The Most Effective And Worst People On The Internet Nonetheless Use Omegle

You have to select one of the best app that provides amazing options. Dating apps range from free to about $100 when you get a premium model and invest in a few months of it. Some of the distinctive options obtainable for this website embrace Camshare, 360-degree movies, and direct calls in your distinguished matches. Anastasia Date is touted as probably probably the most celebrated of all courting websites identified to mingle singles from all through the globe. Members can get easier access to restricted and premium options after shopping…

Read More

The 6 Best Live Chatroom Apps For Android And Iphone

The face filter feature enables customers to change the look of their faces. Allows customers to recall and take away data that was despatched inside 2 minutes of a chat. Note to Self-feature helps maintain notes and actual messages separate. Hundreds of Discord bots are accessible, each created by the group and designed to play a specific cjat iw server function. The Auto-Night Mode feature mechanically toggles dark mode based mostly on the time of the day. If not, tell us your favourite alternatives by reaching out on social media.…

Read More

ലഹരിയ്ക്കായ് എല്ലാം മറക്കും; കഞ്ചാവ് വാങ്ങാൻ പണം നൽകിയില്ല; പിതാവിനെ ക്രൂരമായി കൊന്ന് തള്ളി മകൻ; പോലീസ് കണ്ടകാഴ്ച ഞെട്ടിക്കുന്നത്

ന്യൂഡൽഹി: ലഹരി മരുന്ന് വാങ്ങാന്‍ പണം നല്‍കാതിരുന്ന പിതാവിനെ മകന്‍ കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഷക്കൂര്‍പുരിലാണ് സംഭവം. സുരേഷ് കുമാര്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അജയ്‌യെ പോലീസ് പിടികൂടി. ലഹരി മരുന്ന് വാങ്ങാനായി അജയ് പിതാവിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പിതാവ് സുരേഷ് കുമാര്‍ ആവശ്യം നിരസിച്ചു. ഇതോടെ കുപിതനായ അജയ് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സുരേഷ് കുമാറിനെ പോലീസ് കണ്ടെത്തിയത്. സുരേഷിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജയ്‌ക്കെതിരേ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

Read More

ഇസ്രയേലിൽ തൊഴിൽ വാഗ്ദാനം ചെയ്ത് എട്ട് ലക്ഷം തട്ടിയ കേസ്; അടൂരിലെ ട്രാവൽ ഉടമ അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഇസ്രയേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പയ്യാവൂർ സ്വദേശികളിൽ നിന്ന് എഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ. പത്തനംതിട്ട അടൂരിലെ നാച്ച്വറൽ പാരഡൈസ് ട്രാവൽസ് ഉടമ അടൂരിലെ സൈമൺ അലക്സാണ്ടറി (37) നെയാണ് പയ്യാവൂർ എസ്ഐ എം.ജെ. ബെന്നി അറസ്റ്റ് ചെയ്തത്. വീസ തട്ടിപ്പ് കേസിൽ രണ്ടാഴ്ച മുമ്പ് തൃശൂർ വരുന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിലായ ഇയാളെ പയ്യാവൂർ പോലീസ് ഇവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പയ്യാവൂർ ആടാംപാറ സ്വദേശി ബെന്നി വർഗീസ്, ചന്ദനക്കാംപാറ സ്വദേശി ഷാജു തോമസ് എന്നിവരിൽ നിന്നാണ് സൈമൺ അലക്സാണ്ടർ പണം തട്ടിയത്. ഇരുവർക്കും മൂന്നര ലക്ഷം രൂപ വീതമാണ് നഷ്ടമായത് . 2022 മാർച്ച് മുതൽ മൂന്ന് തവണകളിലായാണ് ഇരുവും പണം നൽകിയത്. എന്നാൽ പിന്നീട് വീസയോ പണമോ നൽകാതെ വഞ്ചിച്ചതായാണ്…

Read More

നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും; ലഹരി സംഘങ്ങളെ സംരക്ഷിക്കാൻ ഒരു പാർട്ടി തയാറായാൽ കേരളം ഇല്ലാതായിപ്പോകുമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: ലഹരികടത്ത് കേസിൽ പാർട്ടി നേതാവിനെ മന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ. മാത്യു കുഴൽനാടനാണ് ഈ ആരോപണം ഉന്നയിച്ചത്. മയക്കുമരുന്ന് ലഹരി സംഘങ്ങളെ സംരക്ഷിക്കാൻ ഒരു പാർട്ടി തയാറായാൽ കേരളം ഇല്ലാതായിപ്പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്യുവിന്‍റെ പരാമർശങ്ങൾക്കെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ നിയമസഭയിൽ ബഹളം ആരംഭിച്ചു. ലഹരികടത്ത് കേസിൽ ഷാനവാസിനെ പ്രതിയാക്കിയെ പറ്റുവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയമായി മാത്യു കുഴൽ നാടനാണ് വിഷയം സഭയിൽ ഉന്നയിച്ചത്.മാത്യുവിന്‍റെ പരാമർശങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും പറയാമെന്ന മാത്യു കുഴൽനാടന്‍റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നിലപാടാണോ മാത്യു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അതേസമയം മാത്യുവിന്‍റെ പരാമർശങ്ങൾ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ളതാണെന്നും ഈ വിഷയം സഭയിൽ ഉന്നയിക്കാൻ ചുമതലപ്പെടുത്തിയത് താനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. മാത്യു കുഴൽ നാടനെ പ്രശംസിക്കുന്നതായും…

Read More

ചാഞ്ചാട്ടം തുടരുന്നു; ഇന്നും കൂപ്പുകുത്തി അദാനി ഓഹരികൾ; സെന്‍സെക്‌സില്‍463 പോയിന്‍റ് നഷ്ടം

മുംബൈ: ഓഹരി സൂചികകളില്‍ ഇന്നും ചാഞ്ചാട്ടം തുടരുന്നു. സെന്‍സെക്‌സ് 463 പോയിന്‍റ് താഴ്ന്ന് 59,245ലും നിഫ്റ്റി 163 പോയിന്‍റ് നഷ്ടത്തില്‍ 17,450ലുമാണു വ്യാപാരം. കേന്ദ്രബജറ്റിലെ അനുകൂല പ്രഖ്യാപനങ്ങളുടെ അഭാവവും അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുമാണു വിപണിയിലെ നഷ്ടത്തിനു കാരണം. അദാനി എന്‍റർപ്രൈസസ്, അദാനി പോര്‍ട്‌സ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് ഉള്‍പ്പടെയുള്ള ഓഹരികള്‍ രാവിലത്തെ വ്യാപരത്തിനിടെ പത്തു ശതമാനം ഇടിവു രേഖപ്പെടുത്തി. നെസ് ലെ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് , ഏഷ്യന്‍ പെയിന്‍റ്സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. ഇന്‍ഫോസിസ്, ഐടിസി, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

Read More

റിട്ടയേർഡ് അധ്യാപികയെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു; മതിൽ ചാടിയെത്തിയ കള്ളനെ പിടികൂടി മീൻകാരൻ; അയൽവാസിയായ കൊലപാതകിയെ കണ്ട് ഞെട്ടി നാട്ടുകാർ

വാടനപ്പള്ളി (തൃശൂർ): വാടനപ്പള്ളി ഗണേശമംഗലത്ത് റിട്ടയേർഡ് അധ്യാപികയായ വയോധിക വീട്ടുമുറ്റത്ത് തലയ്ക്കടിയേറ്റു മരിച്ചു. വാടാനപ്പള്ളി-ഗുരുവായൂർ ഹൈവേയിൽ ഗണേശമംഗലത്ത് വാലിപ്പറന്പിൽ വസന്ത (77) ആണ് കൊല്ലപ്പെട്ടത്. വസന്തയുടെ ദേഹത്തുനിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. സ്വർണാഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.ഇന്നുരാവിലെ ഏഴിനായിരുന്നു കൊലപാതകം നടന്നത്. വസന്തയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം ആദ്യമറിയുന്നത്. തലയ്ക്ക് അടിയേറ്റ വസന്ത വീടിനു പിറകിൽ ടൈൽപാകിയ മുറ്റത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. അടിയേറ്റ ഉടനെ മരണം നടന്നുവെന്നാണ് കരുതുന്നത്. ഈ വീട്ടിൽനിന്നു മതിൽ ചാടി പോകുകയായിരുന്ന പരിസരവാസിയെ മീൻ വിൽപനക്കാരൻ പിടികൂടി മൊബൈലിൽ പടമെടുത്തിരുന്നു. ദൃശ്യങ്ങൾ പിന്നീട് പോലീസിനു കൈമാറി. പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തുവരികയുമാണ്. ഇയാൾ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മരിച്ച വസന്ത വിവാഹിതയാണെങ്കിലും കഴിഞ്ഞ 20 വർഷത്തോളമായി ഒറ്റയ്ക്കു താമസിച്ചുവരികയായിരുന്നു.…

Read More

മുക്കൂട്ടുതറയിൽ കാണാതായ സ്വർണം നന്മനിറഞ്ഞ കൈകളിലൂടെ ഏറ്റുമാനൂരിലെ ഉടമയിലേക്ക്’; സത്പ്രവൃത്തി ചെയ്ത യുവാക്കളോട് നന്ദിപറഞ്ഞ്  യുവതിയും കുടുംബവും

ഏറ്റുമാനൂരിൽനിന്നു മുക്കൂട്ടുതറയിലെത്തിയതിനിടെ ഉത്സവതിരക്കിൽ നഷ്ടപ്പെട്ട സ്വർണ ചെയിൻ ദിവസങ്ങൾക്ക് ശേഷം യുവതിക്ക് തിരികെ കിട്ടിയത് നന്മകൾ നിറഞ്ഞ നിരവധി കൈകളിലൂടെ. അതിന് വഴിയൊരുങ്ങിയതാകട്ടെ രണ്ട് യുവാക്കളിൽനിന്നും. കഴിഞ്ഞ ദിവസം മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. മുട്ടപ്പള്ളിയിൽനിന്നു വിവാഹിതയായി ഏറ്റുമാനൂരിൽ കുടുംബമായി താമസിക്കുന്ന യുവതി ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയതിനിടെ കൈയിൽനിന്നു ചെയിൻ ഊർന്ന് വീണ് കാണാതാവുകയായിരുന്നു. പലേടത്തും തെരഞ്ഞെങ്കിലും കാണാതായതോടെ യുവതി തിരികെ മടങ്ങി.ഇതിനിടെ ഉത്സവ ആറാട്ട് ഘോഷയാത്ര കാണാൻ മുക്കൂട്ടുതറ ടൗണിൽ എത്തിയ പാണപിലാവ് ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ കോയിക്കലേത്ത് ഹരിപ്രസാദ്, ശാന്തി മന്ദിരം അഭിഷേക് സുനിൽ എന്നിവർക്ക് ടൗണിൽ റോഡരികിൽ വീണു കിടന്ന നിലയിൽ ചെയിൻ കിട്ടി. ഇവർ ഉത്സവത്തിന്‍റെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് ചെയിൻ കൈമാറി. സ്റ്റേഷനിൽനിന്നു ലഭിച്ച നിർദേശപ്രകാരം ക്ഷേത്ര ഭാരവാഹികളെ കണ്ട് പോലീസുകാരൻ ചെയിൻ ഏൽപ്പിച്ചു. ഉത്സവപരിപാടികൾ…

Read More

The 15 Finest Free Chat Apps In 2023- Dr Fone

The most great factor is the exact reality my spouse and I keep certainly not not even shut friends chat rooms chatiw and head over to exact same mall. Maybe, we actually expertise oneself normally current earlier than acquaintance. Owing to this website online, you determine 1 within the precise world. Consequently, i could quickly prepared straightforward membership and likewise make most modifications. Is Hangouts going away 2022? The Android and iOS apps died in July of this year. Hangouts had an arguably sluggish demise, with Google allowing customers emigrate…

Read More

മീൻകറിയിലെ മീനിന്‍റെ വലിപ്പം കുറഞ്ഞുപോയി; ഹോട്ടൽ ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാക്കൾ; കൊല്ലത്തുകാരന്‍റെയും കൂട്ടുകാരുടെയും അഴിഞ്ഞാട്ടം പൊൻകുന്നത്തെ ഹോട്ടലിൽ

പൊൻകുന്നം: മീൻ കറിയെച്ചൊല്ലി ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ നെടുമൺ കടുക്കോട് ഭാഗത്ത് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന ഭാഗത്ത് കളയ്ക്കൽകിഴക്കേതിൽ എസ്. സഞ്ജു (23), നെടുപന ഭാഗത്ത് മനുഭവൻ മഹേഷ് ലാൽ (24), നെടുപന ഭാഗത്ത് ശ്രീരാഗം അഭിഷേക് (23), നല്ലിള ഭാഗത്ത് മാവിള അഭയ് രാജ് (23), നല്ലിള ഭാഗത്ത് അതുൽമന്ദിരം അമൽ ജെ. കുമാർ (23) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിൽ ജോലി ചെയ്യുന്ന മധു കുമാർ എന്നയാളെയാണ് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി കേസുള്ളത്. തർക്കം, മർദനംമധുകുമാർ സപ്ലയർ ആയി ജോലി ചെയ്യുന്ന ഹോട്ടലിൽ ഇവർ ഇന്നലെ ഉച്ചയോടുകൂടി ഭക്ഷണം കഴിച്ചു. തുടർന്നു പുറത്തിറങ്ങിയ സംഘം വീണ്ടും ഹോട്ടലിലേക്കു കയറി ഊണിനു…

Read More