില്ല എന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്. ഇപ്പോൾ കുഞ്ഞല്ല…

Read More

ദേവാലയത്തിൽനിന്ന് വിളിച്ചിറക്കി മർദനം! “ഗുണ്ടകളെ തളയ്ക്കരുതെന്ന് ആർക്കാണ് സാർ ഇത്ര നിർബന്ധം? നിയമം കൈയിലെടുത്തത് എന്തിനെന്ന് പോലീസ്

അതിരന്പുഴ: വീണ്ടും വീണ്ടും ഗുണ്ടാ ആക്രമണങ്ങൾ. നാട്ടുകാർ ഭയന്നുവിറച്ചു നിൽക്കുന്നു. സർവരെയും വെല്ലുവിളിച്ച് ഗുണ്ടകൾ പൊതുവഴിയിൽ വിഹരിക്കുന്നു. ഇവരെ തളയ്ക്കാൻ നിങ്ങൾക്കാവില്ലേ? ഇല്ലെങ്കിൽ കാരണമെന്താണ് സാർ? പോലീസിനോടുള്ള അതിരന്പുഴ നിവാസികളുടെ ചോദ്യമാണിത്. ദേവാലയത്തിൽനിന്ന് വിളിച്ചിറക്കി മർദനം മണ്ണാർകുന്ന് സെന്‍റ് ഗ്രിഗോരിയോസ് പള്ളിയിൽ തിരുനാൾ കുർബാനയിൽ സംബന്ധിക്കാൻ എത്തിയ വൃദ്ധനായ നാട്ടുവഴിപറന്പിൽ ഗ്രിഗോരിയോസി(കുഞ്ഞച്ചൻ)നെ രണ്ടംഗ സംഘം അതിക്രൂരമായി മർദ്ദിച്ചു. കുർബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന കുഞ്ഞച്ചനെ വിളിച്ചിറക്കിയാണ് മർദ്ദിച്ചത്. ഹൃദ്രോഗിയായ കുഞ്ഞച്ചൻ മർദ്ദനമേറ്റ് അവശനായി. മുഖത്തും ശരീരമാസകലവും പരിക്കുണ്ട്. ഇതേ ദിവസം രാവിലെ കുഞ്ഞച്ചന്‍റെ മകനെയും ഇതേ സംഘം മർദ്ദിച്ചിരുന്നു. മർദ്ദനമേറ്റ കുഞ്ഞച്ചൻ പിന്നീട് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ ഇരുന്നാണ് കുർബാനയിൽ സംബന്ധിച്ചത്. ഗുണ്ടാസംഘത്തെ ഭയന്ന് പോലീസിൽ പരാതിപ്പെടാൻ പോലും ഇദ്ദേഹം പോയില്ല. ഇന്ന് പരാതി നൽകുമെന്നാണ് അറിയുന്നത്. അക്രമികൾ ഷാപ്പിലേക്ക് വൃദ്ധനെ തല്ലിച്ചതച്ച അക്രമികൾ രണ്ടു പേരും പിന്നീട് എത്തിയത്…

Read More

കാണുന്നില്ലേ, നായ്ക്കളുടെപോലും കല്യാണം കഴിഞ്ഞു..! തവളദമ്പതികളുടെ വിവാഹബന്ധം ഒടുവിൽ വേര്‍പെടുത്തി!

രണ്ടു ദിവസം മുമ്പ്, ഉത്തര്‍പ്രദേശില്‍ നടന്ന വളര്‍ത്തുനായ്ക്കളുടെ വിവാഹത്തിന്‍റെ വിശേഷങ്ങൾ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായി. ശ്വാനവിവാഹത്തിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മനുഷ്യരുടെ വിവാഹം നടത്താറുള്ള പരമ്പരാഗത ചടങ്ങുകളുടെ അകമ്പടിയോടെയായിരുന്നു ആണ്‍പട്ടിയായ ടോമിയുടെയും പെണ്‍പട്ടിയായ ജൈലിയുടെയും വിവാഹം. അലിഗഡില്‍ ജനുവരി 15നായിരുന്നു ശ്വാനവിവാഹം. ഭക്ഷണവും പാര്‍ട്ടിയുമെല്ലാം ഉണ്ടായിരുന്നു. നായ്ക്കളുടെ ഉടമയുടെ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും ചടങ്ങില്‍ പങ്കെടുത്തു. പശുവിന്‍ നെയ്യില്‍ തയാറാക്കിയ വിഭവങ്ങളാണ് പാര്‍ട്ടിയില്‍ വിളമ്പിയത്. പരമ്പരാഗത ഇന്ത്യന്‍ വിവാഹത്തിന് ധരിക്കാറുള്ള വസ്ത്രങ്ങളാണ് ആളുകള്‍ ധരിച്ചിരുന്നത്. വിവാഹാഘോഷങ്ങളിലെ നൃത്തം ആരെയും ആകര്‍ഷിക്കുന്നതായി. ടോമിയുടെയും ജൈലിയുടെയും ഉടമയായ ദിനേഷ് ഇരുനായ്ക്കളെയും ചേര്‍ത്തുപിടിച്ചുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. വിലകൂടിയ വരണമാല്യങ്ങളാണ് നായ്ക്കളെ ധരിപ്പിച്ചിരുന്നത്. പൂക്കള്‍ ദേഹത്തേക്കെറിഞ്ഞ് അതിഥികള്‍ നായ്ക്കളെ അനുഗ്രഹിക്കുന്നതും കാണാം. ട്വിറ്ററില്‍ പങ്കുവച്ച ശ്വാനവിവാഹത്തിന്‍റെ വീഡിയോ നാല്‍പ്പതിനായിരത്തോളം ആളുകളാണ് ഇതുവരെ കണ്ടത്. ആയിരക്കണക്കിന് കമന്‍റുകളും ലഭിച്ചു.…

Read More

വനിതാ ഗുസ്തി താരങ്ങളെ പരിശീലകർ വർഷങ്ങളായി പീഡിപ്പിക്കുന്നു! ഗുരുതര ആരോപണവുമായി ഫോഗട്ട്

ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷനെതിരെ (ഡബ്ല്യുഎഫ്‌ഐ) ഗുരുതര ആരോപണം ഉന്നയിച്ച് വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗുസ്തി ദേശീയ പരിശീലകർ വനിതാ താരങ്ങളെ വർഷങ്ങളായി പീഡിപ്പിച്ചിരുന്നതായും വധഭീഷണി വരെ ഉയർത്തിയിരുന്നതായും ഫോഗട്ട് ആരോപിച്ചു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗുസ്തി താരങ്ങൾ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമാണ് വിനേഷ് ഫോഗട്ട്. ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ പുറത്താക്കാതെ ഒരു രാജ്യാന്തര മത്സരങ്ങളിലും തങ്ങൾ പങ്കെടുക്കില്ലെന്ന് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബജ്രരംഗ് പൂനിയ പറഞ്ഞു.

Read More

അറേബ്യന്‍ നൈറ്റ്‌സും കറിച്ചട്ടിയും ഷവര്‍മാക്‌സും ഒബ്‌റോണ്‍ മാളുമെല്ലാം ‘സുനാമി ഇറച്ചി’യുടെ ആള്‍ക്കാര്‍ ! സമ്പൂര്‍ണ ലിസ്റ്റ് പുറത്ത്…

കൊച്ചിയില്‍ സുനാമി ഇറച്ചി വിളമ്പുന്ന ഹോട്ടലുകളുടെ പട്ടിക പുറത്ത്. സോഷ്യല്‍ മീഡിയയില്‍ വന്‍ ക്യാമ്പെയിംഗ് നടത്തുന്ന ഹോട്ടലുകള്‍ പോലും പട്ടികയിലുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കൊച്ചിയിലെ മുന്‍നിര ഹോട്ടലുകളായ അറേബ്യന്‍ നൈറ്റ്സ്, മലബാര്‍ പ്ലാസ, ഇഫ്താര്‍, ഫ്രൈഡ് കിംസ്, ചാര്‍ക്കോള്‍, ഒബ്റോണ്‍ മാള്‍, ദേശ കിംഗ്, റോയല്‍ എംജി റോഡ്, അള്‍ഡ്രീം, കറിച്ചട്ടി, ബക്കറ്റ് ലിസ്റ്റ് എന്നീ ഹോട്ടലുകളില്‍ വിളമ്പിയിരുന്നത് ‘സുനാമി ഇറച്ചി’യാണന്ന് പുറത്തുവന്ന ലിസ്റ്റ് വ്യക്തമാക്കുന്നു. ഇതിന് പുറമെ കൊച്ചിയിലെ മുന്‍നിര ബേക്കറി ശൃഖലകളായ ബെസ്റ്റ് ബേക്കറി, റോയല്‍ ബേക്കറി, കെആര്‍ ബേക്കറി എന്നിവിടങ്ങളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളിലും ഇതേ സുനാമി ഇറച്ചിയാണ് വിറ്റഴിക്കുന്നത്. ഏതാനും ദിവസം മുമ്പ് കളമശ്ശേരിയില്‍ നിന്ന് 500 കിലോ അഴുകിയ കോഴിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ ഇട്ടതിന്റെ അടിസ്ഥാനത്തില്‍ മഹസര്‍ തയാറാക്കാന്‍ എത്തിയപ്പോഴാണ് അഴുകിയ ഇറച്ചി വാങ്ങിക്കുന്ന സ്ഥാപനങ്ങളുടെ…

Read More

Como Conectarse En Mf By Vmedia Firm

So when you’re not willing to pay for a account premium, then you may must go with yet another dating app. It’s an incredible software which you must use to open pages,search on the web,reload the pages and imagesopen new location,print current web page,you presumably can navigate different pages,like Yahoo Mail,Facebook. But are enough college students collaborating in casual, no-strings-attached intercourse due to it turn into dubbed a “culture”? I chatted with them on MSN and after trade occurred in sport they gave me the run around and the money…

Read More

Como Conectarse En Mf By Vmedia Firm

So when you’re not willing to pay for a account premium, then you may must go with yet another dating app. It’s an incredible software which you must use to open pages,search on the web,reload the pages and imagesopen new location,print current web page,you presumably can navigate different pages,like Yahoo Mail,Facebook. But are enough college students collaborating in casual, no-strings-attached intercourse due to it turn into dubbed a “culture”? I chatted with them on MSN and after trade occurred in sport they gave me the run around and the money…

Read More

ജാക്ക് മരിക്കാൻ കാരണം ഇതാണ്!

ചരിത്രം സൃഷ്ടിച്ച ടൈറ്റാനിക്ക് സിനിമ കാണാത്തവരായി ആരുമുണ്ടാകില്ല. ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്‍റെ കരളലിയിക്കുന്ന കഥപറഞ്ഞ ചിത്രത്തിൽ ഏവരുടെയും കണ്ണുനനയിച്ച രംഗമായിരുന്നു നായകൻ ജാക്കിന്‍റെ മരണം. അനശ്വരപ്രണയത്തിന്‍റെ പ്രതീകങ്ങളായി ജാക്കും റോസും നില്ക്കുമ്പോൾ എന്തിനാണ് അവരുടെ പ്രണയം ദുരന്തകഥയാക്കിയതെന്ന് ചോദിച്ചവരുണ്ട്. അതേസമയം, ജാക്കിന്‍റെ മരണം ചിത്രത്തിന് അനിവാര്യമാണെന്നു വെളിപ്പെടുത്തുകയാണ് സംവിധായകൻ ജയിംസ് കാമറൂൺ. സിനിമയുടെ ക്ലൈമാക്സിൽ ജാക്കിലും റോസിലും ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ. ഇതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്‍റെയും റോസിന്‍റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്‍റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്‍റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ…

Read More